Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ഇ.ഡി അന്വേഷണം അയ്യന്തോൾ അടക്കം 4 സഹകരണ ബാങ്കുകളിലേക്കു കൂടി...സിപിഎമ്മിന്റെ ഒരു സംസ്ഥാന നേതാവുകൂടി അന്വേഷണ പരിധിയിൽ... കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം, തൃശൂർ ജില്ലയിലെ 4 സഹകരണ ബാങ്കുകൾ വഴി പുറത്തേക്കു കടത്തി...ഇ ഡി കണ്ടെത്തൽ ഗുരുതരം...

18 SEPTEMBER 2023 01:26 PM IST
മലയാളി വാര്‍ത്ത

കരുവന്നൂർ സഹകരണ ബാങ്കിൽ പി.സതീഷ് കുമാർ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി ആരംഭിച്ച ഇ.ഡി അന്വേഷണം അയ്യന്തോൾ അടക്കം 4 സഹകരണ ബാങ്കുകളിലേക്കു കൂടി വ്യാപിച്ചതിനോടൊപ്പം സിപിഎമ്മിന്റെ ഒരു സംസ്ഥാന നേതാവുകൂടി അന്വേഷണ പരിധിയിലെത്തിയെന്നും സൂചന. മുൻ മന്ത്രി എ.സി.മൊയ്തീനും സതീഷുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമാണ്, ഇതുവരെ സംശയനിഴലിൽ ഉൾപ്പെടാതിരുന്ന മറ്റൊരു ഉന്നത നേതാവിലേക്കു കൂടി നീളുന്നത്.കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ച കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് അടക്കം തൃശൂർ ജില്ലയിലെ 4 സഹകരണ ബാങ്കുകൾ വഴി പുറത്തേക്കു കടത്തി എന്നാണു ഇ.ഡി കണ്ടെത്തിയത്.

 

വിദേശത്തു നിന്നെത്തിച്ചു കള്ളപ്പണം വെളുപ്പിച്ചതിനു പുറമേ പൊലീസ് ഉദ്യോഗസ്ഥരുടേതടക്കം വൻതോതിൽ കൈക്കൂലിപ്പണവും സതീഷ് കുമാർ സഹകരണ ബാങ്കുകളിലൂടെ വെളുപ്പിച്ചിട്ടുണ്ടെന്നു കണ്ടെത്തി. മാസപ്പലിശയ്ക്കു സതീഷിന്റെ കയ്യിൽ പണം കൊ‌‌ടുക്കുകയായിരുന്നു ഇവരുടെ രീതി. ഇക്കൂട്ടത്തിൽ നീതിന്യായ മേഖലയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥനടക്കമുണ്ടെന്നു പരിശോധനയിൽ വ്യക്തമായി.ഇവരിൽനിന്നു സ്വരൂപിച്ച പണമടക്കം വിവിധ സഹകരണ ബാങ്കുകളിലെ ബെനാമി അക്കൗണ്ടുകളിൽ നിക്ഷേപിച്ചു വെളുപ്പിച്ചെടുക്കുകയായിരുന്നു സതീഷിന്റെ രീതി.കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.

 

നോട്ട് അസാധുവാക്കൽ സമയത്ത് ഒരാളിൽനിന്ന് മാത്രം മൂന്നുകോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും 1000 രൂപയുടെ ബില്ലുകളാക്കിയാണ് ഇത് ചെയ്തതെന്നുമുള്ള രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. നിയമസാധുതയില്ലാത്തതായി പ്രഖ്യാപിച്ച മൂന്നുകോടിയുടെ നോട്ടുകൾക്ക് പകരമായി ബാങ്ക് 1.5 കോടിയാണ് നൽകിയത്. ഒരംഗം മുഖേനയാണ് ഇടപാട് നടന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് ആസൂത്രിത തട്ടിപ്പാണെന്ന് സി.പി.എം പ്രതിനിയായ മുൻ ഭരണസമിതിയംഗം മഹേഷ് കൊരമ്പിൽ. ബാങ്ക് പ്രസിഡന്‍റിന്‍റെ കള്ള ഒപ്പിട്ട് പോലും സെക്രട്ടറി വായ്പ അനുവദിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. കുടിശ്ശിഖ പിരിക്കാൻ പോയ ഭരണസമിതിയംഗത്തെ 50 ലക്ഷം വായ്പ എടുത്ത സജി വർഗീസ് പൂട്ടിയിട്ടിട്ടും സി.പി.എം മൗനം പാലിച്ചെന്നും മഹേഷ് പ്രതികരിച്ചത്.

കരുവന്നൂർ ബാങ്കിലെ ഇടപാടിൽ സി.പി.എം ചതിച്ചെന്ന് സി.പി.ഐ പ്രതിനിധികളായ മുൻ ഭരണസമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞിരുന്നു. സി.പി.എം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ലളിതനും സുഗതനും ഉന്നയിച്ചത്.അഞ്ച് ലക്ഷം വരെയുള്ള ചെറിയ വായ്പകകൾ മാത്രമാണ് തങ്ങളുടെ മുമ്പിൽ വന്നതെന്നും വലിയ വായ്പകൾ ഭരണസമിതി അറിയാതെയാണ് നൽകിയതെന്നും ഇരുവരും വ്യക്തമാക്കി. സി.പി.എം ജില്ല കമ്മിറ്റിയംഗമായ സി.കെ ചന്ദ്രനാണ് ബാങ്കിലെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്.തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി സമപിച്ചപ്പോൾ സി.പി.എം നേതാക്കൾ അവഗണിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കാനം രാജേന്ദ്രൻ അടക്കമുള്ള സി.പി.ഐ നേതാക്കളെ സമീപിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു.

 

ഇ.ഡി അന്വേഷണത്തിലൂടെ മുതിർന്ന നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നും ഇവർ പറയുന്നു.ഇനിയും കൂടുതൽ ആളുകളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ ആളുകളുടെ പങ്ക് പുറത്തു വരുമെന്നുള്ളത് ഉറപ്പ് . സ്വന്തം പാർട്ടി പ്രതിനിധികൾ തന്നെ ഇപ്പോൾ കരുവനൂരിൽ നടന്നിരിക്കുന്നത് ആസൂത്രിത തട്ടിപ്പെന്നൊക്കെ പറഞ്ഞു കൊണ്ട് രംഗത്ത് വരുന്നുണ്ട് . ഈ സാഹചര്യത്തിൽ പുറത്തു വന്നിരിക്കുന്ന മൊഴികൾ എല്ലാം കേസിൽ നിർണായക വഴി തിരിവ് ആവും. കൂടുതൽ ആളുകളെ അന്വേഷണ പരിധിയിലേക്ക് കൊണ്ട് വരാനുള്ള എല്ലാം സാധ്യതയും ഉണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങളും പുറത്തു വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (1 hour ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെൻസി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (3 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (7 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (8 hours ago)

  തെലുങ്കാനയിലെ മെഡ്ചലിൽ കാറും ട്രക്കും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം  (8 hours ago)

ടെലിഗ്രാമിന് ഏർപ്പെടുത്തിയ നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി...  (8 hours ago)

Malayali Vartha Recommends