Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

പുകഞ്ഞ് മറിയുമ്പോള്‍... കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരനും യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബഹനാനും രാജിവച്ചത് എന്തിന്? തുടര്‍ ഭരണ സാധ്യതയില്ലെന്ന് കാനം പോലും പരസ്യ പ്രസ്താവനയിറക്കിയ സാഹചര്യത്തില്‍ എല്ലാം മാറി മറിയും

28 SEPTEMBER 2020 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന മുരളിയെ അതില്‍ നിന്നും തടഞ്ഞ മുല്ലപ്പള്ളിയോടുള്ള പ്രതിഷേധത്തിലാണ് മുരളി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചത്.

തുടര്‍ ഭരണ സാധ്യതയില്ലെന്ന് കാനം പോലും പരസ്യ പ്രസ്താവനയിറക്കിയ സാഹചര്യത്തില്‍ സി പി എമ്മിന്റെ തുടര്‍ ഭരണ സാധ്യതകള്‍ വര്‍ധിപ്പിച്ചുകൊണ്ടാണ് മുരളിയും ബെന്നിയും രംഗത്തെത്തിയിരിക്കുന്നത്.

ജോസ് കെ. മാണി എം.പി. നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസിനെ യുഡി എഫില്‍ നിന്നും പുറത്താക്കിയെന്ന് ഐ ഗ്രൂപ്പിന്റെ താത്പര്യപ്രകാരം പരസ്യപ്രസ്താവന നടത്തിയതാണ് ബെന്നി ബഹനാന് വിനയായത്. യു ഡി എഫ് എടുക്കാത്ത തീരുമാനം ബെന്നി ബഹനാന്‍ പ്രഖ്യാപിച്ചതാണ് അദ്ദേഹത്തിന്റെ കണ്‍വീനര്‍ സ്ഥാനം തെറിപ്പിക്കാന്‍ ഒരു കാരണം . ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ബെന്നി ബഹനാന്‍ അടുത്ത കാലത്താണ് ഐ ഗ്രൂപ്പിലെത്തിയത്. ജോസ് കെ മാണിയെ പുറത്താക്കുന്നതിനോട് വിയോജിപ്പ് ഉണ്ടായിരുന്ന ഉമ്മന്‍ചാണിയെ ത്യണവത്കരിച്ചു കൊണ്ടാണ് ബെന്നി പ്രവര്‍ത്തിച്ചത്.

പ്രമുഖ നേതാക്കള്‍ ചേരിതിരിഞ്ഞ് രംഗത്തിറങ്ങിയതോടെ ഭരണം പ്രതീക്ഷിച്ചിരിക്കുന്ന കോണ്‍ഗ്രസില്‍ കലാപം തുടങ്ങി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോടുള്ള അതൃപ്തിയെ തുടര്‍ന്നാണ് താന്‍ രാജിവയ്ക്കുന്നതെന്ന് മുരളി പ്രഖ്യാപിച്ചുകഴിഞ്ഞു. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നതായും മുരളി പറഞ്ഞു. ആവശ്യമില്ലാത്ത സ്ഥലത്ത് നില്‍ക്കണ്ടല്ലോ എന്നാണ് മുരളിയുടെ പ്രതികരണം.

രാജിക്കാര്യം അറിയിച്ച് കോണ്‍ഗ്രസിന്റെ ഇടക്കാല ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് മുരളി കത്ത് നല്‍കി. സംസ്ഥാനത്തു വേണ്ട കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന പരാതി മുരളീധരന് ഉണ്ടായിരുന്നു. കെപിസിസി അധ്യക്ഷനെ അറിയിക്കാതെ നേരിട്ട് സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതും അതൃപ്തി മൂലമാണ്. കെപിസിസി പ്രസിഡന്റിനെ തീരുമാനിച്ചപ്പോഴാണ് പ്രചാരണത്തിനു സ്ഥിരം സമിതി അധ്യക്ഷനെയും വെച്ചത്. സെക്രട്ടറിമാരുടെ നിയമനത്തിലടക്കം ഒരു കാര്യവും അറിയിക്കുന്നില്ലെന്നാണ് മുരളീധരന്റെ പരാതി.

കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമവാര്‍!ത്തകള്‍ വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു ബെന്നി ബഹനാന്‍ രാജിവച്ചത്. എം എം ഹസനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി നേരത്തെ തന്നെ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്.
എ ഗ്രൂപ്പിനുള്ളിലെ തര്‍ക്കമാണ് ബെന്നി ബെഹന്നാന്റെ നാടകീയരാജി പ്രഖ്യാപനത്തിലെത്തിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ബെന്നിയെ മാറ്റാന്‍ തീരുമാനിച്ചതാണ്. കെപിസിസി അധ്യക്ഷസ്ഥാനമൊഴി!!ഞ്ഞ ഹസനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ബെന്നി മാറാന്‍ തയ്യാറായില്ല. ഇതിനിടയിലാണ് ജോസ് കെ. മാണിയെ ബെന്നി ഏകപക്ഷീയമായി പുറത്താക്കിയത്. മാന്യമായി രാജി വയ്ക്കാന്‍ അവസരം ഒരുക്കണമെന്ന ബെന്നിയുടെ അഭിപ്രായം കാരണം തീരുമാനം വൈകി.

ഇതിനിടെ ബെന്നിയുടെ രാജി വൈകിയത് എ ഗ്രൂുപ്പിനുള്ളില്‍ തര്‍ക്കമായി.കെസി ജോസഫ് തമ്പാനൂര്‍ രവി ഉള്‍പ്പടെയുള്ള നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ അതൃപ്തി അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ തീരുമാനത്തില്‍ അസ്വസ്ഥനായ ബെന്നി രമേശ് ചെന്നിത്തലയോട് കൂടുതല്‍ അടുത്തു. ഇതിനിടെ ബെന്നിയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ അഭിപ്രായവ്യത്യാസമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ രാജിപ്രഖ്യാപനത്തിലേക്ക് കാര്യങ്ങളെത്തി.

പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം രാജി വയ്ക്കാമെന്ന് ബെന്നി അറിയിച്ചിരുന്നതാണ് വിവരം. എന്നാല്‍ നടകീയരാജി പ്രഖ്യാപനം യുഡിഎഫില്‍ അമ്പരപ്പുണ്ടാക്കി. സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന മുന്നണി നേതൃത്വത്തെ തന്നെ ചോദ്യം ചെയ്ത് കൊണ്ടുള്ള കണ്‍വീനറുടെ രാജി പ്രഖ്യാപനം പുറത്തുവന്നത്.

കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയെ ആദരിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയത്ത് രാജി വിഷയം ചര്‍ച്ചയായിരുന്നു.

രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള യുദ്ധം ഒരു വശത്ത് മുറുകുന്നതിനിടയിലാണ് ബെന്നിയും മുരളിയും രാജിവച്ചിരിക്കുന്നത്. ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്നപ്പോഴാണ് അരനൂറ്റാണ്ടിന്റെ നേട്ടവുമായി ഉമ്മന്‍ ചാണ്ടി രംഗത്ത് എത്തിയത്. അരനൂറ്റാണ്ട് തികയുന്നതിന് തലേന്ന് മുഖ്യന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന പുറത്തു വന്നതോടെ ചെന്നിത്തല അദ്ദേഹത്തില്‍ നിന്നകന്നു.ഉമ്മന്‍ചാണ്ടിയെ ഇല്ലാതാക്കാനുള്ള കരുക്കള്‍ രാകി മിനുസപ്പെടുത്തുന്ന തിരക്കിലാണ് ഇപ്പോള്‍ ചെന്നിത്തല.

മുരളിക്ക് കേരളത്തില്‍ മന്ത്രിയാകുന്നതില്‍ താത്പര്യമുണ്ട്. കേന്ദ്രത്തില്‍ അടുത്തകാലത്തൊന്നും യു.പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്ന് മുരളിക്കറിയാം. പി.കെ. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചതോടെ മുരളിയുടെ പൂതി ആകാശത്തോളം ഉയര്‍ന്നു. ഇതിനിടെ കുഞ്ഞാലിക്കുട്ടിയുമായി മുരളി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ തന്റെ ആഗ്രഹം കെ. പി. സി സി പ്രസിഡന്റിനെ അറിയിച്ചപ്പോള്‍ സാധ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതാണ് മുരളിയെ പ്രകോപിപ്പിച്ചത്. വരും ദിവസങ്ങളില്‍ മുല്ലപ്പള്ളിക്കെതിരെ മുരളി രംഗത്തെത്തുമെന്നും സൂചനയുണ്ട്.

കോണ്‍ഗ്രസില്‍ ഇത്തരത്തില്‍ കലാപം പൂത്താല്‍ പിണറായിക്ക് ഒരവസരം കൂടി ലഭിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് കാത്തിരിക്കുകയാണ് പിണറായി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പരസ്പരം തോല്‍പ്പിക്കുന്നത് പുതുമയല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (7 minutes ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (42 minutes ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (47 minutes ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (53 minutes ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (1 hour ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (2 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (4 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (5 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (5 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (6 hours ago)

Malayali Vartha Recommends