Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

സാധാരക്കാര്‍ക്ക് നേരെ പോലും നിറയൊഴിക്കുന്ന റഷ്യന്‍ സൈന്യം അനുസരണയും അച്ചടക്കവുമില്ലാത്ത ഒരു തെമ്മാടിക്കൂട്ടം; യുക്രൈനില്‍ ഇപ്പോള്‍ നടക്കുന്നത് സൈനികരുടെ അഴിഞ്ഞാട്ടം മാത്രം, ആകാശാതിര്‍ത്തി ലംഘിച്ച്‌ എത്തിയ രണ്ട് റഷ്യന്‍ യുദ്ധവിമാനങ്ങളില്‍ ആണവായുധങ്ങള്‍ ഉണ്ടായിരുന്നതായി സൂചന! കാര്യം കൈവിട്ടപ്പോൾ ഇനി പുടിന്റെ പ്ലാൻ ബി, ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്...

31 MARCH 2022 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ഒരൊറ്റ ദിവസത്തിൽ യുക്രൈൻ പിടിച്ചെടുക്കാൻ തുനിഞ്ഞിറങ്ങിയ റഷ്യൻ സേന നിലയില്ലാതെ ഒഴുകുകയാണ്. ഇപ്പോഴും യുക്രൈനില്‍ റഷ്യയുടെ ആക്രമണം തുടര്‍ന്ന് കൊണ്ടിരിക്കുന്ന കാഴ്ച്ചസയാണ് കാണുവാൻ സാധിക്കുന്നത്. സാധാരക്കാര്‍ക്ക് നേരെ പോലും നിറയൊഴിക്കുന്ന റഷ്യന്‍ സൈന്യം അനുസരണയും അച്ചടക്കവുമില്ലാത്ത ഒരു തെമ്മാടിക്കൂട്ടം മാത്രമായി മാറുകയാണെന്നാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ ജി സിഎച്ച്‌ ക്യു ഡയറക്ടര്‍ വ്യക്തമാക്കുന്നത്.

റഷ്യൻ സേന യുദ്ധം തുടര്‍ന്ന് പോകുന്നതിനൊപ്പം തന്നെ സൈനികര്‍ക്കും തളര്‍ച്ച ഉണ്ടാക്കുകയാണ്. യുക്രൈനില്‍ ഇപ്പോള്‍ നടക്കുന്നത് സൈനികരുടെ അഴിഞ്ഞാട്ടം എന്ന് അടിവരയിട്ടു പറയുകയാണ് അധികൃതർ. അവര്‍ക്ക് തോന്നുന്നതുപോലെ തന്നെ അവര്‍ നടക്കുന്നു. സ്വന്തം ആയുധങ്ങള്‍ നശിപ്പിക്കുന്നു. അതുപോലെ അറിയാതെയാണെങ്കില്‍ പോലും സ്വന്തം വിമാനമൊരെണ്ണം വെടിവെച്ച്‌ താഴെയിടുകയും ചെയ്തുവെന്നുപോലും പറയപ്പെടുന്നു.

അതോടൊപ്പം തന്നെ പുടിന്റെ ചില മുന്‍വിധികളും അതിനൊപ്പം ലഭിച്ച ചില തെറ്റായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും യുദ്ധത്തില്‍ കനത്ത പരാജയമാണ് റഷ്യയ്ക്ക് നേടിക്കൊടുത്തിരിക്കുന്നത്. അതിനെ തുടര്‍ന്നാണ് പുടിന്‍ ഇപ്പോള്‍ പ്ലാന്‍ ബി പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നത്. സാധാരണ ജനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ട് അവര്‍ക്ക് ദുരിതങ്ങള്‍ സമ്മാനിക്കുക എന്നതാണ് പ്ലാന്‍ ബി എന്നും ബ്രിട്ടീഷ് രഹസ്യാന്വേഷണ മേധാവി വ്യക്തമാക്കുന്നത്. കൂടാതെ ലോക നേതൃത്വത്തിലെത്താന്‍ കൊതിക്കുന്ന ചൈന ഒരിക്കലും നിയമങ്ങളും വ്യവസ്ഥകളും കൂടെക്കൂടെ ലംഘിക്കുന്ന റഷ്യയെ പോലൊരു രാജ്യവുമായി കൂടുതല്‍ അടുക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനിടയിലാണ് പുടിനോട് യുദ്ധത്തെ കുറിച്ചുള്ള സത്യം തുറന്നുപറയുവാന്‍ ഭയക്കുന്ന, ഉന്നത ഉദ്യോഗസ്ഥരിലുള്ള വിശ്വാസം പുടിന് നഷ്ടപ്പെട്ടതായി ചില അമേരിക്കന്‍ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തികൊണ്ട് രംഗത്ത് എത്തിയത്. യുക്രെയിന്‍ ജനതയേയും സൈന്യത്തേയും ഗൗരവമായി എടുക്കാതിരുന്നതാണ് പുടിന് പറ്റിയ തെറ്റെന്നും അമേരിക്ക വ്യക്തമാക്കുന്നു. മാത്രമല്ല, സ്വന്തം സൈനിക ശക്തിയില്‍ പുടിന് അമിതമായ വിശ്വാസവും ഉണ്ടായിരുന്നു. റഷ്യന്‍ സൈനികരുടെ ആത്മധൈര്യം ചൊര്‍ന്നു പോയിരിക്കുന്നു. ഭക്ഷ്യക്ഷാമവും, ഗതാഗത പ്രശ്നങ്ങളും അവരെ വലയ്ക്കുകയാണെന്നും ബ്രിട്ടീഷ് രഹസ്യാന്വേഷണ മേധാവി പറഞ്ഞു.

അതോടൊപ്പം തന്നെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി ചില പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഈ മാസം ആദ്യം സ്വീഡന്റെ ആകാശാതിര്‍ത്തി ലംഘിച്ച്‌ എത്തിയ രണ്ട് റഷ്യന്‍ യുദ്ധവിമാനങ്ങളില്‍ ആണവായുധങ്ങള്‍ ഉണ്ടായിരുന്നതായി സ്വീഡിഷ് ന്യുസ് ചാനലായ ടി വി 4 നിഹേടെര്‍ന റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മാര്‍ച്ച്‌ 2 ന് ഗോട്ട്ലാന്‍ഡ് ദ്വീപുകള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ട ഈ യുദ്ധവിമാനങ്ങള്‍ സ്വീഡനെ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ എത്തിയതാണെന്നും സ്വീഡിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം നാല് വിമാനങ്ങളായിരുന്നു അന്ന് റഷ്യയുടെ കലിനിന്‍ഗ്രാഡ് എയര്‍ബേസില്‍ നിന്നും പറന്നുയര്‍ന്നത്. രണ്ട് സുഖോയ് 24 വിമാനങ്ങളും അവയ്ക്ക് പുറകെ രണ്ട് സുഖോയ് 27 ഫൈറ്റര്‍ ജറ്റുകളും. ഇതില്‍ ആക്രമണത്തിനു ഉപയോഗിക്കുന്ന രണ്ട് സുഖോയ് 24 വിമാനങ്ങളാണ് സ്വീഡന്റെ ആകാശാതിര്‍ത്തി മറികടന്നത് എന്ന് ടി വി 4 ചോണ്ടിക്കാണിക്കുന്നു. ഇവയില്‍ ആണവായുധങ്ങള്‍ ഉണ്ടായിരുന്നതായും അവര്‍ പറയുകയുണ്ടായി.

ഏകദേശം ഒരു മിനിറ്റോളം ഈരണ്ടു വിമാനങ്ങള്‍ സ്വീഡിഷ് വ്യോമതിര്‍ത്തിക്കുള്ളില്‍ കറങ്ങിയതായും അവയെ തടുക്കുവാന്‍ സ്വീഡിഷ് വ്യോമസേന രണ്ട് ജാസ് 39 ഗ്രിപ്പന്‍ വിമാനങ്ങളെ അയയ്ക്കുകയും ചെയ്തതായി ടി വി റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അവ ഈ രണ്ട് വിമാനങ്ങളുടെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. അപ്പോഴാണ് അതില്‍ ആണവായുധങ്ങള്‍ ഉള്ളതായി സ്ഥിരീകരിച്ചതെന്നും സ്വീഡിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാൽ ഇത് മനഃപൂര്‍വ്വം ഒരു കടന്നു കയറ്റം നടത്തിയതാണെന്നാണ് സ്വീഡിഷ് എയര്‍ഫോഴ് ചീഫ് കാള്‍ ജോഹാന്‍ വ്യക്തമാക്കുന്നത്. സ്വീഡനുള്ള ഒരു മുന്നറിയിപ്പായിരുന്നു ഇതെന്നാണ് യുദ്ധതന്ത്ര വിദഗ്ദന്‍ സ്റ്റെഫാന്‍ റിങ് വ്യക്തമാക്കുന്നത്. തങ്ങളുടെ കൈവശം ആണവായുധങ്ങള്‍ ഉണ്ടെന്നും വേണ്ടിവന്നാല്‍ അത് ഉപയോഗിക്കുമെന്നുള്ള മുന്നറിയിപ്പ് വന്നുകഴിഞ്ഞു. സ്വീഡനും തൊട്ടടുത്തുള്ള ഫിന്‍ലാന്‍ഡും നാറ്റോയില്‍ ചേര്‍ന്നാല്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുടിന്‍ ഭീഷണി മുഴക്കിയതിനു ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം നടന്നിരിക്കുന്നത്. അന്ന് സ്വീഡനും ഫിന്‍ലാന്‍ഡും ഒരു സംയോജിത സൈനിക പ്രകടനം നടത്തുക കൂടിയാണ് ചെയ്തത്.

 

അതേസമയം ശീതയുദ്ധം അവസാനിച്ചതോടെ സ്വീഡന്‍ പ്രതിരോധ ബജറ്റ് കാര്യമായി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. പിന്നീട് 2014-ല്‍ റഷ്യ ക്രീമിയ കൈയടക്കിയപ്പോഴാണ് വീണ്ടും പ്രതിരോധ ബജറ്റ് വര്‍ദ്ധിപ്പിക്കുവാന്‍ സ്വീഡിഷ് പാര്‍ലമെന്റ് അനുമതി നല്‍കിയിരുന്നത്. അതിനുപുറമെ, നേരത്തേ തന്നെ വേണ്ടെന്ന് വച്ചിരുന്ന നിര്‍ബന്ധിത സൈനിക സേവനം 2017-ല്‍ സ്വീഡന്‍ തിരികെ കൊണ്ടുവരികയും ചെയ്യുകയുണ്ടായി. അതോടൊപ്പം ബാള്‍ട്ടിക് സമുദ്രത്തിലെ ഗോട്ട്ലാന്‍ഡ് ദ്വീപുകളില്‍ ഉണ്ടായിരുന്ന സൈനിക കേന്ദ്രം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (4 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (26 minutes ago)

ഇനി ദളപതി യുഗം  (34 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (47 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends