Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

ഇരട്ട കൊലക്കേസ് പ്രതി ബിർജ്ജു നീലഗിരിയിൽ ജീവകാരുണ്യ പ്രവർത്തകൻ;സത്യക്രിസ്‌ത്യാനിയായ അച്ചായൻ; കബളിപ്പിക്കപ്പെട്ട് നാട്ടുകാർ; ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

18 JANUARY 2020 05:51 PM IST
മലയാളി വാര്‍ത്ത

നാടിനെ നടുക്കിയ ഇരട്ട കോല കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. സ്വന്തം മാതാവിനെ കൊന്ന ശേഷം മാതാവിനെ കൊള്ളാൻ ശ്രമിച്ച സഹായിയെയും ഇയാൾ വകവരുത്തുകയായിരുന്നു. മാതാവിന്റെ സ്വത്തു വകകൾ തട്ടിയെടുക്കാനായിരുന്നു ഇയാൾ മാതാവിനെ വധിച്ചത്.നാടിനെയാകെ ഞെട്ടിച്ച ഇരട്ട കൊലക്കേസ് പ്രതി നാട്ടുകാർക്ക് പുണ്യവാൻ ആയിരുന്നു എന്ന വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഇരട്ടക്കൊലക്കേസ്‌ പ്രതി ബിർജുവിനെ അന്വേഷിച്ച്‌ നീലഗിരിയിലെത്തിയ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥർ കണ്ടത്‌ ‘ജീവകാരുണ്യ പ്രവർത്തക’നെ ആയിരുന്നു . ജോർജുകുട്ടി എന്ന പേരിൽ ആണ് ഇയാൾ അവിടെ അറിയപ്പെട്ടത്‌. പള്ളിയിലെ പ്രാർഥനകളിലും മറ്റും സജീവമായ ‘സത്യക്രിസ്‌ത്യാനി ആയിരുന്നു നാട്ടുകാർക്ക് ഇയാൾ ’. പാട്ടവയലിനടുത്ത മാങ്ങവയലിലെ ഒരു പള്ളിയിൽ സഹായിയുമായിരുന്നു ബിർജു .

കോഴിക്കോട്ടുനിന്ന്‌ വസ്‌ത്ര വ്യാപാരശാലകളിലേക്ക്‌ തുണികൾ എത്തിച്ചാണ്‌ ബിർജു നീലഗിരിയിൽ താമസിച്ചത് . ഭാര്യക്കും കുട്ടികൾക്കും ഒപ്പം ആദ്യമെത്തിയത്‌ ലവ്‌ ഷോർ അഗതിമന്ദിരത്തിൽ ആയിരുന്നു . ഇതിന്റെ നടത്തിപ്പുകാരനായ ഒരാൾ ബിർജുവിന്റെ പരിചയക്കാരനായിരുന്നു . അഗതി മന്ദിരത്തിൽ താമസിക്കുമ്പോൾ ചില ജീവകാരുണ്യ പ്രവർത്തനങ്ങളും ഇയാൾ നടത്തി. ഇത്‌ മറയാക്കി ജീവകാരുണ്യ പ്രവർത്തകൻ എന്ന മേൽവിലാസവും നേടിയെടുക്കാൻ ഇയാൾക്കു സാധിച്ചു. ഭാര്യ നേഴ്‌സിങ്‌ പൂർത്തിയാക്കിയിരുന്നെങ്കിലും ജോലിക്ക്‌ പോയിരുന്നില്ല. ഇവരും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നു. കോയമ്പത്തൂരിൽ ജോലിചെയ്യവേയാണ്‌ ഇവർ വിവാഹിതരാകുന്നത് . പിന്നീട്‌ ക്രിസ്‌തീയ ആചാരങ്ങൾ പിന്തുടർന്നതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല. നാട്ടുക്കാർക്ക് ഇയാൾ നല്ലവനായ ഒരു വ്യക്തിയെന്ന ലേബലായിരുന്നു.

നാട്ടിൽ സജീവമായിരുന്നെങ്കിലും ‘ജോർജുകുട്ടിയും കുടുംബവും’ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്‌ക്കുന്നതിൽ വിമുഖത കാട്ടിയിരുന്നതായി നാട്ടുകാർ വെളിപ്പെടുത്തുന്നു . ജീവകാരുണ്യ പ്രവർത്തനങ്ങളിലും പള്ളിയിലെ സഹായിയായും നിന്ന ‘ജോർജുകുട്ടി’യെക്കുറിച്ച്‌ നാട്ടുകാർക്ക്‌ നല്ല മതിപ്പായിരുന്നു. ഫോട്ടോ കണ്ട പലരും ജോർജുകുട്ടി എന്ന പേരിലാണ്‌ ഇദ്ദേഹത്തെ അഭിസംബോധന ചെയ്‌തതും. എന്നാൽ കൊലക്കേസ്‌ പ്രതിയാണെന്ന അറിവ്‌ അവരെ ഞെട്ടിക്കുന്നതായിരുന്നു.

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കോഴിക്കോട് മുക്കത്ത് നടന്നത്. സ്വന്തം മാതാവിനെ കൊന്നു കെട്ടിത്തൂക്കിയ ഇയാൾ അമ്മയുടേത് ആത്മഹത്യയാണെന്ന് നാട്ടുകാരെ ധരിപ്പിച്ചു. സഹായിയായ ഇസ്മയില്‍ നിരന്തരം പ്രതിഫലമാവശ്യപ്പെടുകയും കൊലപാതകവിവരം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് അയാളെയും കൊലപ്പെടുത്താന്‍ ബിർജു തീരുമാനിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ഓഹരി വിപണിയിൽ നേട്ടം....  (9 minutes ago)

ദമ്പതികൾ തമ്മിലുള്ള ഐക്യവും സ്നേഹവും വർദ്ധിക്കും. അനുകൂലമായ ഒരു ദിനം  (46 minutes ago)

പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്  (1 hour ago)

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (1 hour ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (2 hours ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (2 hours ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (2 hours ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (2 hours ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (2 hours ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (2 hours ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (3 hours ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (3 hours ago)

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (3 hours ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (3 hours ago)

Malayali Vartha Recommends