Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

യുദ്ധം ഉടന്‍ അവസാനിക്കില്ല; കീവില്‍ മുട്ടുമടക്കി പുടിന്‍; ഡൊനെറ്റ്‌സ്‌കില്‍ വീണ്ടും തീമഴ; യുദ്ധം ഉടന്ഡ അവസാനിക്കില്ല.

30 MARCH 2022 11:31 PM IST
മലയാളി വാര്‍ത്ത

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

റഷ്യ യുദ്ധം നിര്‍ത്തലാക്കാന്‍ പോകുന്നു. തങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ വരുന്നു എന്ന് കഴിഞ്ഞ ദിവസം ലോകത്തോട് വിളിച്ചു പറഞ്ഞത് ഏറെ ആശ്വാസം നല്‍കുന്നൊരു വാര്‍ത്തയായിരുന്നു. എന്നാല്‍ ഇന്ന് സെലന്‍സ്‌കി പറഞ്ഞത് റഷ്യയെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നാണ്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമമ്മില്‍ ഒരു ബന്ധവുമില്ലെന്നുമാണ്..

 

ഒരു ഭാഗത്ത് യുദ്ധം നിര്‍ത്തുന്നു എന്ന് പറയുകയും മറു ഭാഗത്ത് അതി ശക്തമായ ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്നു. റഷ്യന്‍ സൈന്യം കൂടുതല്‍ ഉള്ള പ്രദേശങ്ങളില്‍ മാത്രമാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ മറു ഭാഗത്ത് അതായത് കീവ് മേഘലയിലേയ്ക്ക് വരുമ്പോള്‍ സ്ഥിതി വ്യത്യസ്ഥമാണ്.



അവിടങ്ങലില്‍ റഷ്യന്‍ യൂണിറ്റുകള്‍ കനത്ത നഷ്ടമാണ് നേരിടുന്നത്, അവര്‍ക്ക് പിടിച്ചു നില്‍ക്കാനാകുന്നില്ല അതിനാല്‍ തന്നെ അവര്‍ തിരികെ മടങ്ങുകയോ അയല്‍രാജ്യമായ ബെലാറസില്‍ അഭയം തേടുകയോ ആണ്.. ഒരു പക്ഷേ റഷ്യയ്ക്കുണ്ടായ ഈ തിരിച്ചടിയാകാം യുദ്ധം അവസാനിപ്പിക്കുന്നു എന്നുള്ള പരാമര്‍ശം അവര്‍ നടത്താന്‍ കാരണം. യുദ്ധം നിര്‍ത്തുന്നു എന്ന പ്രതീതി വന്നതോടുകൂടി പല പ്രദേശങ്ങളില്‍ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് റഷ്യയുടെ ആക്രമണങ്ങള്‍.



എന്നാല്‍ ക്രെംലിന്റെ ഒരു മാസം നീണ്ടുനിന്ന അധിനിവേശത്തില്‍ ഇതുവരെയും ഒരു പ്രധാന നഗരം പോലും പിടിച്ചടക്കാനായിട്ടില്ല, കൂടാതെ കൈവിനും ചെര്‍ണിഹിവിനും ചുറ്റുമുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ റഷ്യ പൂര്‍ണമായും അവസാനിപ്പിച്ച നിലയിലാണ്.



ഇതിനിടെ മൈക്കോളൈവില്‍ റഷ്യ നടത്തിയ ആക്രമണം പാളിപ്പോയ വാര്‍ത്തകളും പുറത്തുവരികയാണ്.. യുക്രെയിനില്‍ റഷ്യയുടെ കടന്നുകയറ്റം രണ്ടാം മാസം ആകുമ്പോഴാണ് റഷ്യയുടെ പല പദ്ധതികളും അമ്പേ പരാജയപ്പെടുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. മൈക്കോളൈവിലെ പ്രാദേശിക ഗവര്‍ണറുടെ ഓഫീസിലേക്ക് മിസൈല്‍ അയച്ച റഷ്യന്‍ ആക്രമണവും ലക്ഷ്യം കാണാതെ പരാജയപ്പെട്ടു.

 

ഗവര്‍ണറെ കൊല്ലാനായിരുന്നു പദ്ധതി എങ്കിലും വൈകി ഉണര്‍ന്നതിനാല്‍ ഗവര്‍ണര്‍ വിറ്റാലി കിം രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഗവര്‍ണറുടെ കെട്ടിടത്തില്‍ പതിച്ച മിസൈല്‍ ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.



നഗരം പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മൈക്കോളൈവിലെ ഗവര്‍ണറുടെ ഓഫീസ് ആക്രമിക്കപ്പെട്ടത്. കെട്ടിടത്തിന്റെ പകുതിയോളം ആക്രമണത്തില്‍ തകര്‍ന്നു. കുറച്ച് ദിവസങ്ങളായി മൈക്കോളൈവിനെ നിയന്ത്രണത്തിലാക്കുവാനുള്ള റഷ്യന്‍ ശ്രമങ്ങള്‍ പരാജയപ്പെടുകയാണ്.

 

നഗരത്തിന്റെ പ്രതിരോധം ഉറപ്പിക്കുന്നതിന്റെ മുഖ്യ ചുമതലക്കാരന്‍ കൂടിയാണ് ഗവര്‍ണര്‍ വിറ്റാലി കിം. അതിനാലാണ് ഗവര്‍ണറെ റഷ്യ ഉന്നം വച്ചത്. മിസൈലാക്രമണത്താല്‍ ഇപ്പോള്‍ കെട്ടിടത്തിന് നടുവിലായി വലിയ വിള്ളല്‍ വീണിരിക്കുകയാണ്.



യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റഷ്യയും ഉക്രൈനും തമ്മിലുള്ള ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം നടത്ത്. അതില്‍ നല്ല പുരോഗതി ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നരുന്നു. ചര്‍ച്ചയില്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നല്‍കിയാല്‍ നാറ്റോയില്‍ ചേരില്ലെന്നാണ് ഉക്രൈന്‍ നിലപാട് എടുത്തത്. ഉക്രൈന്‍ തലസ്ഥാനമായ കീവ്, ചെര്‍ണീവ് എന്നിവിടങ്ങളടക്കമുള്ള യുക്രൈന്‍ മേഘലയില്‍ ആക്രമണം കുറയ്ക്കുമെന്നു റഷ്യയും ഉറപ്പ് നല്‍കിയിരുന്നു.  



എന്നാല്‍ ഈ ഉറപ്പുകളുടെ എല്ലാം നഗ്‌നമായ ലംഘനമാണ് റഷ്യയുടെ ഇന്നത്തെ ആക്രമണത്തോടെ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് റഷ്യയ്‌ക്കെതിരെ സെലന്‍സ്‌കി ഇന്ന് വീണ്ടും രംഗത്തെത്തിയത്.



ഡൊനെറ്റ്‌സ്‌ക് മേഘലയിലെ പട്ടണങ്ങളിലും നഗരങ്ങളിലും റഷ്യന്‍ സൈന്യം കനത്ത ഷെല്ലാക്രമണമാണ് നടത്തിയത് പ്രാദേശിക ഗവര്‍ണര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.



ഇന്ന് രാവിലെ മേരിങ്കയിലും നൊവോമിഖൈലിവ്കയിലും ആക്രമണം നടന്നിട്ടുണ്ടെന്നും നാശത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡൊനെറ്റ്‌സ്‌ക് മേഖലയുടെ നിയന്ത്രണം നേടാനുള്ള ശ്രമങ്ങള്‍ റഷ്യന്‍ സൈന്യം കേന്ദ്രീകരിക്കുന്നതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും ഗവര്‍ണര്‍ പാവ്‌ലോ കിറിലെങ്കോ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (4 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (26 minutes ago)

ഇനി ദളപതി യുഗം  (34 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (47 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends