Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

പാകിസ്താന്റെ ചതിയിൽ രക്തക്കളമായി പഞ്ചശീർ, മസൂദും സലേയും ഇവിടെയുണ്ട്? എല്ലാം ബോംബിട്ട് തകർത്തു പഞ്ചശീറിന് സംഭവിച്ചത്

07 SEPTEMBER 2021 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഒടുവിൽ തോറ്റു...അവസാനം വരെ വിട്ടുകൊടുക്കാതെ പൊരുതി നിന്നു.ഒറ്റയ്ക്ക് നേരിടാൻ കഴിയില്ലെന്ന് മനസിലാക്കിയ പേടിത്തൊണ്ടന്മാരായ താലിബാൻ, ചതിയൻ പാകിസ്താനെ കൂട്ടുപിടിച്ച് പഞ്ചശീറും കീഴടക്കി.എന്നാൽ വിജയം താലിബാന്റെ ആണെങ്കിലും ലോക ജനതയുടെ മനസ്സിൽ വിജയികൾ പഞ്ചശീർ തന്നെയാണ്.മറ്റൊരു രാജ്യത്തിന്റെയും പിന്തുണയില്ലാതെ അവർ ഒറ്റയ്ക്ക് പോരാടി.താലിബാന്റെ 1000 ത്തോളം ഭീകരരെ കൊന്നൊടുക്കി..നിരവധി പേരെ തടവിലാക്കി.ആ ചെറുത്തുനിൽപ്പ് ലോക ജനത ഒരിക്കലും മറക്കില്ല.

 

 

 

 

 

 

പഞ്ചശീർ കാര്യാലയമായ ബസാറാക്കിലെ ഗവർണ്ണറുടെ കാര്യാലയത്തിണ് മുന്നിൽ തങ്ങളുടെ പോരാളികൾ നിൽക്കുന്ന ചിത്രം പുറത്തുവിട്ടാണ് പ്രവിശ്യ കൈപിടിയിലായെന്ന് താലിബാൻ അറിയിച്ചത്. വിമതരെ കൊല്ലുകയോ തുരത്തിയോടിക്കുകയോ ചെയ്തെന്നാണ് വക്താവ് സബിയുള്ള മുജാഹിത് ട്വീറ്റ് ചെയ്തത്.എന്നാൽ പോരാട്ടം അവസാനിപ്പിച്ച് ചർച്ചകൾക്ക് സമ്മതമാണെന്ന് വടക്കൻ സഖ്യം അറിയിച്ചിരുന്നതാണ്.അത് താലിബാൻ നേതാക്കൾ നിഷ്കരുണം തള്ളുകയായിരുന്നു.

 

 

 

 

 


പഞ്ചശീർ വാസികളോട് പ്രതികാരമില്ലന്നും മേഖലയിൽ സമാധാനം ഉറപ്പാക്കുമെന്നും താലിബാൻ വക്താക്കൾ അവകാശപ്പെട്ടുവെന്നാണ് അറിയുന്നത്.എന്നാൽ താലിബാന്റെ വാക്കിന് ആര് വില നൽകും.അഫ്ഗാൻ പിടിച്ചെടുത്തപ്പോലും താലിബാൻ ഇത്തരം പ്രസ്താവന നടത്തിയിരുന്നു.എന്നാൽ അതൊക്കെ വെറും പ്രസ്താവന മാത്രമായി ഒതുങ്ങി.

 

 

 

 

 

 

എന്നാൽ തന്റെ അവസാനം വരെ പഞ്ചശിർ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയും വടക്കൻ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദും എവിടെ എന്ന ചോദ്യം ഇപ്പോഴും ബാക്കിനിൽക്കുകയാണ്.അമറുള്ള സലേയുടെ വീടിന് നേരെയും ഡ്രോൺ ഉപയോഗിച്ച് ബോംബാക്രമണം നടന്നു.ആക്രമണത്തിന് പിന്നാലെ അമറുള്ള സലേയും അഹമ്മദ് മസൂദും സുരക്ഷിത സ്ഥലങ്ങളിലേക്ക് നീങ്ങി എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.തങ്ങളുടെ നേതാവായ അഹമ്മദ് മസൂദ് സുരക്ഷിതനാണെന്നും എത്രയും പെട്ടന്ന് തന്നെ അഫ്ഗാൻ ജനതയെ അഭിസംബോധന ചെയ്യുമെന്നും എൻ.ആർ.എഫ് വക്താവ് അലി നസ്രി അറിയിച്ചു.താലിബാൻ ഭീകരർ കണ്ടെത്തിയാൽ മൃഗീയമായി കൊലപ്പെടുത്തുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇവർ പ്രദേശത്ത് നിന്നും പലായനം ചെയ്തത് എന്നാണ് വിവരം.

 

 

 

 

 

 

എന്നാൽ പഞ്ച്ശിറിലെ പ്രതിരോധ സഖ്യത്തിന്റെ ചീഫ് കമാൻഡറായ സലേ മുഹമ്മദിനെ വധിച്ചുവെന്ന അവകാശവാദവും താലിബാൻ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഇരുകൂട്ടരും തമ്മിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ സലേ കൊല്ലപ്പെട്ടുവെന്നാണ് താലിബാൻ പറയുന്നത്. പഞ്ച്ശിറിൽ രൂപപ്പെട്ട താലിബാൻ വിരുദ്ധ സേനയുടെ രണ്ടാമത്തെ മുതിർന്ന നേതാവാണ് സലേ മുഹമ്മദ്. എന്നാൽ പ്രതിരോധ സഖ്യം ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ പ്രതിരോധ സേന വക്താവ് ഫഹിം ദഷ്തിയെ താലിബാൻ വധിച്ചുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.

 

 

 

 

 

 

 

പാകിസ്താന്റെ സഹായത്തോടെയാണ് താലിബാൻ പാൻഷീർ കീഴടക്കിയതെന്ന് സൂചനയുണ്ട്.പാകിസ്താനി ഡ്രോണുകൾ ബോംബ് വർഷിച്ചതായി പ്രദേശവാസികൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.പാക് ചാര സങ്കടനയായ ഐ എസ് ഐ യുടെ മേധാവി ജനറൽ ഫെയ്‌സ് ഹമി പഞ്ചശീറിൽ തുടരുന്നുണ്ട്.അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ താലിബാന് സഹായ വാഗ്ദാനവുമായി പാക്കിസ്ഥാന്‍ നേത്തെ എത്തിയിരുന്നു.അഫ്ഗാനിസ്ഥാനില്‍ പുതിയ ഭരണം രൂപീകരിക്കുന്നതില്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പാക് സൈനിക മേധാവി അറിയിച്ചതുമാണ്.

 

 

 

 

 

 

 

 

7 ജില്ലകളും 512 ഗ്രാമങ്ങളുമുള്ള പ്രവിശ്യയിലെ ജനസംഖ്യാ 173000 ആണ്. ലോകത്തെ മുഴുവൻ അധിനിവേശ ശക്തികൾക്കും പഞ്ചശിർ പാഠമാണ്…. ഒരു ജനതയുടെ ചെറുത്തുനിൽപിന്റെ പാഠം. ഇതിന് ചരിത്രവും സാക്ഷിയാണ്. 1980 കളിലെ സോവിയറ്റ് അധിനിവേശത്തോടുള്ള ചെറുത്തു നിൽപ്പായിരുന്നു പഞ്ചശിറിന്റെ പോരാട്ട ചരിത്രത്തിന്റെ ആരംഭം. മുജാഹിദ് നേതാവ് അഹമ്മദ് ഷാ മസൂദായിരുന്നു സോവിയറ്റ് യൂണിയനെതിരെ പട നയിച്ചത്.അമേരിക്കയുടെ സഹായത്തോടെ സോവിയറ്റ് യൂണിയനെ അഹമ്മദ് ഷാ മസൂദിന്റെ പോരാളികൾ തറപറ്റിച്ചു. അതേ പോരാട്ട വീര്യമാണ് താലിബാനെതിരെ പഞ്ചശിറിലെ പോരാളികൾക്ക് ഉണ്ടായിരുന്നത്.

 

 

 

 

 

ആഗസ്റ്റ് 15 നായിരുന്നു കാബൂൾ പിടിച്ചെടുത്ത് അഫ്ഗാനെ താലിബാൻ പൂർണമായും കീഴടക്കിയത്. എന്നാൽ കാബൂൾ കീഴടങ്ങിയിട്ടും പഞ്ചശിർ മാത്രം താലിബാന് മുൻപിൽ മുട്ടുമടക്കിയില്ല. ഒരിക്കലും അധിനിവേശത്തിന് ഐക്യപ്പെടാതിരുന്ന പ്രവിശ്യയായിരുന്നു പഞ്ചശിർ.

 

 

 

 

 

 

 

കീഴടങ്ങാൻ വിസമ്മതിച്ച പഞ്ചശിർ ജനതയെ പിടിച്ചു കെട്ടാനായിരുന്നു താലിബാന്റെ ആദ്യ ശ്രമം. ഇതിനായി ഭീകരരെ കൂട്ടത്തോടെ അയച്ചെങ്കിലും ഫലമുണ്ടായില്ല. യുദ്ധമുറയായിരുന്നു പിന്നീട് താലിബാൻ സ്വീകരിച്ചത്. എന്നാൽ പഞ്ചശിർ സമർത്ഥമായി പ്രതിരോധിച്ചു. സോവിയറ്റ് യൂണിയനെതിരെ അഹമ്മദ് ഷാ മസൂദാണ് പടനയിച്ചിരുന്നതെങ്കിൽ ഇക്കുറി താലിബാനെ പ്രതിരോധിച്ചത് മകൻ അഹമ്മദ് മസൂദാണ്.

 

 

 

 

 

 

അഹമ്മദ് ഷാ മസൂദ് രൂപീകരിച്ച വടക്കൻ സഖ്യമാണ് താലിബാനെതിരെ യുദ്ധം ചെയ്തത്. ഗറില്ലാ യുദ്ധമുറകളോട് സമാനമായ ഇവരുടെ പോരാട്ടസാമർത്ഥ്യത്തിന് മുൻപിൽ താലിബാൻ പോരാളികൾ വിയർത്തു.ഒടുവിൽ മുട്ട് മടക്കേണ്ടി വരും എന്നായപ്പോൾ പാകിസ്താന്റെ കൂട്ട് പിടിച്ച് താലിബാൻ യുദ്ധമാരംഭിച്ചു.ആ യുദ്ധമാണ് ഇപ്പോൾ പരിസമാപ്തിയിൽ എത്തിയെന്നും.താലിബാൻ പഞ്ചശീർ കീഴടക്കിയെന്നും വാർത്തകൾ വരുന്നത് .എന്നാൽ പറയുന്നത് താലിബാൻ ആയത്കൊണ്ട് വിശ്വസിക്കാൻ കുറച്ച് പ്രയാസമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends