Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഡോക്ടര്‍മാരായ മക്കളെ പോലും കാണാന്‍ അനുവദിക്കാതെ എന്തിനാണ് അനാവശ്യ സുരക്ഷാ കവചം തീര്‍ത്തത്?

01 FEBRUARY 2017 08:25 PM IST
മലയാളി വാര്‍ത്ത

ഇ അഹ് മദ് എം പിയുടെ മരണത്തില്‍ ആശുപത്രി അധികൃതര്‍ എന്തിനായിരുന്നു ജാഗ്രത പുലര്‍ത്തിയത്. പിതാവ് മരണ കിടക്കയിലായിട്ടും ഡോക്ടര്‍മാരായ മക്കളെയാരെയും കാണാന്‍ അനുവദിച്ചില്ലെന്നും മകള്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെ വരെ ആശുപത്രി അധികൃതര്‍ വിലക്കിയതായും പറയപ്പെടുന്നു. ഡോക്ടര്‍മാരായ മക്കള്‍ക്ക് അറിയാന്‍ പാടില്ലാത്തതാണോ ആശുപത്രിയിലെ രീതികള്‍. ഡോക്ടര്‍മാരായ മക്കളെ ഉള്‍പെടുത്തിയുള്ള ചികിത്സക്ക് ആശുപത്രി അധികൃതര്‍ അനുവാദം നല്‍കിയില്ല, എങ്കിലും തങ്ങളുടെ പിതാവിന് നടത്തുന്ന ചികിത്സ എന്താണെന്നറിയാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് മക്കള്‍ പറയുന്നു.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഇടപെട്ടിട്ട് പോലും ആശുപത്രി അധികൃതര്‍ അവരുടെ തീരുമാനം മാറ്റിയില്ല. മാത്രവുമല്ല കൂടുതല്‍ സുരക്ഷാ കവചം തീര്‍ത്ത് രംഗം വഷളാക്കുകയാണ് ചെയ്തത്. ഒടുവില്‍ എം കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് അവിടെ അരങ്ങേറിയത്. തുടര്‍ന്നാണ് മക്കളെ അകത്തേക്ക് കടത്തി വിടാന്‍ അവര്‍ സമ്മതിച്ചത്. പക്ഷെ അപ്പോഴേക്കും ഇ അഹ് മദ് ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.

അത്യന്തം നാടകീയമായ രംഗങ്ങളാണ് ആര്‍ എം എല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച അരങ്ങേറിയത്. തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും വെന്റിലേറ്ററിലേക്ക് മാറ്റിയത് മുതല്‍ മരിക്കുന്നത് വരെ യാതൊരു വിവരവും ലഭ്യമായിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതര്‍ ഒന്നും പറഞ്ഞില്ല. മക്കള്‍ക്കും മരുമക്കള്‍ക്കും വിവരങ്ങള്‍ കൈമാറിയില്ലെന്നതും ദുരൂഹത സൃഷ്ടിക്കുന്നു.

അതേ സമയം ബജറ്റ് അവതരണത്തെ ബാധിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മനഃപൂര്‍വം മരണ വിവരം മറച്ച് വെക്കുകയായിരുന്നുവെന്ന് ഇ ടി മുഹമ്മദ് ബഷീറടക്കമുള്ളവര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ തന്നെ ഇ അഹ് മദ് മരിച്ചിരുന്നതായി സംശയമുണ്ടെന്നും ഇതിന് കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മരണത്തിന്റെ ദുഃഖാചരണമായി പാര്‍ലമെന്റിന് അവധി കൊടുക്കുന്നതിന് പകരം ബജറ്റ് അവതരിപ്പിച്ചതും വന്‍ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (2 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (2 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (3 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (3 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (3 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (3 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (3 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (4 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (4 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (6 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (6 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (6 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (7 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (7 hours ago)

Malayali Vartha Recommends