Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

അങ്ങേരെ ക്ലിഫ് ഹൗസിലിട്ട് പൂട്ടും ! ഇങ്ങോട്ട് കളിയിറക്കാന്‍ നിക്കല്ലെ ! പിണറായിയുടെ ഓട്ടച്ചങ്ക് പിഴുത് VD സതീശന്‍

20 NOVEMBER 2025 07:47 PM IST
മലയാളി വാര്‍ത്ത

More Stories...

അഴിമതിയും കൊള്ളയും നടത്തുന്ന എൽഡിഎഫ് സർക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തി എൽഡിഎഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾ കാത്തിരിക്കുന്നു; ആഞ്ഞടിച്ച് കെ.സി വേണുഗോപാൽ എംപി

200 കോടി രൂപയുടെ ബംഗ്ലാവ് ഞാൻ ഉണ്ടാക്കിയതാ.. പക്ഷേ അതെന്റെ പേരില്ല.. വിവാദങ്ങൾക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

നിയമസഭാ വിജയത്തിൽ ബിജെപി വിജയിക്കും; തിരഞ്ഞടുപ്പ് നിർണ്ണായകമാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല

ഇരട്ടച്ചങ്കല്ല അങ്ങേര്‍ക്ക് ഓട്ടച്ചങ്ക് ആണ് ഉള്ളത് അതും മോദിയെ കാണുമ്പോള്‍ കാറ്റ് പോകുന്ന ഓട്ടച്ചങ്ക്. പി ആര്‍ പ്രൊപ്പഗാണ്ടയില്‍ ഊതിപ്പെരുപ്പിച്ച് എത്രകാലം മുന്നോട്ട് പോകും. യതാര്‍ത്ഥ പിണറായി വിജയനെ തുറന്ന് കാട്ടും. വി ഡി സതീശന്‍ രണ്ട് ദിവസമായ് സര്‍ക്കാരിനെതിരെ കത്തിക്കയറുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പോയ ഇമേജ് തിരിച്ചുപിടിക്കാന്‍ രണ്ടുംകല്പിച്ച് ഇറങ്ങിയിരിക്കുകയാണ് സതീശന്‍.     ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ പ്രതിപക്ഷ നേതാവ് ഉണ്ടോയെന്ന് കേരളം ചോദ്യം ചെയ്യുകയാണ്. ഉണ്ടെന്ന് ഉത്തരം പറയിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് വി ഡി സതീശന്‍. പ്രതിപക്ഷത്ത് നിന്ന് സര്‍ക്കാരിനെതിരെ കത്തിക്കയറുന്നത് രാഹുല്‍ മാങ്കൂട്ടത്തിലാണ്. പിണറായി വിജയന് നേരെ വിരല്‍ചൂണ്ടി ചോദ്യമുനയില്‍ നിര്‍ത്തുന്നു. രാഹുലിനെ സൈഡാക്കി പിണറായിയുടെ എതിരാളി താനെന്ന് തെളിയിക്കാന്‍ ഒടുക്കത്തെ അടവ് പുറത്തെടുത്തിരിക്കുകയാണ് വി ഡി സതീശന്‍.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടന്‍ സംവാദങ്ങളില്‍ സിപിഎമ്മുകാരെ അടിച്ചിട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഹുല്‍ കളം നിറഞ്ഞിരുന്നു. നമ്പര്‍ ആരോഗ്യ കേരളമെന്ന് പിണറായി ഞെളിയുമ്പോള്‍ കേരളത്തിലെ ഇക്കണ്ട മെഡിക്കല്‍ കോളേജുകളെല്ലാം യാഥാര്‍ത്യമായത് കോണ്‍ഗ്രസിന്റെ കാലത്താണെന്ന് രാഹുല്‍ കൃത്യം തുറന്നടിച്ചിരുന്നു. ഇതേമാതൃകയില്‍ കത്തിക്കയറാന്‍ വി ഡി സതീശന്‍. കഴിഞ്ഞദിവസങ്ങളിലെ സതീശന്റെ വാര്‍ത്താ സമ്മേളനം കണ്ടാല്‍ തന്നെ മനസിലാകും പിണറായിക്കെതിരെ വിരല്‍ചൂണ്ടി കളംനിറയുകയാണ് വി ഡി സതീശന്‍. പി ആര്‍ ഏജന്‍സിയെ വെച്ച് വെള്ളപൂശിയെടുക്കുന്ന സകല ഉഡായിപ്പും ഞങ്ങള്‍ തുറന്ന് കാട്ടുമെനന് സതീശന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആശ്രയ ഉള്‍പ്പെടെ ഉമ്മാന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ തകര്‍ത്തവരാണ് സിപിഎം. എന്നിട്ട് അവരുടെ പ്രകടനപത്രിയില്‍ പേര് മറ്റി അവരുടേതാക്കി അവതരിപ്പിക്കുന്നു. ഊച്ചാളിത്തരം എന്നല്ലാതെ ഇതിനെയൊക്ക എന്ത് പറയാനാണെന്ന് സതീശന്‍ വെട്ടിത്തുറന്ന് ചോദിക്കുന്നു.


സതീശന്‍ കത്തിക്കയറുകയാണ് തദ്ദേശത്തില്‍ വീറുകാട്ടി സിപിഎമ്മിനെ അടിച്ചിട്ട്...പോയ പ്രതാപം തിരികെ പിടിക്കാനുള്ള നീക്കം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കൈവിട്ട കളിയാണ് കളിച്ചതെന്ന് സതീശന് ബോധ്യപ്പെട്ടു. പാര്‍ട്ടിക്കാരും അണികളും എതിരായതോടെയാണ് സതീശന് ബോധം വന്നത്. മുന്നിലുള്ള ഒരേയൊരു വഴി പിണറായിയെ പൊളിച്ചടുക്കി പാര്‍ട്ടിയില്‍ വീണ്ടും തലപൊക്കുക. ശബരിമല വിഷയത്തില്‍ പൊള്ളി നില്‍ക്കുന്ന സര്‍ക്കാരിനെ പരമാവധി പ്രകോപിപ്പിക്കുക. സിപിഎമ്മിനെ ചൊടിപ്പിച്ച് സഖാക്കളുടെ വായില്‍ നിന്ന് മണ്ടത്തരം എന്തെങ്കിലും വരുത്തിക്കണം. ശബരിമല വിഷയത്തില്‍ പ്രതികരണത്തിന് നില്‍ക്കരുതെന്നാണ് സിപിഎം അണികള്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ സഖാക്കളെ പരമാവധി തോണ്ടുന്നുണ്ടെന്ന് വലതുപക്ഷക്കാര്‍. ഈ സര്‍ക്കാരിന്റെ കൊള്ളരുതായ്മയാണ് ശബരിമലയില്‍ നടന്നതെന്ന് സതീശന്‍ പൊട്ടിത്തെറിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്താണ് ശബരിമല അയ്യപ്പന്റെ ശ്രീകോവിലിന്റെ വാതിലും കട്ടിളപ്പടിയും ദ്വാരപാലക ശില്‍പങ്ങളും കൊള്ളയടിച്ചത്. ഇതെല്ലാം 2019ലാണ് നടന്നത്. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുടെയും ദേവസ്വം മന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെയും അറിവോടെയായിരുന്നു ഈ കൊള്ള .ഇതെല്ലാം അറിഞ്ഞിട്ടും മുന്‍ ദേവസ്വം ബോര്‍ഡും നിയമം ലംഘിച്ച് ദ്വാരപാലക ശില്‍പങ്ങള്‍ പുറത്തേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചു. കേസന്വേഷിച്ച് കഴിയുമ്പോള്‍ മൂന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ അഴികള്‍ക്കുള്ളിലാകും. ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ മുന്‍ ദേവസ്വം മന്ത്രി ജയിലിലാകുമെന്നും സതീശന്‍ തുറന്നടിച്ചു.  

2026 നിയമസഭ തെരഞ്ഞെംടുപ്പ് സതീശന് നിര്‍ണായകമാണ്. കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നാണ് വിഡി സതീശന്‍ തുറന്നടിച്ചത്. വെള്ളാപ്പള്ളി നടേശനുമായ് കൊമ്പ് കോര്‍ത്തപ്പോഴായിരുന്നു ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് വരികയല്ലെ ആര് അധികാരത്തില്‍ വരുമെന്ന ചോദ്യത്തിന് സംശയം എന്താ പിണറായി തന്നെയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. അതിന്റെ കാരണം എന്താ പിണറായി വിജയന്റെ ഐശ്വര്യം സതീശനാണെന്ന് നടേശന്‍ ട്രോളി. ഇതുപോലെ കഴ്പ്പണംകെട്ടൊരു പ്രതിപക്ഷ നേതാവ് വേറെ ഉണ്ടായിട്ടില്ലെന്നും സതീശന്റെ പ്രവര്‍ത്തനം കൊണ്ട് കോണ്‍ഗ്രസ് മുട്ടയിടുമെന്നും  തുടങ്ങി വലിയ പരിഹാസം നടേശന്‍ ഉയര്‍ത്തി. പിന്നാലെ സതീശന്റെ വമ്പന്‍ പ്രഖ്യാപനം 26 ഞങ്ങള്‍ അധികാരത്തിലെത്തും. അതിന് കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന്. അതുകൊണ്ട് എങ്ങനെയും ജയിക്കേണ്ടത് സതീശന്റെ ആവശ്യമാണ്. ഭിന്നതകള്‍ മറന്ന് ഇടതിനെതിരെ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണം എന്ന നിലപാടിലേക്ക് സതീശന്‍ എത്തി. അതാണ് പിണറായി വിമര്‍ശനവുമായ് കളംനിറഞ്ഞിരിക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സിപിഎം ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തിരുവനന്തപുരത്തെ രണ്ട് പ്രധാന സിപിഎം നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സിപിഎമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവൃത്തിയില്‍ പങ്കാളികളാണ്. ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അല്ലെങ്കില്‍ യുഡിഎഫ് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈഷ്ണയുടെ വോട്ട് പുനഃസ്ഥാപിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ ഉത്തരവില്‍  ഉദ്യോഗസ്ഥതലത്തിലെ ഗുരുത വീഴ്ചകള്‍ എടുത്ത് പറയുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. സിപിഎം പ്രാദേശിക നേതാവിന്റെ പരാതിയില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ തീര്‍ത്തും ഏകപക്ഷീയമായി തീരുമാനമെടുത്തു. സിപിഎമ്മിന്റെ ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് ഈ ഉദ്യോഗസ്ഥന്‍ ചെയ്തത്.   വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് ഒരു ന്യായീകരണവും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തല്‍, സതീശന്‍ കൂട്ടിച്ചേര്‍ത്തു. വൈഷ്ണ ഹിയറിങ് സമയത്ത് നല്‍കിയ രേഖകള്‍ ഒന്നും ഉദ്യോഗസ്ഥന്‍ പരിഗണിച്ചില്ലെന്നും സതീശന്‍ ആരോപിച്ചു. വൈഷ്ണയുടെ അസാന്നിധ്യത്തില്‍ സിപിഎം പ്രാദേശിക നേതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വോട്ട് വെട്ടിയത്. സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. രാഷ്ട്രീയ ഗൂഢാലോചനക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. എക്കാലത്തും സിപിഎം ഭരണത്തിലുണ്ടാകില്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സിപിഎമ്മിന് അടിമപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (3 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (4 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (4 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (4 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (4 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (7 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (7 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (7 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (8 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (8 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (9 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (9 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (9 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (9 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends