Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീസ്; ഫെന്നിയ്ക്കെതിരെ ആഞ്ഞടിച്ച് അതിജീവിത രംഗത്ത്: ശാരീരിക ബന്ധത്തിനല്ല, വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്...


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..

വെള്ളം കുടിച്ച് സി പി എം; സംസ്ഥാനത്ത് ഒഴിവുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിൽ സെപ്റ്റംബറിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ സർക്കാർ കൂടുതൽ പ്രതിരോധത്തിൽ

16 JULY 2019 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..

ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി...

ക്ഷാമബത്ത നിയമപ്രകാരമുള്ള ആനുകൂല്യമല്ലെന്നും, ഇത് വിതരണം ചെയ്യുന്നതിന് ഒരു സമയക്രമം അറിയിക്കുന്നത് ബുദ്ധിമുട്ടാണെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍....

ശിങ്കാരിമേളം അവതരിപ്പിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപെട്ട് അരയ്ക്ക് താഴെ തളർന്നുപോയ യുവാവിന് രണ്ടു കോടി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി വിധി

ഇലക്ട്രിക് ബസ് വിവാദം... ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറുമായി കൂടിക്കാഴ്ച നടത്തി കോര്‍പ്പറേഷൻ മേയര്‍ വിവി രാജേഷ്..

സംസ്ഥാനത്ത് ഒഴിവുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിൽ സെപ്റ്റംബറിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. മുന്നോട്ട് പോകാനാവാത്ത തരത്തിൽ പ്രതിസന്ധിയിലായ സർക്കാർ സി പി എമ്മിനെയും സിപിഎം സർക്കാരിനെയും കുറ്റപ്പെടുത്തുന്ന തരത്തിലാണ് കാര്യങ്ങൾ ചെന്നു നിൽക്കുന്നത്.

മഞ്ചേശ്വരത്തെ കേസ് ഹൈക്കോടതി തീർപ്പാക്കിയതോടെ മഞ്ചേശ്വരത്തും സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. എറണാകുളം, കോന്നി, അരൂർ, വട്ടിയൂർക്കാവ്, മഞ്ചേശ്വരം. പാലാ മണ്‌ഡലങ്ങളിലാണ് തെരഞ്ഞടുപ്പിന് കളം ഒരുങ്ങിയത്. ഇതിൽ പാലായിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കും. കെ.എം മാണിയുടെ മരണത്തോടെ ഒഴിവുവന്ന പാലാ മണ്ഡലത്തിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ഒടുവിൽ ധാരണയാകുമെങ്കിലും പി .ജെ. ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള ആശയഭിന്നത മുതലെടുക്കാമോ എന്ന് സി പി എം ആലോചിക്കുന്നുണ്ട്. എന്നാൽ കെ.എം മാണിയുടെ തട്ടകത്തിൽ വിജയിക്കാമെന്ന് സി പി എം കരുതുന്നില്ല. ഇവിടെ മാണി സി കാപ്പൻ ആയിരിക്കും ഇടതു സ്ഥാനാർത്ഥി.

മുസ്ലീം ലീഗിലെ അബ്ദുൾ റസാഖിന്റെ നിര്യാണത്തോടെയാണ് മഞ്ചേശ്വരത്ത് ഒഴിവ് വന്നത്. ഇവിടെ ലീഗിന്റെ സ്ഥാനാർത്ഥി തന്നെ മത്സരിക്കും. ബി ജെ പിക്ക് പ്രതീക്ഷയുള്ള മണ്ഡലമാണ് മഞ്ചേശ്വരം. കെ. സുരേന്ദ്രൻ നിസാര വോട്ടുകൾക്കാണ് കഴിഞ്ഞ തവണ പരാജയപ്പെട്ടത്. സുരേന്ദ്രൻ തന്നെ ഇക്കുറിയും ജനവിധി തേടും. അദ്ദേഹം വിജയിക്കുകയില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ ലീഗിന് തന്നെയാണ് മുൻകൈ. ന്യൂനപക്ഷ ഏകീകരണം മഞ്ചേശ്വരത്ത് സംഭവിക്കുമെന്ന് ലീഗ് നേതാവ് പി .കെ കുഞ്ഞാലിക്കുട്ടി കരുതുന്നു.

വട്ടിയൂർകാവിലെ മുരളിയുടെ ഭൂരിപക്ഷം നിലനിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കെ. സി. വേണുഗോപാലും മുല്ലപ്പള്ളിയുമൊക്കെ വട്ടിയൂർകാവിന് നേരെ കണ്ണെറിഞ്ഞിട്ടുണ്ട്. കെ. സി. ക്ക് സീറ്റ് ഉറയ്ക്കുമെന്ന് തന്നെയാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. കോൺഗ്രസ് ഹൈകമാന്റിൽ നിന്നായിരിക്കും കെസിക്ക് സീറ്റ് ലഭിക്കുക. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനാണ് വേണുഗോപാൽ.

ആറ് സീറ്റുകളിൽ അഞ്ചും യു ഡി എഫിന്റെ ഉറച്ച കോട്ടകളാണ്. അഞ്ചു സീറ്റിലും തെരഞ്ഞടുപ്പ് നടത്താമെന്ന് മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണർ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനെ അറിയിച്ചു. ഇതിൽ മഞ്ചേശ്വരത്തിന്റെ കാര്യവും ഹൈക്കോടതി തീർപ്പാക്കി. കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനായിരിക്കും തിയതി തീരുമാനിക്കുക. ഇത് സംഭവിക്കുകയാണെങ്കിൽ ഓണകാലത്ത് തെരഞ്ഞടുപ്പ് ആരവം ഉയരും.

എസ് എഫ് ഐയുടെ പ്രവർത്തനങ്ങളാണ് സർക്കാരിനെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയത്. ലോക്‌സഭാ തെരെഞ്ഞടുപ്പിന് ശേഷം നില മെച്ചപ്പെടുത്താം എന്ന അവസ്ഥയിലായിരുന്നു കേരള സർക്കാർ. ബി ജെ പി വിരുദധ വികാരം കേരളത്തിൽ തങ്ങളെ തുണയ്ക്കുമെന്ന് സി പി എം കരുതി. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ ഉണ്ടാകാതെ പോയത് അനുഗ്രഹമായെന്നും സിപിഎം കരുതിയിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ സിപിഎം നില മെച്ചപ്പെടുത്തുകയും ചെയ്തു. എന്നാൽ അതിൽ നിന്ന് സർക്കാർ കാലിടറി വീണത് വലിയ ഗർത്തത്തിലേക്കാണ്. കോടിയേരിയുടെ മകനെതീരെ ഉയർന്ന ആരോപണങ്ങളിൽ നിന്നായിരുന്നു തുടക്കം. അതിൽ നിന്ന് കരകയറുന്നതിന് മുമ്പ് തന്നെ ഭൂമറാങ്ക് പോലെ എസ് എഫ് ഐ വന്നു വീണു. പി എസ് സി പരീക്ഷകളും സർവകലാശാലാ പരീക്ഷകളും സംശയനിഴലിലിയ ഒരു മുൻ അനുഭവം കേരളത്തിൽ ഉണ്ടായിട്ടില്ല.

ആറിൽ നാല് യു ഡി എഫിന് ഉറപ്പിക്കാം. മഞ്ചേശ്വരവും വട്ടിയൂർകാവും ബി ജെ പി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കോർപ്പറേഷൻ വിവാദത്തിൽ  (17 minutes ago)

മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ  (40 minutes ago)

ലോകകപ്പിൽ ഇന്ത്യക്ക്‌ വിജയം...  (1 hour ago)

ഇത് വിതരണം ചെയ്യുന്നതിന് ഒരു സമയക്രമം  (1 hour ago)

സഞ്ചരിച്ച വാൻ അപകടത്തിൽപെട്ട് അരയ്ക്ക് താഴെ തളർന്നുപോയ യുവാവിന് ...  (1 hour ago)

തത്കാലം നിലവിലെ സാഹചര്യം തുടരാം....  (1 hour ago)

സ്വർണവിലയിൽ ഇടിവ്  (2 hours ago)

വോട്ടെണ്ണൽ ആരംഭിച്ചു...  (2 hours ago)

മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീ  (2 hours ago)

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (2 hours ago)

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...  (2 hours ago)

ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ...  (2 hours ago)

മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു...  (3 hours ago)

ഒറിഗോൺ തീരത്ത് ഭൂചലനം  (3 hours ago)

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു...  (3 hours ago)

Malayali Vartha Recommends