Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..


നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

ഐജി ടിജെ ജോസിനെ ഡീബാര്‍ചെയ്യാന്‍ എംജി സര്‍വകലാശാല, കോപ്പിയടിച്ചതിന് തെളിവുണ്ടെന്ന് ഡിന്‍ഡിക്കേറ്റ് ഉപസമിതി

08 JUNE 2015 04:57 PM IST
മലയാളി വാര്‍ത്ത.

More Stories...

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..

വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

ലൈംഗിക തൊഴിലാളി 500 രൂപയ്ക്ക് പകരം 2000 രൂപ ആവശ്യപ്പെട്ടു.. ജോർജ് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി..രണ്ടാമത്തെയടിയിൽ ബിന്ദു മരിച്ചു..വീട്ടിനുള്ളിലെ മുറിയിൽ തളം കെട്ടിയ രക്തവും..

മുന്‍ തൃശൂര്‍ ഐജി ടിജെ ജോസിനെതിരെ എംജി സര്‍വ്വകലാശാല ഡീബാര്‍ ചെയ്യും. ഐജി കോപ്പിയടിച്ചതിന് തെളിവുണ്ടെന്നാണ് വൈസ് ചാനസലര്‍ നിയോഗിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ റിപ്പോര്‍ട്ട് ഉടന്‍ വിസിക്ക് കൈമാറും. ഇതോടെ ഐപിഎസ് ഉദ്യോഗസ്ഥനെ ഡീബാര്‍ ചെയ്ത് നടപടിയും വരും. \'\'കോപ്പിയടിച്ചില്ലെന്നും പൊലീസില്‍തന്നെ ഒരു വിഭാഗം ഗൂഢാലോചന നടത്തുകയും അപകീര്‍ത്തിപ്പെടുത്താന്‍ എംജി സര്‍വകലാശാലയെ മറയാക്കുകയും ചെയ്തുവെന്നും ഐജി ടി.ജെ. ജോസ് എംജി സര്‍വകലാശാലയുടെ സിന്‍ഡിക്കറ്റ് ഉപസമിതിക്കു മുന്‍പാകെ മൊഴി നല്‍കിയിരുന്നു. കര്‍ച്ചീഫിനുള്ളില്‍ മടക്കി വച്ച് കോപ്പിയടിച്ചുവെന്നായിരുന്നു ഐജിക്കെതിരായ ആരോപണം. ഇതിനെ സമര്‍ത്ഥമായി മറികടക്കാനുള്ള മൊഴിയാണ് ടിജെ ജോസ് നല്‍കിയത്. എന്നാല്‍ ഈ പരീക്ഷ സെന്ററില്‍ വ്യാപക കോപ്പിയടിയായിരുന്നുവെന്നും പിടിക്കപ്പെട്ടത് ഐജിയായപ്പോള്‍ അത് വിവാദമാവുകയുമായിരുന്നുവെന്ന നിലപാടിലാണ് തെളിവെടുപ്പിനൊടുവില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി എത്തിയത്.
\'\' കര്‍ച്ചീഫിനുള്ളില്‍ ഉണ്ടായിരുന്നത് ഹാള്‍ടിക്കറ്റായിരുന്നു. ഹാള്‍ടിക്കറ്റ് ആദ്യം പറന്നുപോയി. തുടര്‍ന്ന് ഇതെടുത്ത് കര്‍ചീഫിനുള്ളില്‍ വയ്ക്കുകയായിരുന്നു. തറയില്‍ നിന്ന് ഇത് കുനിഞ്ഞെടുക്കുന്നതു കണ്ട ഉദ്യോഗസ്ഥര്‍ കോപ്പിയെന്നു തെറ്റിദ്ധരിച്ചതാണ്. തലേന്ന് പുലര്‍ച്ചെ മൂന്നുമണിവരെ കേസന്വേഷണവുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്നു. പരീക്ഷയ്ക്ക് കാര്യമായി തയ്യാറെടുക്കാന്‍ സാധിച്ചില്ല. മനസ്സില്‍ തോന്നിയത് ചിലത് എഴുതി. എഴുതിയ േപപ്പറുകള്‍ പരിശോധിച്ചാല്‍ കോപ്പിയടിച്ചതല്ലെന്നു ബോധ്യപ്പെടുമെന്നും ഐജി മൊഴി നല്‍കി. എന്നാല്‍ ഇന്‍വിജിലേറ്ററിന്റെ ഭാഗം മാത്രമേ അംഗീകരിക്കാന്‍ സമിതിക്ക് കഴിയൂ.
അധികം എഴുതാന്‍ സാധിക്കാത്തതുകൊണ്ടാണ് പരീക്ഷാ ഹാളില്‍നിന്നു നേരത്തേ പോയത്. ചോദ്യപേപ്പര്‍ തിരികെ കൊടുത്തിട്ടാണ് പോയത്. ഹാള്‍ടിക്കറ്റ് നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടില്ല \'\' ഐജി വിശദീകരിച്ചിരുന്നു. ഐജിയോടൊപ്പം പരീക്ഷയെഴുതിയ ഏതാനും വിദ്യാര്‍ത്ഥികളുടെ മൊഴികളും സമിതി എടുത്തിട്ടുണ്ട്. അതിലെ അവ്യക്തതകളും കോപ്പിയടിയുടെ സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. എല്‍.എല്‍.എം. പരീക്ഷയില്‍ ടി.ജെ. ജോസ് കോപ്പിയടിച്ചെന്ന് എം.ജി. സര്‍വകലാശാലാ ഡെപ്യൂട്ടി രജിസ്ട്രാറുടെ കണ്ടെത്തല്‍ റിപ്പോര്‍ട്ടും സിന്‍ഡിക്കേറ്റ് ഉപസമിതിക്ക് മുന്നിലുണ്ട്. പരീക്ഷ നടന്ന കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ എത്തിയാണ് ഡെപ്യൂട്ടി രജിസ്ട്രാര്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
എന്നാല്‍ സര്‍വ്വകലാശാലാ ചട്ടമനുസരിച്ച് ഇന്‍വിജിലേറ്ററിന്റെ നിലപാടാണ് പ്രധാനം. ജോസ് കോപ്പിയടിച്ചുവെന്ന നിലപാടില്‍ ഇ്ന്‍വിജിലേറ്റര്‍ ഉറച്ചു നില്‍ക്കുകയാണ്. കൈയില്‍ എന്തോ ഒരു തുണ്ടുണ്ടായിരുന്നുവെന്ന് ജോസും വ്യക്തമാക്കുന്നു.
ഇന്‍വിജിലേറ്റര്‍ കോപ്പിയടി നടന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ മുന്‍ ഐജിയെ സംരക്ഷിക്കാനാകില്ലെന്ന നിലപാടിലാണ് പ്രഫ.സി.എച്ച്. അബ്ദുല്‍ ലത്തീഫിന്റെ അധ്യക്ഷതയിലുള്ള സിന്‍ഡിക്കേറ്റ് ഉപസമിതി എത്തിയത്. ജോസിനെതിരെ നടപടിയെടുക്കാത്തത് തെറ്റായ കീഴ് വഴക്കമാകുമെന്നും സമിതി വിലയിരുത്തി കഴിഞ്ഞു. മറ്റ് വാദങ്ങളെല്ലാം നിരപരാധിത്വം തെളിയിക്കാനുള്ള വെറും കഥകള്‍ മാത്രമായാണ് അബ്ദുല്‍ ലത്തീഫ് സമിതിയുടെ കണ്ടെത്തല്‍.
ഇതോടെ ഐജിയെക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പും നിര്‍ബന്ധിതമാകും. നേരത്തെ ഉത്തരമേഖലാ എഡിജിപി നടത്തിയ അന്വേഷണത്തില്‍ ടിജെ ജോസ് കോപ്പിയടിച്ചതിന് തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (7 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (8 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (8 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (8 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (8 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (8 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (9 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (9 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (9 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (9 hours ago)

ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മഹത്യ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി  (9 hours ago)

ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ഗവണ്‍മെന്റ് ശ്രമിക്കുന്നത് ; രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്ക്; അന്വേഷണം നിഷ്പക്ഷമായി നടക്കുന്നത് കോടതിയു  (9 hours ago)

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ  (10 hours ago)

വാസുവിന് കിടക്കാന്‍ മെത്തയും ഫാനും; ഇവിടൊന്നും കിട്ടിയില്ല ഇവിടൊന്നും കിട്ടുന്നില്ലെന്ന് നിലവിളിച്ച് പപ്പേട്ടന്‍; ശബരിമല കേസില്‍ അകത്തായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം; പത്മകുമാര്‍ ഉള്‍പ്പടെ  (10 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിൽ സംഭവിക്കാനിരിക്കുന്നത്; കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം  (10 hours ago)

Malayali Vartha Recommends