Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..


അർദ്ധരാത്രി പാറ്റകളെ നടുക്കി മോദി ലൈവിൽ..സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.. മോദിയുടെ സർജിക്കൽ സ്ട്രൈക്ക്..എല്ലാം വളരെ വേഗത്തിൽ ആയിരുന്നു..


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....

അന്ന് 'തലവെട്ടി' ഇന്ന് 'കത്തിച്ചു'...അക്രമത്തെ അക്രമം കൊണ്ട് തന്നെ നേരിടുന്ന അവസ്ഥ ...തിരഞ്ഞെടുപ്പിന് പിന്നാലെ ലീഗ് പ്രവര്‍ത്തകനെ ദാരുണമായി കൊലപ്പെടുത്തി...ഇപ്പോഴിതാ ആറു സിപിഎം ഓഫീസുകള്‍ക്ക് തീയിട്ടിരിക്കുന്നു. പി കൃഷ്ണപിള്ള സ്മാരക മന്ദിരം തകര്‍ത്ത ശേഷം കത്തിച്ചു. കണ്ണൂരില്‍ സിപിഎം- മുസ്ലീം ലീഗ് വ്യാപക അക്രമം

08 APRIL 2021 12:39 PM IST
മലയാളി വാര്‍ത്ത

അന്ന് 'തലവെട്ടി' ഇന്ന് 'കത്തിച്ചു'...അക്രമത്തെ അക്രമം കൊണ്ട് തന്നെ നേരിടുന്ന അവസ്ഥ ...തിരഞ്ഞെടുപ്പിന് പിന്നാലെ ലീഗ് പ്രവര്‍ത്തകനെ ദാരുണമായി കൊലപ്പെടുത്തി...ഇപ്പോഴിതാ ആറു സിപിഎം ഓഫീസുകള്‍ക്ക് തീയിട്ടിരിക്കുന്നു. പി കൃഷ്ണപിള്ള സ്മാരക മന്ദിരം തകര്‍ത്ത ശേഷം കത്തിച്ചു. കണ്ണൂരില്‍ സിപിഎം- മുസ്ലീം ലീഗ് വ്യാപക അക്രമം

 

തെറ്റ് അത് ഇനി ആര് ചെയ്താലും ഏത് വമ്പനായാലും അവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അക്രമരാഷ്ട്രീയവും കൊലപാതക രാഷ്ട്രീയവും തീരാ പാപമാണ്. കേരളത്തിന് ഇത് ഭൂഷണവുമല്ല. തിരഞ്ഞെടുപ്പിന് പിന്നാലെ ലീഗ് പ്രവര്‍ത്തകനെ ദാരുണമായി കൊലപ്പെടുത്തിയവര്‍ക്കെതിരെ അതിശക്തമായ നടപടി തന്നെ വേണം. സിപിഎം സംഭവം നിഷേധിക്കുന്നെങ്കില്‍ പോലും എല്ലാ കണ്ണുകളും അവരില്‍ തന്നെയാണ്.

 

അക്രമത്തെ അക്രമം കൊണ്ട് തന്നെ നേരിടുകയാണ് ഇപ്പോൾ . ആറു സിപിഎം ഓഫീസുകള്‍ക്ക് തീയിട്ടിരിക്കുന്നു. പി കൃഷ്ണപിള്ള സ്മാരക മന്ദിരം തകര്‍ത്ത ശേഷം കത്തിച്ചു. കണ്ണൂരില്‍ സിപിഎം- മുസ്ലീം ലീഗ് അക്രമം വ്യാപിക്കുന്നു.

 

ഈ വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ പഴയ ചരിത്രത്തിലേയ്ക്ക് ഒന്നു പോകേണ്ടി വരും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഖാക്കന്‍മാരുടെ സഖാവ് പി. കൃ്ഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവം. അന്ന് വലിയ വിമര്‍ശനങ്ങള്‍, പൊട്ടിത്തെറികള്‍, ആരോപണ പ്രത്യാരോപണങ്ങള്‍ എന്നിവയാണ് പി.കൃഷ്ണപിള്ള പ്രതിമയുടെ തല തല്ലിപ്പൊളിക്കുന്ന വിഷയത്തില്‍ കേരളം കണ്ടത്.

 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി.കൃഷ്ണപിള്ള പ്രതിമയുടെ തല തല്ലിപ്പൊളിക്കുന്നിടം വരെ സി.പി.ഐ.എമ്മിലെ വിഭാഗീയത വളര്‍ന്നെന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. അന്ന് ക്രൈംബ്രാഞ്ച് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതിന് തെളിവാണെന്നാണ് പറഞ്ഞാണ് ഉമ്മന്‍ചാണ്ടി സിപിഎമ്മിനെ കടന്നാക്രമിച്ചത്.

 

പാര്‍ട്ടി സ്ഥാപക നേതാവിന് ഇതാണു സംഭവിക്കുന്നതെങ്കില്‍ സി.പി.ഐ.എം അധികാരത്തിലേറിയാല്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും അന്നത്തെ ചോദ്യത്തിന് സിപിഎം എന്ത് മറുപടി നല്‍കിയെന്നത് കാലം കണ്ടു.

 

സ്മാരകം തകര്‍ത്ത കേസിലെ പ്രതികളുടെ പേരുവിവരങ്ങളും അവരുടെ ബന്ധങ്ങളും ഞെട്ടിക്കുന്നതായിരുന്നു. ഒന്നാം പ്രതി അന്നത്തെ പ്രതിപക്ഷ നേതാവിന്റെ പേഴ്സണല്‍ സ്റ്റാഫായിരുന്നു. രണ്ടാം പ്രതി ഉള്‍പ്പെടെയുള്ള മറ്റു നാലു പ്രതികളും അന്നത്തെ പ്രതിപക്ഷ നേതാവുമായി അടുത്ത ബന്ധമുള്ളവരാണ്.

 

സംഭവത്തില്‍ ഇവരെല്ലാം നിരപരാധികകളാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവിന് ഇപ്പോള്‍ എന്താണു പറയാനുള്ളതെന്നും അന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചിരുന്നത് കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.


സഖാവ് കൃഷ്ണപിള്ള സ്മാരക കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി സ്മാരക മന്ദിരത്തിന് തീയിടുകയും കൃഷ്ണപിള്ളയുടെ അര്‍ധകായ പ്രതിമയുടെ കവിള്‍ത്തടം കരിങ്കല്ലുകൊണ്ട് ഇടിച്ചുപൊട്ടിക്കുകയും ചെയ്ത് സംഭവം കേരളത്തില്‍ ആൡപ്പടര്‍ന്ന ഒന്നാണ്. ഈ പ്രദേശത്ത് പാര്‍ട്ടി സംവിധാനങ്ങളും ഭാരവാഹികളും പരാജയമാണെന്നു വരുത്തിത്തീര്‍ക്കാനും ഇവര്‍ മൂലം പാര്‍ട്ടിക്ക് ക്ഷീണമുണ്ടായെന്ന് മേല്‍ഘടകങ്ങളെ ബോധ്യപ്പെടുത്താനുമായിരുന്നു ശ്രമമെന്നു അന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.


വിഷയത്തില്‍ സി.പി.ഐ.എം ഔദ്യോഗിക നിലപാട് വ്യക്തമാക്കാത്ത പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി വെല്ലുവിളിക്കുകയും ചെയ്്തിരുന്നു. പ്രതിമ തകര്‍ത്തതിന് ശേഷം പിണറായി വിജയന്‍ പി. കൃഷ്ണപിള്ള സ്മാരകം ഒരിക്കല്‍പ്പോലും സന്ദര്‍ശിക്കാതിരുന്നതിന്റെ കാരണവും വിമര്‍ശിക്കപ്പെട്ടിരുന്നു. ഉന്നതനേതാക്കള്‍ വരെ ഉള്‍പ്പെട്ട സംഭവമാണിതെന്നാണു പറയപ്പെടുന്നത്. ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് പാര്‍ട്ടി അടിയന്തരമായി അന്വേഷിക്കണം.


സി.പി.ഐ.എം ആവശ്യപ്പെട്ടാല്‍ ഉന്നതതല ഗൂഢാലോചനയെക്കുറിച്ചും പോലീസ് അന്വേഷണത്തിനു തയാറാണെന്നുവരെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അതേസമയം സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസുകരാണെന്നാണ് സി.പി.ഐ.എം നേതാക്കള്‍ ആരോപിച്ചിരുന്നത്. ഇതിന്റെ പേരില്‍ ഹര്‍ത്താല്‍ വരെ നടത്തുകയും ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (1 hour ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (2 hours ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (2 hours ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (2 hours ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (2 hours ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (2 hours ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (3 hours ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (3 hours ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (4 hours ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (4 hours ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (4 hours ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (4 hours ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (5 hours ago)

Malayali Vartha Recommends