Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ മകൾ വീണക്ക് നോട്ടീസ്, അയക്കുന്ന കാര്യത്തിൽ തീരുമാനമായതായി സൂചന...സി.എം. ആർ. എല്ലിന്റെ ഇ-മെയിൽ പാസ് വേഡ് ഉൾപ്പെടെ ഇ.ഡി.കരസ്ഥമാക്കികഴിഞ്ഞു...വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്...


ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ, നശിപ്പിച്ചത് ഓസ്‌ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ..ഐപിസി 153ാം വകുപ്പു പ്രകാരം കേസ്..പ്രതിഷേധങ്ങൾക്കൊടുവിലാണ് കേസെടുത്തത്...


ലോക്സഭ തിരഞ്ഞെടുപ്പ്...പുറത്തുവരുന്ന സര്‍വേകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി..പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയം...


'ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും...' താരത്തെ കുറിച്ച് മനോഹരമായ വാക്കുകളുമായി നടൻ ജോയ് മാത്യു... ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല എന്നും ജോയ് മാത്യു...


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..

നിരവധി ജനക്ഷേമപരിപാടികളുമായി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി സര്‍ക്കാരിന് നാണക്കേടായി പൊലീസ് രാജ്. ക്രിമിനല്‍ സ്വഭാവമുള്ള പൊലീസിനെ എന്ത് ചെയ്യണമെന്നറിയാതെ സര്‍ക്കാര്‍

06 JUNE 2018 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

 കടമെടുപ്പ് പരിധിയിലെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് ... കൂടുതല്‍ കടമെടുക്കാന്‍ അനുവാദമില്ല, ഓരോ സംസ്ഥാനത്തിനും എത്ര കടമെടുക്കാമെന്നത് അഞ്ചംഗ ബെഞ്ച് പരിഗണിക്കും, ഹര്‍ജിയില്‍ ഭരണഘടനാ വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുപ്രീംകോടതി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിക്കു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ സമൻസ്... സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് വിവിധ രേഖകൾ ആവശ്യപ്പെട്ടു സമൻസ്..

കണ്ണീരോടെ.... ഒമാനില്‍ പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു...സംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍ നടത്തും

മഹാസഖ്യ സര്‍ക്കാരിനെ വീഴ്ത്തി നിതീഷ്കുമാര്‍ രാജിവച്ചു..! ജെ.ഡി.യു– ബി.ജെ.പി സഖ്യ സര്‍ക്കാര്‍ അധികാരമേല്‍ക്കും..സത്യപ്രതിജ്ഞ ഇന്ന്..!

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം; നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതിയിൽ; സർക്കാർ നിലപാട് കൂടി കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നീക്കം

അധികാരത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരമന്ത്രിയുടെ തൊപ്പി തലവേദനയാകുന്നു. പലതവണ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും പാലിക്കാന്‍ പല പൊലീസ് ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല. ലോക്കപ്പ് മരണങ്ങളും മര്‍ദ്ദനവും പോസ്‌ക്കോകേസുകളില്‍ പോലും കേസ് എടുക്കാത്തതും പരാതിക്കാര്‍ക്കെതിരെ കേസ് എടുക്കുന്നതും നിത്യസംഭവമാകുന്നു. ഏറ്റവും അവസാനം ആലുവ കുറ്റിയാട്ടുകരയില്‍ വെച്ച് പൊലീസ് വാഹനം ബൈക്കിലിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ ഗുരുതരമായി മര്‍ദ്ദിച്ച് അവശനാക്കി. സംഭവത്തില്‍ നാല് പൊലീസുകാര്‍ക്കെതിരെ കേസ് എഠുത്തു.

ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാരാണ് ഇതിനെല്ലാം പിന്നില്‍. ഇവരെയെല്ലാം പെട്ടെന്ന് സേനയില്‍ നിന്ന് തുടച്ച് നീല്‍ക്കാന്‍ പറ്റില്ലെന്നാണ് സി.പി.എം യുവ എം.എല്‍.എയായ എം. സ്വരാജ് ഉള്‍പ്പെടെ പറയുന്നത്. ഇത്തരത്തില്‍ പെട്ട പൊലീസുകാരെ കുറിച്ച് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് കിട്ടിയിട്ട് വര്‍ഷങ്ങളായി. മാറി മാറി വന്ന സര്‍ക്കരുകള്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.

മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന്‍ ബ്ലേഡ് കമ്പനിക്കും സ്വന്തം

മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നു എന്നത് ശ്രദ്ധേയമാണ്. എന്നിട്ടും പൊലീസില്‍ നിന്ന് നിരന്തരം വീഴ്ചകള്‍ ഉണ്ടാകുന്നു. ആഭ്യന്തരവകുപ്പിന്റെ ഉപദേശകനായ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പലിശയ്ക്ക് പണം കടംകൊടുക്കുന്ന പ്രമുഖ കമ്പനിയുടെയും ഉപദേശകനാണ്. ഇവരുടെയെല്ലാം താല്‍പര്യങ്ങള്‍ പലയിടങ്ങളിലും പ്രതിഫലിക്കുന്നെന്ന് ആക്ഷേപമുണ്ട്. മുഖ്യമന്ത്രിയെ പോലും പൊലീസുകാര്‍ തെറ്റിദ്ധരിപ്പിക്കുന്നു. കോട്ടയത്തെ ദുരഭിമാനക്കൊലയില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച എസ്.പിയെ സ്ഥലം മാറ്റിയിരുന്നു. പൊലീസിനെ ജനസൗഹൃദമാക്കുന്നതിന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ നിരവധി സര്‍ക്കുലറുകള്‍ ഇറക്കിയിരുന്നെങ്കിലും ഒന്നും ഫലപ്രദമായില്ല.

ഹെല്‍മറ്റ് പിടുത്തം പ്രധാന വിനോദം

ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്നവരെ പിടികൂടുന്നതും അവരെ പലതരത്തിലും പീഡിപ്പിക്കുന്നതുമാണ് പൊലീസിന്റെ പ്രധാന വിനോദങ്ങളിലൊന്ന്. രണ്ട് മാസം മുമ്പ് ആലപ്പുഴയില്‍ വെച്ച് പൊലീസ് കൈകാണിച്ചിട്ടും ബൈക്ക് നിര്‍ത്താതെ പോയ യുവാവിനെ പിന്തുടരുകയും ഭയന്ന് അമിത വേഗത്തില്‍ പോയ യുവാവിന്റെ ബൈക്ക് ലോറിയിലിടിച്ച് അയാള്‍ മരണപ്പെടുകയും ചെയ്തു. ഈ സംഭവം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ യു.ഡി.എഫും ബി.ജെ.പിയും ഉയര്‍ത്തിക്കൊണ്ടു വന്നെങ്കിലും പിന്നീട് എല്ലാം പഴയത് പോലെയായി. പണവും അധികാരവും ഉള്ളവര്‍ക്ക് കുട പിടിക്കുന്നതാണ് പൊലീസിന്റെ പ്രധാന വീഴ്ച. കെവിന്റെ ദുരഭിമാന കൊലപാതകം അടക്കം ഇങ്ങിനെയാണ് സംഭവിച്ചത്.

സ്റ്റേഷന്‍ ചുമതല സി.ഐമാര്‍ക്ക് നല്‍കിയതില്‍ വീഴ്ച 

പൊലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐമാര്‍ക്ക് നല്‍കുന്നതില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച പറ്റി. 
സംസ്ഥാനത്തെ പകുതിയിലേറെ സ്‌റ്റേഷനുകളിലും കൊലപാതകം, പീഡനം തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുള്ള എസ്. എച്ച്. ഒമാരില്ല. നവീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വീണ്ടും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊലപാതകം, പീഡനം തുടങ്ങി ഗുരുതര കുറ്റകൃത്യത്തില്‍ പെട്ട കേസുകള്‍ സി.ഐ അന്വേഷിക്കണമെന്നാണ് നിയമം. സി.ഐമാരില്ലാത്തതിനാല്‍ സംസ്ഥാനത്തെ 268 സ്‌റ്റേഷനുകളില്‍ ഈ നിയമം പൂര്‍ണതോതില്‍ നടപ്പാക്കാനായില്ല. 
ജനുവരി ഒന്നിനാണ് 196 സ്‌റ്റേഷനുകളുടെ ചുമതല എസ്.ഐമാരില്‍ നിന്ന് മാറ്റി സി.ഐമാര്‍ക്ക് നല്‍കുന്ന നവീകരണത്തിന് തുടക്കമായത്. അവശേഷിക്കുന്ന 268 സ്‌റ്റേഷനുകളുടെ ചുമതല ഏപ്രില്‍ മാസത്തോടെ സി.ഐമാര്‍ക്ക് കൈമാറാന്‍ ലക്ഷ്യമിട്ടെങ്കിലും ഇതുവരെ നടപ്പായില്ല.

സി.ഐ കേസ് എടുക്കും എസ്.ഐ അന്വേഷിക്കും

കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടന്നാല്‍ സി.ഐമാരില്ലാത്ത സ്ഥലങ്ങളില്‍ അടുത്ത സ്റ്റേഷനിലെ സി.ഐ എത്തി കേസ് രജിസ്റ്റര്‍ ചെയ്യും എന്നിട്ട് എസ്.ഐ അന്വേഷിക്കുകയുമാണ് നടന്നുവരുന്നത്. ഇത് കാരണം പ്രതികളെ പിടികൂടുന്നതിനും അന്വേഷണം അവസാനിപ്പിക്കുന്നതിനും വൈകുന്നു. അധികാരമില്ലാത്ത എസ്.ഐ തയാറാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന നിയമപ്രശ്‌നവുമുണ്ട്. ഇതൊക്കെയാണ് പൊലീസിനെ കുഴയ്ക്കുന്ന പ്രശ്‌നങ്ങളെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

കെടക്കപ്പൊറുതിയില്ലാതെ പൊലീസ്

മന്ത്രിവന്നാലും ഉത്സവം വന്നാലും പെരുന്നാള് വന്നാലും കെടക്കപ്പൊറിതിയില്ലാത്തത് പൊലീസിനാണ്. പല സ്റ്റേഷനുകളിലും വേണ്ടത്ര പൊലീസുകാരില്ലാത്തതിനാല്‍ ലീവ് എടുക്കാന്‍ പോലും പലപ്പോഴും കഴിയുന്നില്ല. വരാപ്പുഴയില്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ എസ്.ഐ ദിപക് ഭാര്യയ്ക്ക് സുഖമില്ലാത്തത് കാരണം ലീവെടുത്ത് വീട്ടില്‍ പോയ അന്ന് രാത്രി റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജ് വിളിച്ചുവരുത്തുകയായിരുന്നു. എസ്.പി എസ്.ഐയെ ശകാരിക്കുകയും ചെയ്തിരുന്നു. അതിലൊക്കെയുള്ള ദേഷ്യവും അമര്‍ഷവുമാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ തീര്‍ത്തതെന്ന് ആക്ഷേപമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്തയെ കുടഞ്ഞു ഇനി വീണ..  (1 hour ago)

വീഡിയോ വൈറൽ...  (1 hour ago)

ആലപ്പുഴയില്‍ ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് ഓട്ടോ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇത്തവണയും പതിവ് തെറ്റിക്കാതെ.... ശക്തന്‍ തമ്പുരാനോടുള്ള നന്ദി സൂചകമായി പതിവ് തെറ്റിക്കാതെ തൃശൂര്‍ പൂരത്തിനുള്ള എണ്ണ കൈമാറി പൗരസ്ത്യ കല്‍ദായ സുറിയാനി സഭ  (1 hour ago)

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം  (2 hours ago)

വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച ശേഷം പണവുമായി കോയമ്പത്തൂർ സ്വദേശി മുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്..  (2 hours ago)

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (2 hours ago)

അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് .... മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്..ആന്‍റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അതുക  (2 hours ago)

കുതിപ്പിനൊടുവില്‍ സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്  (2 hours ago)

ബംഗളൂരു - കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരം....  (2 hours ago)

കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും ജീവനക്കാര്‍ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍....  (2 hours ago)

സങ്കടക്കാഴ്ചയായി... കല്‍പറ്റയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു... സഹയാത്രിക പരുക്കേറ്റ് ആശുപത്രിയില്‍  (2 hours ago)

വന്ദേ ഭാരത് ട്രെയിനുകൾക്കു ശേഷം, രണ്ട് നിലകളിലായി യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഡബിൾ ഡെക്കർ ട്രെയിനും കേരളത്തിലേക്ക്......പ്രത്യേകതകൾ നിരവധി  (2 hours ago)

ശുദ്ധ തെമ്മാടിത്തരം, ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുണ്ടോ...വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചാരണമുണ്ടായെന്ന ആരോപണത്തില്‍ പ്രതിക  (3 hours ago)

അച്ഛൻ ഇത്തവണ ജയിക്കും എന്നാണ് തന്റെ സുഹൃത്തുക്കൾ പോലും പറയുന്നതെന്നാണ് രണ്ടാമത്തെ മകൾ ദിയ പറയുന്നത്...കൊല്ലം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ജി കൃഷ്‌ണകുമാറിനൊപ്പം പ്രചാരണത്തിനിറങ്ങി കുടുംബം...  (3 hours ago)

Malayali Vartha Recommends