Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ചേരിപ്പോര് തുടങ്ങി.. ഐസക്കിന്റെ ബജറ്റോ ? കടലിലെറിയാന്‍ പിണറായിയുടെ നിര്‍ദ്ദേശം

21 MAY 2021 12:02 PM IST
മലയാളി വാര്‍ത്ത

ഒന്നാം പിണറായി സര്‍ക്കാരില്‍ തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് കടലില്‍ ഒഴുക്കി കളയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചു.

രണ്ടാം പിണറായി സര്‍ക്കാറിന്റെ പുതുക്കിയ ബജറ്റ് ജൂണ്‍ നാലിന് അവതരിപ്പിക്കും. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗം ഈ 28നായിരിക്കും. പുതിയ നിയമസഭയുടെ സമ്മേളനം 24ന് ആരംഭിക്കും. വ്യാഴാഴ്ചയാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിലെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തത്. പിണറായി ഒഴികെ ബാക്കി എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാണ്.

 



മുഖ്യമന്ത്രിയും ഐസക്കുമായി സ്വരചേര്‍ച്ചയില്ലാതായിട്ട് കാലങ്ങളായി.സര്‍ക്കാരിന്റെ നയ പരിപാടികള്‍ക്ക് ഒപ്പം ഐസക്ക് നില്‍ക്കുമായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ മനസില്‍ അദ്ദേഹം ഇല്ലാതിരുന്നത് കാരണം മികച്ച ധനമാനേജ്‌മെന്റ് അദ്ദേഹത്തിന് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതേ സമയം വി എസിന്റെ കാബിനറ്റില്‍ ഐസക്കിന് ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വളരെ ശക്തമായ പ്രവര്‍ത്തനമാണ് അദ്ദേഹം അന്ന് നടത്തിയത്.മികച്ച ധനമന്ത്രി എന്ന പേര് ഐസക്ക് നേടിയതും അക്കാലത്ത് തന്നെയാണ്. ഇകഴിഞ്ഞ മന്ത്രിസഭയില്‍ അദ്ദേഹത്തെ പൊതുവേ തിരാശനായാണ് കാണപ്പെട്ടത്. ഐസക്കിന്റെ സ്വന്തമെന്ന് കരുതുന്ന ചില സ്റ്റാഫ് അംഗങ്ങള്‍ മരിച്ചതും അദ്ദേഹത്തെ നിരാശയിലാഴ്ത്തി.13-ാം നമ്പര്‍ കാറും മന്‍മോഹന്‍ ബംഗ്ലാവുമാണ് ഐസക്ക് തിരഞ്ഞടുത്തത്. ഇത് അശുഭകരമാണെന്ന് അന്നേ പറയപ്പെട്ടിരുന്നു. ഏതായാലും പിണറായി മന്ത്രിസഭയില്‍ നിന്നും ഐസക്ക് ഇറങ്ങി പോയത് ദുഃഖിതനായാണ്. സീറ്റ് പോലും കിട്ടിയില്ല.

 



രാജ്യത്ത് ആദ്യമായി, ഇന്റര്‍നെറ്റ് ലഭ്യത പൗരന്റെ അവകാശമായി ഐടി നയത്തില്‍ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. ധനമന്ത്രിയുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം കാരണം പിണറായിക്ക് അത് പോലും നടപ്പിലാക്കാനായില്ല.

കെ-ഫോണ്‍ പദ്ധതിയെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ ഐസക്ക് എത്തിയില്ല. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൈയെടുത്താണ് നാല് പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്. കിഫ് ബിക്കെതിരെ ആരോപണം ഉണ്ടായപ്പോള്‍ ഐസക്കിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല. ജി സുധാകരനും ഐസക്കും തമ്മില്‍ കീഫ് ബിയുടെ പേരില്‍ കലാപമുണ്ടായപ്പോഴും മുഖ്യമന്ത്രി ഇടപെട്ടില്ല.ധന വകുപ്പ് നിരസിച്ച പല ഫയലുകളിലും മുഖ്യമന്ത്രി അനുകൂല തീരുമാനം എടുത്തിരുന്നു.

 



കെ ഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇ മൊബിലിറ്റി പദ്ധതികളാണ് ഇവ.ഇതിന്റെ വിശദാംശങ്ങളാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതില്‍ കെ ഫോണ്‍ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ച് വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിരൂക്ഷമായാണ് പ്രതികരിച്ചത്.

''ജനങ്ങള്‍ക്ക് ഈ പദ്ധതി എത്രത്തോളം ഗുണം ചെയ്യും എന്ന് അറിയുമ്പോഴാണ് ഇതിന് ഇടങ്കോലിടാനുള്ള ശ്രമങ്ങള്‍ എങ്ങനെ ജനങ്ങളെ ബാധിക്കും എന്ന് മനസിലാകുക. അത് കൊണ്ട് കെ ഫോണിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നെ പറയാനുള്ളൂ, എന്തൊക്കെ തടസം നേരിട്ടാലും കെ-ഫോണ്‍ നടപ്പിലാക്കിയിരിക്കും. അതുവഴി സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും- ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

 



ഇത്തരം വന്‍കിട പദ്ധതികള്‍ നടപ്പിലാക്കണമെങ്കില്‍ ധനവകുപ്പിന്റെ നിര്‍ലോഭമായ പിന്തുണ ആവശ്യമാണ്. അതായിരുന്നു മുഖ്യമന്ത്രിക്ക് ഐസക്കില്‍ നിന്നും ലഭിക്കാതെ പോയത്.അതിന്റെ പേരിലാണ് ബാലഗോപാലിനെ അദ്ദേഹം ധനമന്ത്രിയാക്കിയത്.

മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ തെറ്റിയാല്‍ സംസ്ഥാനത്തിന്റെ പൊതുവികസനം തന്നെ തടസ്സപ്പെടും. അതാണ് ഐസക്കിന്റെ കാര്യത്തില്‍ സംഭവിച്ചത്.ബാലഗോപാല്‍ വന്നതോടെ മുഖ്യമന്ത്രിയുടെ ദുഃഖം മാറി.

 



ബജറ്റില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് തന്നെയാണ് കരുതുന്നത്. കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ ഉള്‍പെടുത്തും. ഇടതുമുന്നണിയുടെ പ്രകടന പത്രിക നടപ്പിലാക്കാനായിരിക്കും ശ്രമം. സാധാരണ തുടര്‍ ഭരണം ഉണ്ടാകുമ്പോള്‍ അതേ സര്‍ക്കാരിന്റെ അവസാന ബജറ്റ് മാറ്റാറില്ല. ആ കീഴ്വഴക്കത്തിനാണ് മാറ്റം വന്നിരിക്കുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends