Widgets Magazine
17
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...


ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...


അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...


ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല

40 വയസുള്ള വിധവയായ സ്ത്രീയാണ് ഞാന്‍, എനിക്ക് 20വയസുള്ള മകനുമുണ്ട്;എനിക്കും നിങ്ങളെ പോലെ ലൈംഗികാസക്തികളുണ്ട്... അത് ഞാന്‍ അടിച്ചമര്‍ത്തി വയ്ക്കണോ..? സമൂഹത്തിന് നേര്‍ക്ക് ചാട്ടുളി പോലെ കൊണ്ട എഴുത്തുകാരിയായ ഊര്‍മ്മിളയുടെ ചോദ്യം വർഷങ്ങൾക്കിപ്പുറം ഏറ്റെടുത്ത് സോഷ്യൽ മീഡിയ...

19 JANUARY 2019 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

നവോത്ഥാന കേരളവും സ്ത്രീ സമത്വവും സ്വാതന്ത്ര്യവുമൊക്കെ ലക്‌ഷ്യം വച്ച് മുന്നേറുമ്പോൾ വർഷങ്ങൾക്ക് മുൻപ് സ്വതന്ത്രചിന്തകയും പ്രമുഖ അസ്സാമീ എഴുത്തുകാരിയുമായ ഊര്‍മ്മിളാ ദാസിന്റെ ആത്മകാഥാംശമുള്ള ലേഖനം വൈറലാകുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. വിധവകളും സ്ത്രീകൾ തന്നെയല്ലേ . പിന്നെന്തുകൊണ്ടാണ് വിധവകൾ മാത്രം സമൂഹത്തിൽ ഒതുങ്ങി കൂടുന്നത്. അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങൾക്കുമൊന്നും ഒരു വിലയുമില്ലേ...

ആദ്യമായിട്ടാണ് അന്നൊരു വിധവയായ സ്ത്രീ തന്റെ ആഗ്രഹം ലേഖനത്തിലൂടെ തുറന്നെഴുതിയത്. അത് എല്ലാ വിധവകൾക്കും പറയാനുള്ള വാക്കുകളായി മാറുകയായിരുന്നു .''40 വയസുള്ള വിധവയായ സ്ത്രീയാണ് ഞാന്‍, എനിക്ക് 20 വയസുള്ള മകനുമുണ്ട്. എനിക്കും നിങ്ങളെ പോലെ ലൈംഗികാസക്തികളുണ്ട്. അത് ഞാന്‍ അടിച്ചമര്‍ത്തി വയ്ക്കണോ..?'' സമൂഹത്തിന് നേര്‍ക്ക് ചാട്ടുളി പോലെയാണ് അന്ന് എഴുത്തുകാരിയായ ഊര്‍മ്മിളയുടെ ചോദ്യം ഉയർന്നത്. അതേ സമയം ഒരു സ്ത്രീയ്ക്ക് ഇങ്ങനെയൊക്കെ പറയാമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പൊടിപൊടിച്ചിരുന്നു. എന്നാല്‍ സാധാരണ സ്ത്രീയെന്ന നിലയ്ക്ക് കപടസദാചാരത്തിന്റെ പൊയ്മുഖമണിയാതെയുള്ള തുറന്ന് പറച്ചില്‍ നടത്തിയ ഊര്‍മ്മിളയെ വലിയൊരുവിഭാഗം അഭിനന്ദിച്ചിരുന്നു.

ഊര്‍മ്മിളാ ദാസിന്റെ ലേഖനത്തിലൂടെ പുറത്ത് വന്നത് ഇങ്ങനെയായിരുന്നു... തികച്ചു യാഥാസ്ഥിതികമായ കുടുംബത്തില്‍ മാതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് പിതാവിന്റെ സംരക്ഷണയിലായിരുന്നു ഊര്‍മ്മിളയുടെ ബാല്യം. പോലീസുകാരനായ പിതാവ് കാന്‍സര്‍ ബാധിതനുമായിരുന്നു. തന്നെക്കാള്‍ ഒരുവയസ് മാത്രം കുറവുള്ള സഹോദനോടായിരുന്നു പിതാവിനും മറ്റ് ബന്ധുക്കള്‍ക്കും സ്‌നേഹവും അടുപ്പവും കാണിച്ചിരുന്നത്. ആര്‍ക്കും വേണ്ടാത്ത ജന്മമെന്ന നിലയ്ക്കായിരുന്നു ബാല്യം. കൗമാരം അതിലേറെ അവഗണനകളുടെ ഭാരംപേറിയതായിരുന്നു. ചിത്രരചന ആതായിരുന്നു ഊര്‍മ്മിളയുടെ ഏക അശ്വാസം. മകനെ ഒരു നിലയിലെത്തിക്കുക എന്നത് മാത്രമായിരുന്നു പിതാവിന്റെ ചിന്ത.

അതോടെ മകളെന്ന ചിന്ത പോലും ആ പിതാവ് മറന്നു. ഇതിനിടയില്‍ പൂര്‍ണ്ണ സമയവും മദ്യത്തിന് അടിമയായ ഒരാളാളെ ഭര്‍ത്താവായി കണ്ടെത്തി നല്‍കിയതോടെ ചെറുപ്രായത്തില്‍ തന്നെ ഊര്‍മ്മിളയുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണവുമായി. ഏറെക്കഴിയും മുമ്പ് ഒരു കുഞ്ഞിന് ജന്മംനല്‍കിയതോടെ അവളുടെ ഏല്ലാ സ്വപ്‌നങ്ങളും കെട്ടടങ്ങുകയായിരുന്നു. മുഴുക്കുടിയനായ ഭര്‍ത്താവുമായി ഒരുമിച്ച് പോകുക പ്രയാസകരമായതോടെ ഊര്‍മ്മിള മറ്റൊരു വീട്ടിലേക്ക് കുഞ്ഞുമായി താമസം മാറി. കുഞ്ഞിനെ എങ്ങനെ പോറ്റുമെന്നത് ചോദ്യചിഹ്നമായി തന്നെ മുന്നില്‍ നിന്ന സമയം. 18കാരിയായ ഒരു പെണ്‍കുട്ടി സമൂഹത്തിന് മുന്നില്‍ പല ചോദ്യങ്ങളും ഉയര്‍ത്തി. എങ്കിലും അവള്‍ തോല്‍ക്കാനൊരുക്കമായിരുന്നില്ല. ഇതിനിടെ ലഭിച്ച ചെറിയൊരു ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് തന്റെ മുടങ്ങിയ പഠനം പുനരാരംഭിച്ചു, കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാനും അവള്‍ ശ്രമിച്ചുപോന്നു. മറ്റൊരു വിവാഹം പലരും നിര്‍ദ്ദേശിച്ചെങ്കിലും അദ്യവിവാഹ ബന്ധം ഒഴിയാതെ നിലനിന്നത് സമൂഹത്തിന് മുന്നില്‍ വിവാഹിത എന്ന ലേബലില്‍ തന്നെ തുടരാന്‍ അവളെ പ്രേരിപ്പിച്ചു.

ഏറെ നാളുകള്‍ക്കം നിയമപരമായുണ്ടായിരുന്ന ഭര്‍ത്താവ് മരണപ്പെട്ടു. ഇതോടെ വിധവ എന്ന ചാര്‍ത്തിലേക്ക് ചെറുപ്രായത്തില്‍ തന്നെ അവളും അകപ്പെട്ടു. സമുഹം വിധവകള്‍ക്ക് ചാര്‍ത്തിനല്‍കിയ മുദ്രകള്‍ എടുത്തണിയാന്‍ ഊര്‍മ്മിളയും നിര്‍ബന്ധിതയായി. തന്റെ വികാരങ്ങളും ചിന്തകളും സമൂഹം കെട്ടിയടക്കപ്പെട്ട ശീലങ്ങള്‍ക്കുള്ളില്‍ തളക്കപ്പെട്ടു.

ഇതുവരെയുള്ള ജീവിതകാലത്ത് മറ്റൊരാളുടെയും സ്വകാര്യ ജീവിതത്തില്‍ എത്തിനോക്കാത്ത തനിക്ക് മറ്റുള്ളവരില്‍ നിന്നും തിരിച്ച് അപ്രകാരം ആഗ്രഹിച്ചാല്‍ എന്താണ് തെറ്റെന്ന് ഊര്‍മ്മിള ചോദിക്കുന്നു. ചോരയും നീരുമുള്ള സ്ത്രീയെന്ന നിലയ്ക്ക് തനിക്കും വികാരങ്ങളും ആഗ്രഹങ്ങളും ഉണ്ട്. അത് തടഞ്ഞ് വയ്ക്കാന്‍ സമൂഹത്തിനെന്താണ് അധികാരം. ഒരു മാതാവെന്ന നിലയ്ക്കുള്ള എല്ലാ കടമകളും താന്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. ഭാരത സമൂഹത്തില്‍ വിധവകള്‍ക്ക് പുനര്‍വിവാഹമെന്നത് എുപ്പമുള്ള കാര്യവുമല്ല. ഇത്തരം സാഹചര്യങ്ങളില്‍ മിക്കവരും ഇത്തരക്കാരായ സ്ത്രീകളോട് സെക്‌സ് പരമായി സംസാരിക്കാന്‍ താല്‍പര്യം കാട്ടാറുമില്ല. അവര്‍ക്ക് അവരുടേതായ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനെ സമൂഹം വെറുക്കുന്നതെന്തിനാണ്. ഞാന്‍ എന്റെ സെക്‌സ് പരമായ ചിന്തകള്‍ തുറന്ന് പറഞ്ഞപ്പോള്‍ തന്നെ സമൂഹം അതിന് എത്ര യാഥാസ്ഥിതികമായാണ് കണ്ടതെന്ന് എനിക്കറിയാം. അപ്പോള്‍ മറ്റ് വിധവകളുടെയും, വിവാഹമോചിതരുടെയും അനുഭം എങ്ങനെയായിരിക്കും. സമൂഹം ചിന്താഗതി മാറ്റേണ്ട സമയമം അതിക്രമിച്ചിരിക്കുന്നു. വിധവകളും മനുഷ്യരാണ്. അവര്‍ക്കും ജീവിക്കണംമറ്റ് മനുഷ്യരെ പോലെ.. ഊര്‍മ്മിള പറഞ്ഞു തീര്‍ത്തു.

വിധവകളെങ്കിലും അവരും സ്ത്രീകളാണ്. എല്ലാ ആഗ്രഹങ്ങളും വികാരങ്ങളും ഇനിയെങ്കിലും സമൂഹം അത് അംഗീകരിക്കപ്പെടണം. വർഷങ്ങൾക്ക് മുൻപ് എഴുത്തുക്കാരിയുടെ ചോദ്യങ്ങൾ വിവാദങ്ങളിലേക്ക് എത്തിയെങ്കിലും ഇന്ന് അവരുടെ വാക്കുകൾ ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ലോകസഭാ തിരഞ്ഞെടുപ്പ് ഏറ്റവും നിര്‍ണായകം ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി  (1 hour ago)

വിമാനത്തില്‍ 15-കാരിക്ക് നേരേ ലൈംഗികാതിക്രമം... 31-കാരനായ ടെക്കി യുവാവ് അറസ്റ്റില്‍  (1 hour ago)

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിയുടെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി  (1 hour ago)

നെബ്രാസ്‌കയില്‍ 17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 45 കാരിയായ അധ്യാപിക അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ മഴ ലഭിക്കും... കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (2 hours ago)

മദ്യപിച്ച് ജോലിക്കെത്തിയ നൂറോളം ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിയില്‍ കര്‍ശന നടപടി  (2 hours ago)

പാലത്തിന്റെ തൂണിലിടിച്ച് തോണി മറിഞ്ഞ് ഝലം നദിയില്‍ ആറു പേര്‍ മുങ്ങി മരിച്ചു  (2 hours ago)

ബിജെപി എന്നാല്‍ ഭാരതീയ ബോണ്ട് പാര്‍ട്ടിയാണെന്ന് ബൃന്ദ കാരാട്ട്  (3 hours ago)

നടിയെ ആക്രമിച്ച കേസ്... അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി  (7 hours ago)

യുഡിഎഫിൻ്റെ ശ്രമം കേരളത്തിൽ വിലപ്പോകില്ല ; യുഡിഎഫ് നേതൃത്വവും സ്ഥാനാർത്ഥിയും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല; വടകരയിൽ കെ.കെ ശൈലജക്കെതിരായ സൈബർ അക്രമണത്തെ അപലപിക്കുന്നുവെന്ന് സി.പി.ഐ എം സം  (7 hours ago)

സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്; സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍  (7 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷ  (7 hours ago)

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ​ഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽ​ഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ എത്തും  (8 hours ago)

കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പി രാജീവ്  (8 hours ago)

തൃശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കുമ്പോൾ സുരേഷ് ഗോപിക്ക് കുടുംബ സദസ്സുകളുടെങ്ങളുടെ പിന്തുണയും അംഗീകാരവും ഏറുന്നു; കുടുംബ യോഗങ്ങളിൽ ആവേശമായും വികസന ആശയങ്ങൾ പങ  (8 hours ago)

Malayali Vartha Recommends