Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

ലക്ഷ്മീ നായര്‍ക്ക് പണി വരുന്നു...കാന്റീനും ബാങ്കും ഒഴിപ്പിക്കും, ഭൂമി തിരിച്ചുപിടിക്കാന്‍ നിയമോപദേശം തേടി

09 FEBRUARY 2017 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിൽ മരക്കൊമ്പ് തുളച്ചു കയറി പരുക്കേറ്റ യുവതി മരിച്ചു

മഹിഷാസുരന്റെ വേഷം അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ യക്ഷഗാന കലാകാരൻ കുഴഞ്ഞു വീണ് മരിച്ചു...

കേരളത്തിലെ അൽഫലാഹിലേക്ക് റിക്രൂട്ട്മെന്റ്..!SIT-ചാവേർ കോട്ടയിൽ 42 ബോംബർ വീഡിയോ Dr-മാരുടെ ലോക്കർ ഇടിച്ച് നിരത്തി

  തൃശൂരിൽ തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു... പ്രതികൾക്കായി അന്വേഷണം ഊർജ്ജിതത്തിൽ, ആക്രമണങ്ങളിൽ ഗുണ്ടാസംഘങ്ങൾക്ക് പങ്കുണ്ടന്ന് സൂചന

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ

എല്ലാം തോന്നിയപോലൊരു സ്ഥാപനം അതാണ് ലോ അക്കാദമി. ലക്ഷ്മീ നായരെ കുടക്കാനുള്ള തെളിവുകള്‍ ധാരാളം എന്നിട്ടും അവരിപ്പോഴും രാജ്ഞിയായി വാഴുന്നു. എന്നാല്‍ അവര്‍ക്കുള്ള പണി സിപിഐ നല്‍കും. കൂടാതെ കോടതിയും. ലോ അക്കാദമിക്കുമുന്നിലെ സമരം പിന്‍വലിച്ചുവെങ്കിലും ലക്ഷ്മി നായരുടെ എല്‍എല്‍ബി ബിരുദം സംബന്ധിച്ച് ഉയര്‍ന്ന ഗുരതര ആരോപണത്തെക്കുറിച്ചുള്ള അന്വേഷണവുമായി കേരള സര്‍വകലാശാലാ പരീക്ഷാ സ്ഥിരംസമിത് മുന്നോട്ട്. ഇതിനിടെ, സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ ഭാര്യ ബി.തുളസി മണി, ലക്ഷ്മി നായരുടെ അസാന്നിധ്യത്തില്‍ പ്രിന്‍സിപ്പലിന്റെ ചുമതല മാനേജ്‌മെന്റ് ഏല്‍പിച്ച പ്രഫ. മാധവന്‍ പോറ്റി എന്നിവര്‍ക്ക് 65 വയസ്സ് കഴിഞ്ഞ സാഹചര്യത്തില്‍ രണ്ടുപേരെയും അക്കാദമി അധ്യാപക സ്ഥാനത്തു നിന്ന് ഒഴിവാക്കാനും നടപടി വേണ്ടി വരും. 
കേരള സര്‍വകലാശാല എല്‍എല്‍എം, എല്‍എല്‍ബി പരീക്ഷാ ബോര്‍ഡിന്റെ ചീഫ് എക്‌സാമിനര്‍ കൂടിയായ തുളസി മണിക്ക് 67 വയസ്സ് ആയെന്നാണ് ആക്ഷേപം. സ്വാശ്രയ കോളജുകളിലെ അധ്യാപകര്‍ക്ക് 65 വയസ്സില്‍ കൂടാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് ലോ അക്കാദമിയിലെ രണ്ട് അധ്യാപകര്‍ സര്‍വീസില്‍ തുടരുകയും പരീക്ഷാ ബോര്‍ഡിന്റെ ചുമതല വഹിക്കുകയും ചെയ്യുന്നത്. ലോ അക്കാദമി വളപ്പിലെ ക്വാര്‍ട്ടേഴ്‌സിലാണ് കോലിയക്കോട് കൃഷ്ണന്‍ നായരും കുടുംബവും താമസിക്കുന്നത്. 
തുളസി മണി അവിടത്തെ അധ്യാപിക അല്ലാതായാല്‍ അദ്ദേഹത്തിനും കുടുംബത്തിനും വീട് ഒഴിയേണ്ടി വരും. ലോ അക്കാദമിയില്‍ മൂന്നാം വര്‍ഷ എല്‍എല്‍ബി കോഴ്‌സിനു പഠിക്കുമ്പോള്‍ തന്നെ ലക്ഷ്മി നായര്‍, തിരുപ്പതി വെങ്കിടേശ്വര സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസം വഴി എംഎ ഹിസ്റ്ററിക്കു റജിസ്റ്റര്‍ ചെയ്തു പഠിച്ചുവെന്നാണു സിന്‍ഡിക്കറ്റ് അംഗം ഡോ. എം.ജീവന്‍ലാല്‍ നല്‍കിയ പരാതി. കൂടാതെ
ലോ അക്കാഡമിയുടെ ഉപയോഗിക്കാത്ത ഭൂമി തിരിച്ചുപിടിക്കുന്നതു സംബന്ധിച്ച് നിയമവകുപ്പിന്റെ ഉപദേശം തേടാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു. കേരള ഭൂമിപതിവ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍പ്രകാരം ഭൂമി തിരിച്ചുപിടിക്കുന്നതു സംബന്ധിച്ചാണ് ഉപദേശം തേടിയത്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. 
ലോ അക്കാഡമിയുടെ രൂപീകരണസമയത്ത് നിയമവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായാണു ഭൂമി പതിച്ചു നല്‍കിയത്. എന്നാല്‍ ഈ ആവശ്യങ്ങള്‍ക്കായി ഭൂമി പൂര്‍ണമായി ഉപയോഗിക്കാത്ത സാഹചര്യത്തിലാണു മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ ആലോചിക്കുന്നത്. 
പുറമ്പോക്കില്‍ നിര്‍മിച്ച, അക്കാഡമിയുടെ മുഖ്യകവാടം ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്കു റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. അക്കാഡമി സമുച്ചയത്തില്‍ ഹോട്ടലും ബാങ്ക് ശാഖയും പ്രവര്‍ത്തിക്കുന്ന സ്ഥലം കെട്ടിടമൊഴിപ്പിച്ച് തിരിച്ചെടുക്കും. 1984ല്‍ ഭൂമി പതിച്ചു കിട്ടിയശേഷം ലോ അക്കാഡമിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ ഭേദഗതി വരുത്തിയിട്ടുണ്ടോയെന്നും നടപടികള്‍ ചട്ടപ്രകാരമാണോയെന്നും പരിശോധിക്കാന്‍ ജില്ലാ രജിസ്ട്രാറോടും ആവശ്യപ്പെട്ടു. ഇതിനായി ഫയല്‍ രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി ജി. സുധാകരനു കൈമാറി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ വിലയിൽ വർദ്ധനവ്..  (3 minutes ago)

കാറിൽ മരക്കൊമ്പ് തുളച്ചു കയറി പരുക്കേറ്റ യുവതി മരിച്ചു  (11 minutes ago)

യക്ഷഗാന കലാകാരൻ കുഴഞ്ഞു വീണ് മരിച്ചു...  (24 minutes ago)

56-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ...  (35 minutes ago)

കേരളത്തിലെ അൽഫലാഹിലേക്ക് റിക്രൂട്ട്മെന്റ്..!SIT-ചാവേർ കോട്ടയിൽ 42 ബോംബർ വീഡിയോ Dr-മാരുടെ ലോക്കർ ഇടിച്ച് നിരത്തി  (38 minutes ago)

ആക്രമണങ്ങളിൽ ഗുണ്ടാസംഘങ്ങൾക്ക് പങ്കുണ്ടന്നാണ് സൂചന...  (48 minutes ago)

കായികാധ്യാപകൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു...  (1 hour ago)

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ  (1 hour ago)

എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന്  (2 hours ago)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (2 hours ago)

നിർണായക പങ്കുവഹിച്ചു  (2 hours ago)

ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും  (2 hours ago)

വ്യാപാര - ബിസിനസ്സുകൾ പുരോഗതി പ്രാപിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക  (2 hours ago)

കശ്മീർ പോലീസിന്റെ ഏജൻസി  (2 hours ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (3 hours ago)

Malayali Vartha Recommends