Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

കുഞ്ഞുങ്ങളിലെ ശ്രവണവൈകല്യത്തിന് പരിഹാരവുമായി 'സോഹം'

20 JULY 2017 11:06 AM IST
മലയാളി വാര്‍ത്ത

More Stories...

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി

പിഎസ് സി പരീക്ഷകള്‍ മാറ്റി... ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി ഏപ്രില്‍ 13, 27 തീയതികളില്‍ നടത്താനിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകള്‍ മാറ്റി

ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്;  കേരള പൊതുജനാരോഗ്യ നിയമം: സംസ്ഥാനതല സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു

സന്തോഷവാർത്ത.... ഇന്ത്യയിൽ കാൻസറിന്‌ മരുന്ന് കണ്ടെത്തി; ഒരു ഗുളികയ്ക്ക് വെറും നൂറു രൂപ മാത്രം!!!

ഓരോ വര്‍ഷവും ശ്രവണവൈകല്യവുമായി ജനിക്കുന്ന ലോകമെമ്പാടുമുളള എട്ടുലക്ഷത്തോളം കുഞ്ഞുങ്ങളില്‍ ഒരു ലക്ഷത്തോളം പേര്‍ ഇന്ത്യയില്‍ നിന്നാണ്. ജന്മനാലുള്ള ശ്രവണവൈകല്യം തിരിച്ചറിഞ്ഞാല്‍ അത് പിന്നീട് കുട്ടികളുടെ ബൗദ്ധികമായ വികാസത്തില്‍ വരെ നിര്‍ണായക സഹായമായിരിക്കും ചെയ്യുക. നാലോ അതില്‍കൂടുതലോ വയസ്സാകുമ്പോള്‍ കുട്ടികളുടെ ശ്രവണവൈകല്യം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് പരിഹരിക്കുന്നതിനുളള സാധ്യത കുറയ്ക്കും. കുട്ടികളുടെ ആശയവിനിമയത്തിനുള്ള കഴിവിനെയും മാനസിക വളര്‍ച്ചയെയും വരെ ബാധിക്കുന്നതാണ് കേള്‍വിക്കുണ്ടാകുന്ന തകരാര്‍. ഇന്ത്യ പോലുള്ള അവികസിത രാജ്യങ്ങളില്‍ ഭൂരിപക്ഷം ആശുപത്രികളിലും ജന്മനാ തന്നെ കുട്ടികളിലുണ്ടാകുന്ന വൈകല്യങ്ങള്‍ കണ്ടെത്താനുള്ള സൗകര്യമില്ല. അതിനു വേണ്ടി വരുന്ന ഉപകരണങ്ങളുടെ വര്‍ധിച്ച വില തന്നെ കാരണം.

പക്ഷേ കുട്ടികളുടെ ജന്മനാലുള്ള ശ്രവണവൈകല്യം കണ്ടെത്തുന്നതിന് ചെലവു കുറഞ്ഞ, എളുപ്പം ഉപയോഗിക്കാവുന്ന പുതിയ ഉപകരണം കണ്ടെത്തിയിരിക്കുകയാണ് ഒരു സ്റ്റാര്‍ടപ് കമ്പനി. ഏകദേശം 2.6 കോടി കുഞ്ഞുങ്ങളാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍ ജനിക്കുന്നത്. ഇവരില്‍ രണ്ടു ശതമാനം വരുന്നവരെയും 'സോഹം' എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണത്താല്‍ പ്രതിവര്‍ഷം പരിശോധിക്കാനാണു തീരുമാനം. പ്രാദേശികമായി 'സോഹ'ത്തിന്റെ ഉല്‍പാദനം ആരംഭിക്കുന്നതോടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇത് എത്തിക്കാനുമാകും; വിലയും കുറയും. ജനന സമയത്തു തന്നെ കുട്ടികളുടെ ശ്രവണപ്രശ്‌നം തിരിച്ചറിഞ്ഞാല്‍ എളുപ്പത്തില്‍ ചികിത്സയും ആരംഭിക്കാം. ജനിതകപരവും അല്ലാത്തതുമായ കാരണങ്ങളാല്‍ ശ്രവണവൈകല്യം സംഭവിക്കാറുണ്ട്.

യഥാര്‍ഥ കാരണം ആരംഭത്തില്‍ തന്നെ കണ്ടെത്തി തിരുത്താനുള്ള അവസരമാണ് 'സോഹം' സമ്മാനിക്കുക. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം ശരീരത്തിനകത്ത് ഘടിപ്പിക്കേണ്ടതില്ല. അതിനാല്‍ത്തന്നെ നവജാതശിശുക്കളെ വേദനിപ്പിക്കുകയോ മയക്കിക്കിടത്തുകയോ വേണ്ട. ഉപകരണം കൊണ്ടുനടക്കാവുന്നതുമാണ്. കുഞ്ഞിന്റെ നെറ്റിയില്‍ ഘടിപ്പിക്കുന്ന 'സോഹ'ത്തിന്റെ മൂന്ന് ഇലക്ട്രോഡുകള്‍ പ്രത്യേക സ്‌ക്രീനിങ് ഡിവൈസുമായി ബന്ധിപ്പിച്ചാണ് പരിശോധന. ഇലക്ട്രോഡുകളെ ഉത്തേജിപ്പിക്കുമ്പോള്‍ മസ്തിഷ്‌കത്തിലെ കേള്‍വിക്കു സഹായിക്കുന്ന ഭാഗത്തു നിന്ന് പ്രത്യേക 'പള്‍സുകള്‍' സൃഷ്ടിക്കപ്പെടും. ഇതിനെയാണ് ഡിവൈസ് വഴി വിശകലനം ചെയ്യുക.

മസ്തിഷ്‌കത്തില്‍ നിന്ന് 'സിഗ്‌നലുകളൊ'ന്നും ലഭിച്ചില്ലെങ്കില്‍ കുട്ടിക്ക് കേള്‍വിപ്രശ്‌നമുണ്ടെന്ന് ഉറപ്പിക്കാം. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്‌സ്, യുകെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസസ് എന്നിവ അംഗീകരിച്ച രീതി കൂടിയാണിത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വൈകാതെ ലഭ്യമാക്കാന്‍ സാധിക്കുമെന്നതാണ് 'സോഹ'ത്തിന്റെ ഗുണം. ജനിക്കുന്ന എല്ലാ കുട്ടികളെയും ഈ ഉപകരണം വഴി പരിശോധിക്കേണ്ടതും നിര്‍ബന്ധമാക്കും. ഇതിനോടകം അഞ്ചിടത്ത് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ശാസ്ത്രസാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ ഈ ഉപകരണം പൂര്‍ണമായും ഇന്ത്യയുടെ സൃഷ്ടിയാണ്.

രാജ്യത്തെ ജൈവസാങ്കേതിക വകുപ്പിന്റെ നിര്‍ണായക പദ്ധതികളിലൊന്നാണ് സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ ബയോഡിസൈന്‍(എസ്‌ഐബി). ഇതുവരെ ഇന്ത്യയില്‍ പരിഹരിക്കപ്പെടാന്‍ പറ്റാതെ കിടക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന തരം ഉപകരണങ്ങളും മറ്റും തയാറാക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുകയാണ് എസ്‌ഐബിയുടെ ലക്ഷ്യം. അങ്ങനെ സഹായം ലഭിച്ച സോഹം ഇന്നവേഷന്‍ ലാബ്‌സ് ആണ് ഈ പുതിയ സ്‌ക്രീനിങ് ഡിവൈസിനു പിന്നില്‍. മെഡിക്കല്‍ ടെക്‌നോളജിയില്‍ പുത്തന്‍ ആശയങ്ങളുമായെത്തുന്ന ഇത്തരം പുതുസംരംഭകര്‍ക്ക് അവസരങ്ങളുടെ വാതിലാണ് എസ്‌ഐബി തുറന്നിടുന്നത്. മെയ്ക് ഇന്‍ ഇന്ത്യ പ്രകാരമുള്ള ആനുകൂല്യങ്ങളും കമ്പനികള്‍ക്ക് ലഭിക്കും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (5 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (6 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (7 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (7 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (8 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (8 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (8 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (8 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (13 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (13 hours ago)

ആസ്തി ഇങ്ങനെ  (13 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (13 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (13 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (14 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (14 hours ago)

Malayali Vartha Recommends