Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..


നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാം ജയിലില്‍ അസുഖാഭിനയത്തില്‍, വിദഗ്ധ ചികിത്സയൊരുക്കാന്‍ ഉന്നതരുടെ കള്ളക്കളി, നടക്കില്ലെന്ന് പോസിക്യൂഷന്‍

08 JUNE 2015 09:44 AM IST
മലയാളി വാര്‍ത്ത.

More Stories...

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..

വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

ലൈംഗിക തൊഴിലാളി 500 രൂപയ്ക്ക് പകരം 2000 രൂപ ആവശ്യപ്പെട്ടു.. ജോർജ് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി..രണ്ടാമത്തെയടിയിൽ ബിന്ദു മരിച്ചു..വീട്ടിനുള്ളിലെ മുറിയിൽ തളം കെട്ടിയ രക്തവും..

ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി മുഹമ്മദ് നിസാം അസുഖാഭിനയത്തില്‍. കടുത്തം ശരീരം വേദനയും, കാഴ്ചക്കുറവും, കേല്‍വിക്കുറവുമാണ് നിസാമിന്റെ അസുഖക്കളി. എന്നാല്‍ നിസാമിനെ ജയിലിന് പുറത്തെത്തിക്കാന്‍ ഉന്നതുടെ ഇടപെടലാണ് ഇതിനു പിന്നില്‍. നിലവില്‍ കാപ്പചുമത്തി അകത്തിട്ടിരിക്കുകയാണ് നിസാമിനെ. നിസാമിന്റെ വാര്‍ത്തകള്‍ മാദ്ധ്യമശ്രദ്ധയില്‍ നിന്ന് അകന്നതോടെയാണ് ഉന്നതരുടെ സാഹയത്തോടെ ചികിത്സാ സുഖവാസമൊരുക്കാന്‍ നീക്കം നടക്കുന്നത്. നിസാമിന് ഗുരുതര രോഗങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. പൊലീസിന്റെ സഹായവും ഇതിനുണ്ടെന്നാണ് സൂചന. ആശുപത്രി പരിശോധനയില്‍ ഡോക്ടര്‍മാര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കുന്ന തരത്തിലേക്കാണ് ഇടപെടല്‍. ഇതിനായിട്ടാണ് വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് നിസാം ഹര്‍ജി നല്‍കിയത്.
നിസാമിന്റേത് അസുഖഭിനയമാണെന്നും ജയില്‍ ഡോക്ടറുടെ സേവനത്തിലുപരി ഒന്നും അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ഇതിനെതിരെ ഒരു പൊതുപ്രവര്‍ത്തകന്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതോടെ നിസാമിനെ സഹായിക്കാന്‍ ഇറങ്ങി പുറപ്പെട്ട ഉന്നതരും പൊലീസുകാരും വെട്ടിലായി. മുഹമ്മദ് നിസാമിന്റെ വൈദ്യപരിശോധനയുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് നിസാമിന്റെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷയിലാണ് ജില്ലാ ജഡ്ജി പി. നന്ദനകൃഷ്ണന്‍ ചികിത്സാ വിവരങ്ങള്‍ ഹാജരാക്കാന്‍ പേരാമംഗലം സി.ഐ പി.സി. ബിജുകുമാറിനോട് ആവശ്യപ്പെട്ടത്. കേസ് ഈമാസം 11ലേക്ക് മാറ്റി. കഴിഞ്ഞ 26നാണ് കുറ്റപത്ര സമര്‍പ്പണത്തിന് ശേഷമുള്ള പ്രാഥമിക വാദം ജില്ലാ കോടതിയില്‍ ആരംഭിച്ചത്. തുടര്‍വാദത്തിന് വെള്ളിയാഴ്ച രാവിലെ പത്തോടെ നിസാമിനെ പ്രിന്‍സിപ്പില്‍ ജില്ലാ സെഷന്‍സ് ജഡ്ജി നന്ദനകൃഷ്ണന്റെ മുമ്പാകെ ഹാജരാക്കി. നിസാമിന്റെ വിദഗ്ധ ചികിത്സക്കായുള്ള അപേക്ഷയെ സ്‌പെഷല്‍ പബഌക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനു എതിര്‍ത്തു.
പല ഘട്ടത്തിലും നിസാമിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരുന്നെന്നും ഇതിലൊന്നും കണ്ടത്തൊത്ത രോഗങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്നാണ് വൈദ്യപരിശോധനയുടെ വിവരങ്ങള്‍ കോടതി ആവശ്യപ്പെട്ടത്. കാഴ്ചക്കുറവും കേള്‍വിക്കുറവും ശരീരവേദനയുമാണ് നിസാം ഉന്നയിച്ചത്. ഇതിന് ജയിലിലെ ആയുര്‍വേദ ചികിത്സ പോരെന്നും വിദഗ്ധ ചികിത്സ വേണമെന്നുമാണ് ആവശ്യം. ഇതിനിടെ, കേസിന്റെ രേഖകള്‍ ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയുടെ അപേക്ഷ കോടതിയിലത്തെി.
നിസാമിന്റെ രണ്ടു വാഹനങ്ങള്‍ വിട്ടു നല്‍കണമെന്നും ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നുമാണ് പ്രതിയുടെ ആവശ്യം. എന്നാല്‍ പ്രതി ചന്ദ്രബോസിനെ കൊല്ലാന്‍ ഉപയോഗിച്ചതാണ് ഹമ്മര്‍ കാറെന്നും അത് തൊണ്ടി ആയതിനാല്‍ വിട്ടുനല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഭാര്യ ഉപയോഗിച്ചിരുന്ന ജാഗ്വാര്‍ കാര്‍ വിട്ടുനല്കിയാല്‍ തിരിച്ചുകൊണ്ടുവരുമോ എന്ന് സംശയമുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബര കാറുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് നിസാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കോപ്പചുമത്തുകയും ചെയ്തു. അസുഖം അഭിനയിച്ച് ജയിലില്‍ നിന്ന് പുറത്ത് കടക്കാനാണ് നിസാമിന്റെ ലക്ഷ്യം. നിസാമിന് അസുഖമുണ്ടെന്ന് വരുത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാന്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബ് ശ്രമം നടന്നിരുന്നു.എന്നാല്‍ പരിശോധനയില്‍ അസുഖമൊന്നും ഇല്ലെന്ന് കണ്ട്തിയതും മാധ്യമ വാര്‍ത്ത ആയതിനാലും ആ നീക്കം പൊളിഞ്ഞു. അതിനുശേഷമാണ് പുതിയ നീക്കവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (7 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (8 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (8 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (8 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (8 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (8 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (9 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (9 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (9 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (9 hours ago)

ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മഹത്യ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി  (9 hours ago)

ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ഗവണ്‍മെന്റ് ശ്രമിക്കുന്നത് ; രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്ക്; അന്വേഷണം നിഷ്പക്ഷമായി നടക്കുന്നത് കോടതിയു  (9 hours ago)

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ  (10 hours ago)

വാസുവിന് കിടക്കാന്‍ മെത്തയും ഫാനും; ഇവിടൊന്നും കിട്ടിയില്ല ഇവിടൊന്നും കിട്ടുന്നില്ലെന്ന് നിലവിളിച്ച് പപ്പേട്ടന്‍; ശബരിമല കേസില്‍ അകത്തായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം; പത്മകുമാര്‍ ഉള്‍പ്പടെ  (10 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിൽ സംഭവിക്കാനിരിക്കുന്നത്; കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം  (10 hours ago)

Malayali Vartha Recommends