സ്വിസ്സ്കള്ളപ്പണവിവരങ്ങള്‍ ഇനിമുതൽ ഇന്ത്യക്ക് കിട്ടില്ല
വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കളളപ്പണം മുഴുവന്‍ പിടിച്ചെടുത്ത് ഇന്ത്യക്കാര്‍ക്ക് വിതരണം ചെയ്യുമെന്ന് കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഭരണ കാലാവധിയുടെ പകുതി പിന്നിട്ടിട്ടും പ്രഖ്യാപനം യാഥാര്‍ത്ഥ്യമാവുന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണാനില്ല.മാത്രമല്ല ഇന്ത്യക്ക് കളളപ്പണനിക്ഷേപത്തിന്റെ വിവരങ്ങള്‍ നല്കുന്നതിനെതിരെ സ്വിറ്റ്‌സര്‍ലന്റെിലെ ഏറ്റവും വലിയ പാര്‍ട്ടിയായസ്വിസ് പൊളിറ്റിക്കല്‍ പാര്‍ട്ടി രംഗത്ത് വന്നു.
ഇന്ത്യ അഴിമതിയില്‍ മുങ്ങിയ ഭരണസംവിധാനമുളള രാജ്യമാമെന്നും
അത്തരമൊരുരാജ്യത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ നല്കരുതെന്നുമാണ് സ്വിസ് പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെ നിലപാട്. സ്വിസ്റ്റര്‍ലന്റെിലെ തീവ്ര വലതുപക്ഷപാര്‍ട്ടിയാണ്സ്വിസ് പൊളിറ്റിക്കല്‍ പാര്‍ട്ടി.സ്വിറ്റ്‌സര്‍ലന്റെില്‍ കളളപ്പണനിക്ഷേപമുളള ഇന്ത്യക്കാരുടെ സ്വാധീനം മൂലമാണ്
സ്വിസ് പൊളിറ്റിക്കല്‍ പാര്‍ട്ടി ഇത്തരമൊരി നിലപാട് കൈക്കൊളളുന്നതെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha