Widgets Magazine
06
Jun / 2023
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീരുവെച്ച കുഞ്ഞിന്റെ മുഖം വീഡിയോ കോളില്‍ കണ്ടതോടെ സുധി പരിഭ്രമത്തിലായി: ഒരുങ്ങിയിരിക്കാൻ പറഞ്ഞ് വച്ച സുധിയുടെ ഫോൺ കോളിന് പിന്നാലെ, എത്തിയത് മരണ വാർത്ത......


 സുധി ഇനി ഇല്ല എന്നത് ഉള്‍ക്കൊള്ളാനാകാതെ.... അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്... രാവിലെ ഏഴര മുതല്‍ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്‌കൂള്‍, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലും പൊതു ദര്‍ശനം,ശേഷം വിലാപയാത്രയായിട്ടാവും മൃതദേഹം സെമിത്തേരിയില്‍ എത്തിക്കുക


 റോഡിലെ ക്യാമറ വഴി ഇന്നലെ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളില്‍ ഇന്നുമുതല്‍ നോട്ടീസ് ... പിഴയടക്കേണ്ടത് പതിനാല് ദിവസത്തിനുള്ളില്‍, പതിനഞ്ച് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം,ക്യാമറ വന്നശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞുവെന്ന് ഗതാഗതവകുപ്പിന്റെ വിലയിരുത്തല്‍


നാണക്കേടായി റിയാസ് സഖാവേ ....വെറും മിസ്റ്റർ മരുമകനായല്ലോ...മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമർശം മന്ത്രി റിയാസിന് തിരിച്ചടിയായി.... മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട്...എം എം മണി പോലും ഇപ്പോൾ ഏറെക്കുറെ നിശബ്ദനാണ്...


മോർച്ചറിയ്ക്ക് പുറത്ത് അച്ഛന്റെ ജീവനറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് രാഹുൽ മോൻ: അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി ഇരുവരും നല്ല സുഹൃത്തുക്കൾ:- കൈക്കുഞ്ഞായിരുന്ന രാഹുലിനെ ഉറക്കിക്കിടത്തി പരിപാടികൾ ചെയ്തു നടന്ന സുധിയ്ക്ക് അഞ്ചാം വയസിൽ കര്‍ട്ടന്‍ പിടിച്ച് സഹായിച്ച മകൻ... കണ്ണുകളെ ഈറനണിയിപ്പിക്കുന്ന രംഗങ്ങൾ....

കമ്മിഷണറുടെ തുറന്നു പറച്ചിലോടെ കൊച്ചി സിറ്റി പോലീസ് കമ്മിഷണറോട് പോലീസ് ആസ്ഥാനത്തു നിന്ന് വിശദീകരണം തേടിയിരിക്കുന്നു..!എസ് പി ആരാണെന്നു കമ്മിഷണര്‍ കെ. സേതുരാമനു അറിവുണ്ടെങ്കിൽ അദ്ദേഹം തന്നെ വിശദീകരിക്കട്ടെ...!! ഇതോടെ സംസ്ഥാനത്തു പോലീസ് നിഷ്ക്രിയമെന്ന വാദത്തിനു മൂർച്ചകൂടുകയാണ്....!

26 MAY 2023 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസി ബസില്‍ യുവതി കുഴഞ്ഞു വീണു... രക്ഷകരായത് കെഎസ്ആര്‍ടിസി ജീവനക്കാര്‍

  തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ മുണ്ടന്‍തുറെ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു...തുറന്നു വിട്ടത് മതിയായ ചികിത്സ നല്‍കിയശേഷം

 കോഴിക്കോട് വെള്ളയില്‍ വയോധികയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റ്...

മയക്കിയിട്ടും മയക്കിയിട്ടും മയങ്ങാതെ... തമിഴ്‌നാട് പിടിച്ച അരിക്കൊമ്പനെ മണിമുത്താറിലെത്തിച്ചു; കേരളത്തിലേക്ക് എത്താന്‍ അരിക്കൊമ്പന് സാധ്യതകളേറെ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ആവശ്യത്തിലടക്കം തീരുമാനം ഇന്നുണ്ടാകും

കാട്ടാനയെക്കാള്‍ വലുത് സ്വന്തം ജനതയുടെ ജീവനും സ്വത്തും, പിണറായുടേയും മന്ത്രി എ.കെ ശശീന്ദ്രന്റെയും മെല്ലെപ്പോക്ക് നയമല്ല തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കാണിച്ചത്, നിരപരാധികളായ ജനങ്ങളുടെ ജീവന് ഭീഷണയായതോടെ ഒടുവിൽ ആ ഉറച്ച തീരുമാനം

'നമുക്കറിയാം, തിരുവനന്തപുരത്ത് നമ്മുടെ സ്വന്തം സഹപ്രവര്‍ത്തകന്റെ കുട്ടി പോലും മയക്കുമരുന്നിന് അടിമയായി കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. നമ്മള്‍ ജീവിക്കുന്ന ക്വാര്‍ട്ടേഴ്‌സിനകത്തു തന്നെ ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടെന്ന് കണ്ണുതുറന്ന് പരിശോധിക്കണം. ഇത്തരം നിരവധി കേസുകള്‍ കാണുന്നുണ്ട്. എല്ലാ റാങ്കില്‍ ഉള്‍പ്പെടുന്ന പൊലീസുകാരുടെ മക്കളും മയക്കുമരുന്നിന് അടിമകളാകുന്നുണ്ട്. ഒരു എസ്‌പി.യുടെ രണ്ട് ആണ്‍കുട്ടികളും മയക്കുമരുന്നിന് അടിമയായി. അത് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്. ആ കുടുംബം തന്നെ പ്രശ്‌നത്തിലായി. ഇത് വളരെ ഗൗരവത്തില്‍ എടുക്കേണ്ടതുണ്ട്'

 

 

 

 

പറയുന്നത് വേറെ ആരുമല്ല കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമൻ. അങ്കമാലിയില്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് ഇദ്ദേഹത്തിന്റെ പരസ്യ പ്രസ്താവന. കൊച്ചി കമ്മിഷണറായി ചാര്‍ജെടുത്ത ശേഷം ലഹരിക്കെതിരേ കടുത്ത നടപടികളെടുത്തു വരികയാണ് കെ. സേതുരാമന്‍. പലരും മടിച്ചുനിന്ന, സിനിമ ഷൂട്ടിങ് സൈറ്റുകളില്‍ രാസ ലഹരി പരിശോധന നടത്താനുള്ള ധീരമായ നിലപാടെടുത്തും ഇദ്ദേഹമാണ്‌. ദേശീയ ശരാശരി വെച്ചു നോക്കുമ്പോൾ കേരളത്തില്‍ ലഹരി ഉപയോഗം കുറവാണ്. എന്നൊക്കെ ന്യായീകരിക്കാമെങ്കിലും നിരക്ക് വേഗം ഉയരാൻ സാധ്യത ഉണ്ടെന്നു പോലീസ് തന്നെ വ്യക്തമാക്കുന്നുണ്ട്.

 

 

 

ഈ തുറന്നു പറച്ചിലോടെ കൊച്ചി സിറ്റി പോലീസ് കമ്മിഷണറോട് പോലീസ് ആസ്ഥാനത്തു നിന്ന് വിശദീകരണം തേടിയിരിക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.എസ് പി
ആരാണെന്നു കമ്മിഷണര്‍ കെ. സേതുരാമനു അറിവുണ്ടെങ്കിൽ അദ്ദേഹം തന്നെ വിശദീകരിക്കട്ടെ എന്ന നിലപാടിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇതോടെ സംസ്ഥാനത്തു പോലീസ് നിഷ്ക്രിയമെന്ന വാദത്തിനു മൂർച്ചകൂടുകയാണ്.

 

 

 

സംസ്ഥാനത്ത് കഞ്ചാവ്, മാരക രാസ ലഹരി, എംഡിഎംഎ എന്നിവയുടെ ഉപയോഗം അതിവേഗം പടരുകയാണ്. അത് പോലീസ് എങ്ങനെ പരിഹരിക്കുമെന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നു. അക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. എന്നുള്ള ആഹ്വാനങ്ങൾ ഉണ്ടെങ്കിലും ഫലപ്രദമല്ല എന്ന് തന്നെയാണ് കണക്കാക്കേണ്ടത്.

 

 

 

ഇതോടെ പഴയ പല കേസുകളും കേസ് ആകാതെ പോയ ചില ആരോപണങ്ങളും വീണ്ടും ചർച്ചയാകുന്നുണ്ട്. ഇതിൽ പ്രധാനം മുൻഎസ്‌പിയുടെ ക്രിമിനല്‍ ആയ മകനെ പിടികൂടാതെ പൊലീസ് പലപ്പോഴും ഒത്തുകളിക്കാനുള്ള കാരണവും. സിനിമാസ്റ്റൈലില്‍ പൊലീസിനെ കബളിപ്പിച്ച്‌ രക്ഷപെട്ട എസ് പിയുടെ മകൻ കൊച്ചിയില്‍ എത്തിയിട്ടും പൊലീസിന് പിടികൂടാൻ സാധിച്ചിരുന്നില്ല. തിരുവനന്തപുരത്തു നിന്ന് രക്ഷപെട്ട ആ യുവാവ് നെയ്യാറ്റിൻകരയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ വസതിയില്‍ രണ്ടുദിവസം തങ്ങിയിരുന്നു. നെയ്യാറ്റിൻകര മണ്ണടിക്കോണത്ത് നേതാവിന്റെ വീടുവളഞ്ഞ് പിടികൂടാൻ ആലോചിച്ചെങ്കിലും അനുമതി ലഭിച്ചില്ല. വിവരം മണത്തറിഞ്ഞ് ബംഗളുരുവിലേക്കും തുടര്‍ന്ന് തിരുപ്പതിയിലേക്കും കടന്ന കേസ് ആണ്.

 

 


ഇദ്ദേഹത്തിന്റെ ഈ പ്രസ്താവന കേരളത്തിന്റെ ദയനീയ സ്ഥിതി വ്യക്തമാക്കുന്നു. നിയമ വ്യവസ്ഥയുടെയും നിയമപാലകരുടെയും വൻ പരാജയമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ഇത് ആഭ്യന്ത വകുപ്പിന്റെ പരാജയം ആണെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. സ്കൂളുകളിൽ അടക്കം ഉണ്ടായിട്ടുള്ള ലഹരിവ്യാപനത്തിൽ കാര്യമായ നടപടി ഉണ്ടായിട്ടില്ല. സർക്കാർ ഒത്താശയോടെയാണ് ലഹരികടത്തു എന്ന് നേരത്തെ തന്നെ യു ഡി എഫും ബി ജെ പിയും ആരോപിച്ചിട്ടുണ്ട്.

 

 

 

രാഷ്ട്രീയമായോ അല്ലാതെയോ ഒരു രീതിയിലും വിവാദങ്ങളിൽ പെട്ടിട്ടുള്ള ഉദ്യോഗസ്ഥൻ അല്ല സേതുരാമൻ . അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ കൃത്യമായ വിവരങ്ങൾ അടിസ്ഥാനമാക്കി ആണെന്ന് എല്ലാവര്ക്കുംബോധ്യമുണ്ട്. അതുകൊണ്ടു തന്നെ വളരെ മൂർച്ചയുള്ള ഒരു രാഷ്ട്രീയ ആയുധം ആയി മാറാൻ സാധ്യതയുണ്ട് ഈ തുറന്നു പറച്ചിൽ.

പാക്കിസ്ഥാനിൽ നിന്ന് കൊച്ചി വരെ സാധനം എത്തി യിട്ടും കേരള പോലീസ് ഒന്നും അറിഞ്ഞില്ല. ഇങ്ങിനെ എന്തെല്ലാം ഒത്താശയോടെ കാത്തിയിട്ടുണ്ടാവും. ഇവിടെ ആർക്കും എന്തും കടത്താം എന്നായി എന്നിങ്ങനെ യാണ് വാർത്ത പുറത്തു വന്നതിനു പിന്നാലെ വന്ന കമെന്റുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീരുവെച്ച കുഞ്ഞിന്റെ മുഖം വീഡിയോ കോളില്‍ കണ്ടതോടെ സുധി പരിഭ്രമത്തിലായി: ഒരുങ്ങിയിരിക്കാൻ പറഞ്ഞ് വച്ച സുധിയുടെ ഫോൺ കോളിന് പിന്നാലെ, എത്തിയത് മരണ വാർത്ത......  (15 minutes ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതി കുഴഞ്ഞു വീണു...  (21 minutes ago)

  തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ മുണ്ടന്‍തുറെ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു...തുറന്നു വിട്ടത് മതിയായ ചികിത്സ നല്‍കിയശേഷം  (37 minutes ago)

 കോഴിക്കോട് വെള്ളയില്‍ വയോധികയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റ്...  (1 hour ago)

. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദിയായ ഓവലില്‍ ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങി..  (1 hour ago)

അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, എല്ലാം ഇരട്ട പൂട്ടിട്ട് പൂട്ടാൻ റെയിൽവേ, സിബിഐ ഉദ്യോഗസ്ഥർ ബാലസോറിൽ, ഇന്റർലോക്കിങ് സംവിധാനത്തിലുണ്ടായ പിഴവാണ് അപകടകാരണം എന്ന്  (1 hour ago)

രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും പരിഗണിക്കുന്ന ഓവറോള്‍ വിഭാഗത്തില്‍ കേരളത്തിലെ മൂന്നു സര്‍വകലാശാലയും കോഴിക്കോട് എന്‍ഐടിയും ഇടംനേടി...  (1 hour ago)

മയക്കിയിട്ടും മയക്കിയിട്ടും മയങ്ങാതെ... തമിഴ്‌നാട് പിടിച്ച അരിക്കൊമ്പനെ മണിമുത്താറിലെത്തിച്ചു; കേരളത്തിലേക്ക് എത്താന്‍ അരിക്കൊമ്പന് സാധ്യതകളേറെ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ആവശ്യത്തിലടക്കം തീര  (1 hour ago)

കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിന്  (1 hour ago)

കാട്ടാനയെക്കാള്‍ വലുത് സ്വന്തം ജനതയുടെ ജീവനും സ്വത്തും, പിണറായുടേയും മന്ത്രി എ.കെ ശശീന്ദ്രന്റെയും മെല്ലെപ്പോക്ക് നയമല്ല തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കാണിച്ചത്, നിരപരാധികളായ ജനങ്ങള  (2 hours ago)

ഇടവപ്പാതി കനക്കും... കേരളത്തില്‍ മഴ പെയ്യാത്തത് സംബന്ധിച്ച് ആരും ചോദ്യം ചോദിക്കാത്തത് എന്തുകൊണ്ടെന്ന വിചിത്ര ചോദ്യവുമായി പ്രതിപക്ഷ നേതാവ്; ഇന്ന് തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടും, തെക്ക്-മധ്യ കേരളത്തില്‍  (2 hours ago)

നല്ലപിള്ളമാരായി തുടങ്ങി... കെ ഫോണ്‍ വന്ന ദിവസം തന്നെ എഐ ക്യാമറയും കണ്ണു തുറന്നു; മര്യാദയ്ക്ക് വണ്ടിയോടിച്ചില്ലേല്‍ പോക്കറ്റ് കാലിയാകും; റോഡിലെ ക്യാമറ വഴി ഇന്നലെ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളില്‍ ഇന്നു  (2 hours ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐ എന്‍ റ്റി യു സി അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന കുമളി പ്ലാവുവച്ചതില്‍ പി എ ജോസഫ് അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു  (2 hours ago)

 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ടോട്ടനം ഹോട്ട്‌സ്പറിന്റെ പുതിയ പരിശീലകനായി സ്‌കോട്ടിഷ് ചാമ്പ്യന്മാരായ സെല്‍റ്റിക് എഫ്‌സിയുടെ അമരക്കാരന്‍ ആന്‍ജെ പോസ്റ്റെകോഗ്ലു എത്തുന്നു  (2 hours ago)

മലയാളി യുവതിയെ ബെംഗളൂരുവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (2 hours ago)

Malayali Vartha Recommends