Widgets Magazine
20
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹമാസ് ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുകൾ ഹമാസ് കൈമാറി...


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം : 22 വരെ മഴ സാധ്യത...


ലോകത്തിലെ ഏറ്റവും വലിയ തീർഥാടകസംഗമം...ഇത്രയും കോടികണക്കിന് ജനങ്ങൾ അവിടേക്ക് എത്തുമ്പോൾ സുരക്ഷയും അതീവ പ്രാധാന്യമാണ്..11 ടെതർഡ് ഡ്രോണുകളും ആന്റി-ഡ്രോൺ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്...


നിലവിളി കേട്ട് ആദ്യം ഓടി എത്തിയത് കൊടുവാൾ നൽകിയ അയൽവീട്ടുകാർ; ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കിയെന്ന് ആക്രോശം...


ചുമ്മാതല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ വിജിലൻസ് വകുപ്പ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്.... കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ഇതാദ്യമായാണ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്...

പൊന്തക്കാട്ടിലെ ആറടിയോളം താഴ്ചയുള്ള കുഴിയിൽ കുട്ടി എങ്ങനെ എത്തി..? ഓടയ്ക്കു സമീപമുള്ള കുളം പരിചിതമെന്ന് പോലീസ്:- ഓടയിലേയ്ക്ക് കാൽ വഴുതി വീണതാകാമെന്ന്, നിഗമനം...

21 FEBRUARY 2024 02:20 PM IST
മലയാളി വാര്‍ത്ത

More Stories...

ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ അതിഥിത്തൊഴിലാളികളും...

തമ്പാനൂരിലെ ഹോട്ടലില്‍ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മൃതദേഹം സഹോദരങ്ങളുടേത്; തിരുവനന്തപുരത്ത് എത്തിയത് ഭിന്നശേഷിക്കാരിയായ സഹോദരിയുടെ ചികിത്സയ്ക്കായി....

ലോകത്തിലെ ഏറ്റവും വലിയ തീർഥാടകസംഗമം...ഇത്രയും കോടികണക്കിന് ജനങ്ങൾ അവിടേക്ക് എത്തുമ്പോൾ സുരക്ഷയും അതീവ പ്രാധാന്യമാണ്..11 ടെതർഡ് ഡ്രോണുകളും ആന്റി-ഡ്രോൺ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്...

നിലവിളി കേട്ട് ആദ്യം ഓടി എത്തിയത് കൊടുവാൾ നൽകിയ അയൽവീട്ടുകാർ; ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കിയെന്ന് ആക്രോശം...

ചുമ്മാതല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ വിജിലൻസ് വകുപ്പ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്.... കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ഇതാദ്യമായാണ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്...

ചാക്ക, ബ്രഹ്മോസിന് സമീപം, രണ്ടു വയസ്സുള്ള കുഞ്ഞിനെ ചാക്കയിൽ നിന്ന് കാണാതായ സംഭവത്തെക്കുറിച്ച് വ്യക്തത ലഭിക്കാതെ പോലീസ്. പത്തൊമ്പത്ത് മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിന്, ഒടുവിൽ കുട്ടിയെ തിരികെ ലഭിച്ചെങ്കിലും കുഞ്ഞ് എങ്ങനെ പൊന്തക്കാടിനുള്ളിലെ ഓടയിലെത്തി എന്നതിലാണ് ദുരൂഹത. ഡ്രോൺ പരിശോധനയാണ് ഈ സ്ഥലത്ത് എത്താൻ സഹായമായത്, എന്നാണ് പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞത്.

എന്നാൽ, പൊന്തക്കാട്ടിലെ ആറടിയോളം താഴ്ചയുള്ള കുഴിയിലുണ്ടായിരുന്ന കുഞ്ഞിനെ കണ്ടെത്താൻ ഡ്രോൺ പരിശോധന കൊണ്ട് കഴിഞ്ഞു എന്നതും സംശയ നിഴലിലാണ്. രണ്ടു വയസ്സുകാരിയായ കുഞ്ഞ് സ്വയം നടന്നു പോയതാകാമെന്നുള്ള സംശയത്തിലാണ് ഇപ്പോൾ അന്വേഷണസഘം. എന്നാൽ, ഇതിലും വ്യക്തത വന്നിട്ടില്ല. തട്ടിക്കൊണ്ട് പോയതാകാനുള്ള സാധ്യതയാണ് കഴിഞ്ഞ ദിവസം വരെ പറഞ്ഞിരുന്നത്.


നാടോടിക്കുടുംബം അന്തിയുറങ്ങിയ സ്ഥലത്തോ, കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തോ, CCTV. ക്യാമറകളൊന്നും ഇല്ല. ഇതിനു സമീപത്തുള്ള ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും ലഭിച്ചിട്ടുമില്ല. DCP.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഫോറൻസിക് വിദഗ്ദ്ധരുമെല്ലാം കുഞ്ഞിനെ കണ്ടെത്തിയ സ്ഥലവും, പരിസരവും പരിശോധിച്ചിരുന്നു. എന്നാൽ, എന്താണ് സംഭവിച്ചതെന്ന്, സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല.

 

ഒരു സ്ത്രീ കുഞ്ഞുമായി പോകുന്ന ദൃശ്യങ്ങൾ സമീപത്തെ CCTVയിൽനിന്നു ലഭിച്ചെങ്കിലും ഈ സംഭവവുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തിയാൽ എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഡോക്ടർമാരുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഏഴ് ദിവസം കൂടി നിരീക്ഷിച്ച ശേഷം ആശുപത്രിയിൽ നിന്ന് വിടുമെന്നും, ഡോക്ടർമാർ വ്യക്തമാക്കി

സ്വയം നടന്നു പോയതിന്റെ സാധ്യതകളാണ് പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്. കുഞ്ഞിന്റെ കുടുംബം കിടന്നുറങ്ങിയ സ്ഥലത്തുനിന്ന് അഞ്ഞൂറ് മീറ്ററിനകത്താണ് കുഞ്ഞിനെ തിരികെക്കിട്ടിയ സ്ഥലം. കണ്ടെത്തിയ ഓടയ്ക്കു സമീപമുള്ള കുളത്തിലാണ് സ്ഥിരമായി ഈ കുടുംബം കുളിക്കാൻ പോകുന്നത്. ഈ കുട്ടികൾ കളിക്കാനും മറ്റും ഇവിടെ പോകാറുമുണ്ട്. അതിനാൽ ഈ സ്ഥലം കുഞ്ഞിന് പരിചിതമാണ്.

ഓടയിലേയ്ക്ക് ഇറങ്ങാൻ ചരിഞ്ഞ ഭാഗമുണ്ടെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. നടന്നു പോയി ഓടയിലേക്കിറങ്ങിയപ്പോൾ അതിനകത്ത് അകപ്പെട്ടതാകാം. CCTV. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ തട്ടിക്കൊണ്ട് പോകലിന്റെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല.

വാഹനത്തിൽ കടത്തി കൊണ്ട്, പോയതിനും തെളിവില്ല. പത്തൊൻപത് മണിക്കൂറോളം കുഞ്ഞ് ഭക്ഷണം കഴിച്ചിട്ടുമില്ല. ഇവയൊക്കെയാണ് സ്വയം നടന്നു പോയി എന്നതിനുള്ള നിഗമനങ്ങൾ.

എന്നാൽ, രാത്രിയിൽ ഒറ്റയ്ക്ക് റെയിൽവേ ട്രാക്കിലൂടെ രണ്ടു വയസ്സുകാരി നടന്നു പോയി എന്നത് വിശ്വാസയോഗ്യമല്ലെന്നാണ് പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നത്.ഇരുഭാഗവും കാടുപിടിച്ച പ്രദേശത്ത് റെയിൽവേ ട്രാക്കിലൂടെ മാത്രമേ നടക്കാനാവൂ. എപ്പോഴും തീവണ്ടികൾ വരുന്നതാണ്.

ഇനി നടന്നുവന്ന് ഓടയിൽ അകപ്പെട്ടതാണെങ്കിൽ കുഞ്ഞ് കരയേണ്ടതാണ്. റെയിൽവേ ട്രാക്കിന് എതിർവശത്തുള്ള വീട്ടുകാർ കരച്ചിലൊന്നും കേട്ടിരുന്നില്ല.ഇതൊക്കെ പോലീസിന്റെ വാദത്തെ ദുർബലപ്പെടുത്തുന്നതുമാണ്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയും പിടിക്കപ്പെടുമെന്നായതോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. കുഞ്ഞിനെ കാണാതായതു മുതൽ ഈ പരിസരമാകെ പോലീസും നാട്ടുകാരും പരിശോധിച്ചിരുന്നു. രാത്രി കുഞ്ഞിനെ കണ്ടെത്തിയ ഭാഗത്തും പകൽ പരിശോധന നടത്തിയെന്നാണ് നാട്ടുകാർ പറയുന്നത്.

അപ്പോൾ അനക്കമോ കരച്ചിലോ ഒന്നും കേട്ടിരുന്നില്ല. കുഞ്ഞ് കിടന്നത് ആറടിയോളം താഴ്ചയുള്ള ഓടയിലാണ്. ചുറ്റും പൊന്തക്കാടും. ഓടയിലേക്കു കാൽവഴുതി വീണതാണെങ്കിൽ പരിക്കുണ്ടാവും. എന്നാൽ, കുഞ്ഞ് പൂർണ ആരോഗ്യവതിയായിരുന്നു. ഇവയൊക്കെയാണ് തട്ടിക്കൊണ്ടുപോയ ശേഷം പിടിയിലാവാതിരിക്കാൻ ഉപേക്ഷിച്ചതാവാമെന്ന നിഗമനത്തിന് കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍...  (7 hours ago)

റിയല്‍ എസ്റ്റേറ്റ് ഡീലറായ 30കാരി മരിച്ച സംഭവം; ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ പങ്കാളി കൊന്നതെന്ന് കുടുംബം  (7 hours ago)

മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; താരത്തിന്റെ മുത്തശ്ശിയും അമ്മാവനും മരിച്ചു  (7 hours ago)

രാജ്യത്തിനെതിരെ പോരാടുമെന്ന പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ബിജെപിയോടും ആര്‍എസ്എസിനോടും രാജ്യത്തോടും തന്നെ നമ്മള്‍ പോരാടിക്കൊണ്ടിരിക്കുകയാണ് എന്നാണ് രാഹുലിന്റെ വാക്  (7 hours ago)

ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ അതിഥിത്തൊഴിലാളികളും...  (8 hours ago)

തമ്പാനൂരിലെ ഹോട്ടലില്‍ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മൃതദേഹം സഹോദരങ്ങളുടേത്; തിരുവനന്തപുരത്ത് എത്തിയത് ഭിന്നശേഷിക്കാരിയായ സഹോദരിയുടെ ചികിത്സയ്ക്കായി....  (13 hours ago)

ഹമാസ് ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുകൾ ഹമാസ് കൈമാറി...  (13 hours ago)

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം : 22 വരെ മഴ സാധ്യത...  (13 hours ago)

ദീർഘകാലമായി കാത്തിരുന്ന വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും വൈകി; ഗാസയ്ക്കുള്ളിൽ ആക്രമണം നടത്തി ഇസ്രായേൽ: എട്ടുപേർ കൊല്ലപ്പെട്ടു: പിന്നാലെ മൂന്ന് വനിതകളുടെ പേര് കൈമാറി ഹമാസ്...  (13 hours ago)

Kumbh Mela വെള്ളത്തിനടിയിൽ പോലും സുരക്ഷ  (13 hours ago)

നിലവിളി കേട്ട് ആദ്യം ഓടി എത്തിയത് കൊടുവാൾ നൽകിയ അയൽവീട്ടുകാർ; ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കിയെന്ന് ആക്രോശം...  (13 hours ago)

പി ജയരാജന്റെ ശിഷ്യൻമാരെ കസ്റ്റംസുകാർ തൂക്കും.  (15 hours ago)

CPIM പൊതുജനമധ്യത്തില്‍ വസ്ത്രം വലിച്ചുകീറി.  (15 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല...  (15 hours ago)

ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി.പി പോള്‍ അന്തരിച്ചു...  (15 hours ago)

Malayali Vartha Recommends