Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഉറങ്ങിക്കിടന്ന പ്രവീണിനെ പിന്നില്‍ നിന്നും കോടാലിക്ക് തലക്കടിച്ചു: നരനായാട്ട് നടത്തിയിട്ടും പ്രതിക്ക് യാതൊരു കൂസലും ഇല്ല

23 MAY 2015 02:43 PM IST
മലയാളി വാര്‍ത്ത.

More Stories...

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

പാറമ്പുഴയില്‍ മൂന്നുപേരെ കൂട്ടക്കൊല ചെയ്തത് തലയ്ക്കടിച്ചാണെന്ന് പിടിയിലായ നരേന്ദര്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മമ്പാകെ വെളിപ്പെടുത്തി. ശനിയാഴ്ച രാത്രി 12 മണിക്കാണ് ആദ്യ കൊല നടത്തിയത്. മയങ്ങിക്കിടക്കുകയായിരുന്ന പ്രവീണ്‍ലാലിനെയാണ് ആദ്യം കൊന്നത്. കോടാലിക്ക് തലയ്ക്കടിക്കുകയായിരുന്നു. ആഞ്ചാറു തവണ കോടാലിക്ക് തല്ലി.
പിന്നീട് മരണം ഉറപ്പാക്കാന്‍ കഴുത്തു മുറിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ലാലസനെയും ഭാര്യ പ്രസന്നയെയും തലയ്ക്കടിച്ചു വീഴ്ത്തിയാണ് കൊന്നത്. പിന്നീട് ഒരു മണിക്കൂറോളം അവിടെ തങ്ങിയ പ്രതി അതുവഴി വന്ന ഓട്ടോയില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തുകയായിരുന്നു.
200 രൂപ ഓട്ടോക്കാരന് കൂലിയായി നല്കിയെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. പിന്നീട് കോട്ടയത്തു നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്തിനു പോയി. അവിടെ നിന്ന് ജയന്തി ജനതയില്‍ മുംബൈയിലേക്ക് പോവുകയായിരുന്നു. ബുധനാഴ്ച രാവിലെ ഒന്‍പതിന് ഫിറോസബാദിലെ ചേരിയില്‍ എത്തി. പോലീസ് എത്തിയത് 11 മണിക്ക്.
രണ്ടാഴ്ച മുന്‍പാണ് കൊല പ്ലാന്‍ ചെയ്തത്. ഇതിനായി കോട്ടയം ടൗണില്‍ നിന്ന് കത്തി വാങ്ങി. ഇയാള്‍ പാറമ്പുഴയില്‍ പറഞ്ഞതെല്ലാം കളവായിരുന്നു. മോഷണത്തിനു വേണ്ടി മാത്രമാണ് കേരളത്തില്‍ എത്തിയത്. എങ്ങനെയും പണമുണ്ടാക്കണം എന്നതായിരുന്നു ലക്ഷ്യം. കേരളത്തില്‍ എത്തിയിട്ട് മൂന്നു മാസമായി. അച്ഛന്‍ മരിച്ചു. ഭാര്യയുണ്ടെങ്കിലും പിണങ്ങിക്കഴിയുകയാണ്. മൂന്നു കുട്ടികള്‍ ഉണ്ടായിരുന്നു. ഇതില്‍ രണ്ടു പേര്‍ മരിച്ചു. ഒന്‍പതു മാസം പ്രായമായ ഒരുകുട്ടികൂടിയിപ്പോഴുണ്ട്.
പ്രതിയെ ഇന്ന് ഫിറോസാബാദ് മജിസ്‌ട്രേട്ട് കോടതില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും. ഫിറോസാബാദില്‍ നിന്ന് 420 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ച് ഡല്‍ഹിയില്‍ എത്തിയ ശേഷം അവിടെ നിന്ന് വിമാന മാര്‍ഗം കൊണ്ടുവരാനാണ് തീരുമാനം. നാളെ രാത്രി ഒന്‍പതിന് നെടുമ്പാശേരിയില്‍ എത്തുന്ന വിമാനത്തില്‍ വരുമെന്നാണ് പ്രതീക്ഷ.
ഉത്തര്‍പ്രദേശിലെ ഫിറോസാബാദുകാരനായ പ്രതിയെ കോട്ടയത്തുനിന്നു പോയ പോലീസ് സംഘം ഫിറോസാബാദില്‍ ഇയാള്‍ ജനിച്ചു വളര്‍ന്ന ചേരിയില്‍നിന്നും സാഹസികമായി കീഴടക്കുകയായിരുന്നു. ഫിറോസാബാദിലെ ചേരിപ്രദേശത്ത് രഹന എന്നു പേരുള്ള വീട്ടില്‍ പരേതനായ കൈലാസ് ചന്ദ്രയുടെ മകനാണ് നരേന്ദര്‍ കുമാര്‍ (26). പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ കോട്ടയത്തുനിന്നു പോയ ഏഴംഗ പോലീസ് ടീം ഇന്നലെ ഉച്ചയ്ക്കു പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.
പുല്ലും പ്ലാസ്റ്റിക്കും മേഞ്ഞ മണ്‍പുരയില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ പാറമ്പുഴയില്‍ കൊലചെയ്യപ്പെട്ട മൂലേപ്പറമ്പില്‍ ലാലസന്റെയും മകന്‍ പ്രവീണിന്റെയും മൊബൈല്‍ ഫോണുകളും പ്രസന്നകുമാരിയുടെ ആഭരണങ്ങളും അലക്കുകടയില്‍നിന്നും കൈവശപ്പെടുത്തിയ രേഖകളും കണ്ടെടുത്തു. പ്രസന്നകുമാരിയുടെ വള, മാല എന്നിവ മാത്രമല്ല മുറിച്ചെടുത്ത കാത് ഉള്‍പ്പെടെ കമ്മലും പ്രതിയുടെ ബാഗിലുണ്ടായിരുന്നു.
മൂലേപ്പറമ്പില്‍ വീടിനോടു ചേര്‍ന്ന അലക്കു സ്ഥാപനത്തില്‍ രണ്ടു മാസമായി തുണിതേപ്പുജോലി ചെയ്തുവന്ന പ്രതി ശനിയാഴ്ച അര്‍ധരാത്രിയാണു കുടുംബനാഥന്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെ അരുംകൊല നടത്തി ഞായറാഴ്ച പുലര്‍ച്ചെ കോട്ടയത്തുനിന്നും ട്രെയിന്‍ കയറി നാടുവിട്ടത്.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (26 minutes ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (1 hour ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (1 hour ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (1 hour ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (1 hour ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (1 hour ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (1 hour ago)

IRAN നോവായി കൊച്ചുമകൾ  (3 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (3 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (3 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (4 hours ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (4 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (4 hours ago)

Malayali Vartha Recommends