Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ആണവായുധം കൈയ്യിലെടുത്ത് റഷ്യ... ഭൂപടത്തിൽ യുക്രൈനെ ഇല്ലാതാക്കും... പുടിന് വിഷം കൊടുത്ത് കൊല്ലും! ക്രെംലിനിൽ സൂചന നൽകി

24 MARCH 2022 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

റഷ്യൻ ആക്രമണം തുടങ്ങിയിട്ട് ഇന്ന് ഒരു മാസം. ഫെബ്രുവരി 24ന് പുലർച്ചെ കീവിലും മരിയുപോളിലും ഒഡേസയിലും റഷ്യൻ സൈന്യം ആക്രമണം തുടങ്ങുമ്പോൾ ഏറിയാൽ ഒരാഴ്ചയ്ക്കുളളിൽ യുക്രെയ്നിൽ റഷ്യൻ അനുകൂല സർക്കാരിനെ പ്രതിഷ്ഠിച്ച് മടങ്ങാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. എന്നാൽ, സൈനികനടപടി പൂർണതോതിലുള്ള യുദ്ധമായി മാറുകയും റഷ്യൻ സൈന്യം അപ്രതീക്ഷിതമായ തിരിച്ചടി നേരിടുകയും ചെയ്തതോടെ ലക്ഷ്യങ്ങൾ പാളി. രണ്ടാം മാസത്തിലേക്കു കടക്കുമ്പോൾ യുദ്ധത്തിന്റെ ഭാവവും രൂപവും മാറുകയാണ്.

റഷ്യ യുക്രെയിനെതിരെ ആക്രമണം ആരംഭിച്ചിട്ട് ഒരു മാസം തികയുന്ന സമയമാണിത്. റഷ്യ ആക്രമണം ശക്തമാക്കുകയും യുക്രെയിൻ ചെറുത്തു നിൽപ്പ് തുടരുകയും ചെയ്യുന്ന കാഴ്ച നമ്മൾ ഏവരും കാണുന്നുണ്ട്. ഇതിനി‌യിൽ മാരകായുധങ്ങൾ പ്രയോഗിക്കുമോ എന്ന ഭീതിയിൽ ലോകരാജ്യങ്ങളും. ഇരുവശങ്ങളിലും കണക്കെടുത്താൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. റഷ്യ മുഴുവൻ സൈന്യത്തെയും പിൻവലിക്കുകയാണെങ്കിൽ നാറ്റോ അംഗത്വത്തിനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കി വ്യക്തമാക്കിയിരുന്നു.

പക്ഷേ സമയം ഏറെ അതിക്രമിച്ച് പോയി എന്ന് വേണം പറയാൻ. കാരണം ഇന്നലെ യുക്രൈൻ തീരങ്ങളിൽ റഷ്യയുടെ പടക്കപ്പലുകൾ എത്തിയിരുന്നു. ശക്തമായ ആക്രണ പദ്ധതിയാണ് അവർ അണിയറയിൽ ആസൂത്രണം ചെയ്യുന്നതും. ഇതിന് പിന്നാലെ മറ്റൊരു നിർണായക വെളിപ്പെടുത്തൽ കൂടി റഷ്യ നടത്തിയിരിക്കുകയാണ്.

അധിനിവേശത്തിന്റെ സാഹചര്യത്തിൽ തങ്ങളുടെ രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണി നേരിട്ടാൽ മാത്രമേ യുക്രെയിനെതിരെ ആണാവായുധങ്ങൾ പ്രയോഗിക്കുകയുള്ളൂവെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. ആക്രമണം ആരംഭിച്ച് നാല് ദിവസത്തിന് ശേഷം ഫെബ്രുവരി 28ന് ആണവായുധ സേനയോട് തയ്യാറായിരിക്കാൻ പുടിൻ ആവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരുന്നു. ലോകത്തിലെ ആണവായുധ ശക്തികളിൽ ഒന്നാമതാണ് റഷ്യയുടെ സ്ഥാനം. അതുകൊണ്ട് തന്നെ ഒരാക്രമണം ഉണ്ടായാൽ ചെറുത്ത് നിൽപ്പ് അസാധ്യമാണ്. അമേരിക്കയെന്നല്ല നാറ്റോ അംഗരാജ്യങ്ങൾ മുഴുവൻ വിചാരിച്ചാൽ പോലും റഷ്യയെ അപ്പോൾ തടുക്കാൻ സാധിക്കില്ല എന്നത് യാഥാർത്ഥ്യമാണ്.

യുക്രെയിനിൽ ഹൈപ്പർ സോണിക് മിസൈലുകൾ പ്രയോഗിച്ചെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നു. തങ്ങളുടെ ഏറ്റവും പുതിയ നിർമിതിയായ കിൻസാൽ ഹൈപ്പർ സോണിക് മിസൈലുകൾ ആദ്യമായി പരീക്ഷിച്ചത് യുക്രെയിനെതിരെയാണ് എന്നായിരുന്നു റഷ്യ അറിയിച്ചത്. ഇതുകൂടാതെ നിലവിൽ ജൈവായുധങ്ങളും യുക്രൈനെ ലക്ഷ്യം വച്ച് പായുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കുവച്ചിട്ടുണ്ട്. ദ സൺ ആണ് കൂടുതൽ വിവരങ്ങൾ പുറ്ത് വിട്ടിരിക്കുന്നത്.

വ്‌ളാഡിമിർ പുടിൻ രാസായുധം പ്രയോഗിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയ്‌ക്കിടെ ഉക്രെയ്‌നിൽ റഷ്യ മാരകമായ ഫോസ്ഫറസ് ബോംബുകൾ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. Russia using deadly phosphorous bombs on Ukraine sparking chemical warfare fears

കിഴക്കൻ നഗരമായ ക്രാമാറ്റോർസ്കിലെ നിലത്ത് വെളുത്ത ഫോസ്ഫറസ് തീവ്രമായി കത്തുന്നതായി ഫൂട്ടേജുകൾ കാണിക്കുന്നു , അതേസമയം പ്രത്യേക ചിത്രങ്ങൾ കൈവിനു മുകളിലുള്ള ആകാശത്ത് അത് തിളങ്ങുന്നതായി കാണിക്കുന്നു.

വൈറ്റ് ഫോസ്ഫറസ് ടിഷ്യൂകളിലേക്ക് ആഴത്തിൽ കത്തിച്ചും, പുകയായി ശ്വസിക്കുന്നതിലൂടെയും അകത്ത് കടക്കുന്നതിലൂടെയും പരിക്കുകൾക്കും മരണത്തിനും കാരണമാകുന്നു. ക്രാമാറ്റോർസ്‌ക് പോലീസ് മേധാവി ഒലെക്‌സി ബിലോഷിറ്റ്‌സ്‌കി ഒരു പാര കൊണ്ട് തൊടുമ്പോൾ നിലത്ത് ക്രൂരമായി കത്തുന്ന ഒരു വീഡിയോ പങ്കിട്ടു.

ഉക്രെയ്‌നിന്റെ ജോയിന്റ് ഫോഴ്‌സ് ഓപ്പറേഷൻ ഹെഡ്ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന ഒരു നഗരത്തിലാണ് സ്ഥിരീകരിക്കാത്ത വീഡിയോ ചിത്രീകരിച്ചത്. അതിനിടെ, കൈവിലെ വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ ഫോസ്ഫറസിന്റെ ദൃശ്യങ്ങൾ ഐടിവി ഇന്നലെ രാത്രി പുറത്തുവിട്ടു.

ഉക്രേനിയൻ തലസ്ഥാനത്ത് ഇരുട്ടിൽ രാസവസ്തു പൊട്ടിത്തെറിക്കുന്നത് കാണാം. നിരാശനായ പുടിൻ തന്റെ അധിനിവേശം ദുർബലമാകുമ്പോൾ രാസായുധങ്ങൾ ഉപയോഗിക്കുമെന്ന ആശങ്ക പാശ്ചാത്യ നേതാക്കൾ വർദ്ധിച്ചു. “ഇതൊരു യഥാർത്ഥ ഭീഷണിയാണെന്ന് ഞാൻ കരുതുന്നു,” പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസ് വിടുമ്പോൾ പറഞ്ഞു.

അതേസമയം, പുടിനെ വധിക്കുന്നവർക്ക് വമ്പൻ ഓഫറുകളുമായി പാശ്ചാത്യരാജ്യങ്ങൾ രംഗത്ത് എത്തിയതോടെ വളരെയധികം കരുതലോടെയാണ് പുടിൻ ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. ഒപ്പമുള്ളവരെ കൊണ്ട് തന്നെ ഈ കൃത്യം നടപ്പിലാക്കുമെന്നാണ് പുടിന് സൂചന ലഭിച്ചിട്ടുണ്ടായിരുന്നത്. മുൻ കെജിബി ഉദ്യോഗസ്ഥനെ നേർക്ക്നേർ നിന്ന് തോല്പിക്കില്ല, പകരം തന്ത്രത്തിലൂടെ കൊലപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ വിഷം നൽകി വകവരുത്തിയേക്കുമെന്ന ആശങ്കയാണ് പിന്നീട് പങ്ക് വയ്ക്കപ്പെട്ടത്. അതിനെ തുടർന്ന് ഫെബ്രുവരിയിൽ പേഴ്സണൽ സ്റ്റാഫിലെ ആയിരത്തോളം പേരെ മാറ്റി നിയമിച്ചതായി ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. റഷ്യൻ മന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് 'ഡെയ്ലി ബീസ്റ്റാ'ണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

മാറ്റിയ ജീവനക്കാരിൽ പാചകക്കാർ, അലക്കുകാർ, അംഗരക്ഷകർ തുടങ്ങിയവർ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. യുക്രൈനിലെ സൈനിക നടപടിക്ക് മുൻപോണോ ശേഷമാണോ ഇത് എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.

അതേസമയം, റഷ്യയിലെ ഒരുകൂട്ടം പ്രമുഖവ്യക്തികൾ വ്ളാദിമിർ പുതിനെ 'വിഷം' നൽകി വകവരുത്താനും അത് അപകടമാണെന്ന് വരുത്തിത്തീർക്കാനും പദ്ധതിയിട്ടതായും യുക്രൈനിലെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും വിവരം ലഭിച്ചതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (19 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends