അച്ഛനെ മകൾ 'പോക്സോയിൽ' കുടുക്കിയ കേസിൽ വമ്പൻ ട്വിസ്റ്റ്! ഡി.വൈ.എഫ്.ഐ പ്രവർത്തകനെ പൊലീസ് മർദ്ദിച്ച കേസിൽ പൊലീസിനെതിരെ സാക്ഷി പറഞ്ഞയാളാണ് പോക്സോ കേസിൽ കുടുങ്ങിയത്

വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ പൊലീസ് മർദ്ദിച്ച കേസിൽ പൊലീസിനെതിരെ സാക്ഷി പറഞ്ഞയാളാണ് ഈ അച്ഛൻ. ഇതോടെ പൊലീസിനെതിരെ സാക്ഷി പറഞ്ഞ വൈരാഗ്യം അവരും പ്രകടിപ്പിച്ചു എന്ന ആരോപണം ശക്തമാകുകയാണ് . പൊലീസും പ്രതികാരത്തോടെ പെരുമാറി എന്നാണ് ആരോപണം.
അതേസമയം മകളുടെ വഴിവിട്ട ബന്ധത്തെ ചോദ്യം ചെയ്ത അച്ഛൻ .ഒടുവിൽ ആസ് അച്ഛനോട് മകളുടെ പ്രതികാരം. അമ്മയോടൊപ്പം ചേർന്ന് പോക്‌സോ കേസിൽ അച്ഛനെ കുരുക്കി. വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവമുണ്ടായിരിക്കുന്നത്. പൊതുപ്രവർത്തകൻ കൂടിയായ വ്യക്തിയാണ് അച്ഛൻ. ഈ അച്ഛനുമായി പിണങ്ങിക്കഴിയുകയാണ് അമ്മയും മകളും. മകൾ തന്നെയായിരുന്നു കേസ് കൊടുത്തത് .
അച്ഛൻ അപമര്യാദയായി പെരുമാറി. 'പോക്‌സോ' വകുപ്പ് ചുമത്തിയാണ് കേസ് . പ്രണയിച്ച് വിവാഹിതരായ ദമ്പതികളുടെ 14കാരി മകളാണ് അച്ഛനെതിരെ പരാതി കൊടുത്തത് എന്നാണ് ശ്രദ്ദേയമായ കാര്യം. വിവാഹ മോചനത്തിനായി അകന്ന് കഴിയുകയാണ് യുവാവിന്റെ ഭാര്യ എന്നതാണ് ശ്രദ്ധേയമായ കാര്യം .അഞ്ചാം വയസ് മുതൽ അച്ഛനൊപ്പം കഴിയുകയാണ് മകൾ.
ഒരു ദിവസം രാത്രിയിൽ ഉറക്കമുണർന്ന് നോക്കിയപ്പോൾ മകളെ കാണായി. ഇത് അന്വേഷിച്ച് പോയപ്പോൾ വീട്ടുപറമ്പിൽ മകളും മറ്റൊരു യുവാവുമായി നിൽക്കുന്നതാണ് അച്ഛൻ കണ്ടത്. അച്ഛൻ ഈ കാര്യം ചോദ്യം ചെയ്തു. ഉടൻ തന്നെ അടുത്ത ദിവസം അമ്മ താമസിക്കുന്ന ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കുട്ടി പോയി. കുട്ടിയെ ഫോണിൽ ബന്ധപ്പെട്ടു.
പക്ഷെ കിട്ടിയില്ല. പിന്നീട് വാടാനപ്പിള്ളി പൊലീസ് യുവാവിനെതിരെ മകളുടെ പരാതിയിൽ പോക്‌സോ ചുമത്തി കേസെടുക്കുകയായിരുന്നു. പിന്നാലെ അറസ്റ്റ് ചെയ്യാനുമെത്തി. മകൾ നൽകിയ പരാതിയിൽ അദ്ദേഹം അറസ്റ്റിലായി. ജയിലിൽ കഴിഞ്ഞ അദ്ദേഹം ഇപ്പോൾ ഇപ്പോൾ ജാമ്യത്തിലിറങ്ങി . വിവരം അന്വേഷിച്ചപ്പോൾ അമ്മയുടെ പ്രേരണയിലായിരുന്നു കുട്ടി ഇത് ചെയ്തതെന്ന കാര്യങ്ങൾ പുറത്ത് വന്നത്.
https://www.facebook.com/Malayalivartha






















