Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...


മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി...അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത്..ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്..

ചൈനയുടെ ചതി ഇനിയും തുടരും; പാകിസ്ഥാനെ ഗിനി പന്നികളാക്കി ചൈന; ലക്ഷ്യം വിനാശകരമായ ജൈവായുധങ്ങളോ? ഇന്ത്യ ഭയക്കേണ്ടതുണ്ടോ ? ലോകം കരുതി ഇരിക്കണം ചൈനയുടെ നീക്കങ്ങളില്‍

01 SEPTEMBER 2020 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ചൈനയും പാകിസ്ഥാനും വളരെ വിനാശകരമായ ഒരു പദ്ധതിയുടെ ഒരുക്കത്തിലാണ്. ജൈവ ആയുധങ്ങളുടെ നിര്‍മാണത്തിന് വേണ്ടി അവര്‍ അത്യന്തം വിനാശകാരിയായ സൂക്ഷ്മാണുക്കളുടെ പരീക്ഷണത്തിലാണ്. കൊറോണാ വൈറസിന്റെ പശ്ചാത്തലത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ടും പാകിസ്ഥാന്‍ സൈന്യത്തിന്റെ ഡിഫെന്‍സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഓര്‍ഗനൈസേഷനും സംയുക്തമായിട്ടാണ് ഇത്തരം പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുന്നത്. ചൈന പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോറിന്റെ മറവിലാണ് ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ ചൈനയും പാകിസ്ഥാനും സംയുക്തമായി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഇന്ത്യയെ മാത്രം ലക്ഷ്യമാക്കിയാണ് ഇത്തരം നീച പദ്ധതികള്‍ നടപ്പിലാക്കുന്നത് എന്ന് പറയാന്‍ കഴിയില്ല. അമേരിക്ക ഉള്‍പ്പെടെ ചൈനക്ക് പൊതുവില്‍ ശത്രുതയുള്ള ഏതു ലോക രാഷ്ട്രങ്ങളും ഇവരുടെ കഴുകന്‍ കണ്ണുകള്‍ക്കുള്ളില്‍ പെടും. എന്നാല്‍ രണ്ടു രാജ്യങ്ങളുടെയും അടിയന്തരമായ ശത്രു എന്ന നിലയില്‍ ഇന്ത്യക്കു പ്രത്യേക പരിഗണനയുണ്ട് എന്നത് ആരും പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ലല്ലോ.

മാരകമായ ഏജന്റ് ആന്ത്രാക്‌സുമായി ബന്ധപ്പെട്ട നിരവധി ഗവേഷണ പ്രോജക്ടുകള്‍ നടത്തുന്നതുള്‍പ്പെടെയുള്ള ജൈവയുദ്ധ ശേഷികള്‍ വികസിപ്പിക്കുന്നതിനായി ചൈനയും പാകിസ്ഥാനും രഹസ്യമായ മൂന്ന് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടിരിക്കാമെന്ന് ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ ആന്റണി ക്ലാന്‍ ഈയിടെയാണ് പുറത്തു വിട്ടത്. ഒട്ടനവധി ഇന്റലിജന്‍സ് ഏജന്‍സികളെ അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാക്‌സണ്‍ റിപ്പോര്‍ട്ട് അനുസരിച്ച് പാകിസ്ഥാനോടൊപ്പം വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരുടെ സംഘവും മാരകമായ സൂക്ഷ്മാണുക്കളെ പരീക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. കഴിഞ്ഞ 5 വര്‍ഷമായി പാകിസ്ഥാനില്‍ ഈ പരീക്ഷണം നടക്കുന്നു. ജൈവ ആയുധങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ചൈനയും പാകിസ്ഥാനും 3 വര്‍ഷമായി രഹസ്യ കരാറില്‍ ഒപ്പുവെച്ചതായി കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ടും പാകിസ്ഥാന്‍ ശാസ്ത്രജ്ഞരും നടത്തിയ 5 പഠനങ്ങള്‍ സയന്റിഫിക് പേപ്പറില്‍ പ്രസിദ്ധീകരിച്ചു. എല്ലാ പഠനത്തിലും, സൂനോട്ടിക് സൂക്ഷ്മാണുക്കളെ കണ്ടെത്തി അവയുടെ ലക്ഷണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഈ അണുക്കള്‍ പകര്‍ച്ചവ്യാധിയാണ്, അത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കടന്നുപോകും. വെസ്റ്റ് നൈല്‍ വൈറസ്, മാര്‍സ്‌കൊറോണ വൈറസ്, ക്രിമിയകോംഗോ ഹെമറാജിക് വൈറസ്, ചിക്കുന്‍ഗുനിയ വൈറസ് എന്നിവയും ഈ പഠനങ്ങളില്‍ ബന്ധപ്പെട്ടിരിക്കുന്നു. നിലവില്‍, ഈ സൂക്ഷ്മാണുക്കളെ അകറ്റാന്‍ ഫലപ്രദമായ ചികിത്സയോ വാക്‌സിനോ ഇല്ല. ഈ വൈറസുകളില്‍ പലതും അങ്ങേയറ്റം മാരകവും പകര്‍ച്ചവ്യാധിയുമാണെന്ന് പറയപ്പെടുന്നു. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി, പാകിസ്ഥാന്‍ മിലിട്ടറിയുടെ ഡിഫന്‍സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഓര്‍ഗനൈസേഷനുമായി (ഡെസ്‌റ്റോ) ഒരു രഹസ്യ ഉടമ്പടി 'നടപ്പിലാക്കിയിരിക്കുകയാണ്. ഉയര്‍ന്നുവരുന്ന പകര്‍ച്ചവ്യാധികള്‍ക്കായുള്ള സഹകരണവും പകരുന്ന രോഗങ്ങളുടെ ബയോളജിക്കല്‍ നിയന്ത്രണത്തെക്കുറിച്ചുള്ള പഠനങ്ങളും' അടങ്ങിയിരിക്കുന്ന കരാറില്‍ ഈ രണ്ടു രാജ്യങ്ങളും ഈയടുത്തു ഒപ്പിട്ടു.

പ്രോഗ്രാം പൂര്‍ണമായും ചൈനയാണ് ധനസഹായം ചെയ്യുന്നത്, അതിര്‍ത്തിക്ക് പുറത്ത് ബയോളജിക്കല്‍ ഏജന്റുമാരെ പരീക്ഷിക്കാന്‍ ചൈനയെ ഇത് സഹായിക്കും. ചൈനയുടെ യുക്തി ഡെങ് സിയാവോപിംഗിന്റെ ഭരണകാലത്ത് ആണവ വ്യാപനത്തിന് സമാനമാണ്; അതായതു തീവ്ര വാദികളുടെ ഭാഗത്തു നിന്നും ഒരു ഒരു ജൈവിക യുദ്ധമോ ആക്രമണമോ ഉണ്ടായാല്‍ അത് ചൈനയിലേക്ക് വിരല്‍ ചൂണ്ടുകയില്ല. അതായതു നോര്‍ത്ത് കൊറിയയെ വച്ച് ചൈന ആണവായുധ ഭീഷണി നടത്തുന്നത് പോലെ. ഒരു പ്രത്യേക വംശത്തിലെ ആളുകളെ പ്രത്യേകമായി ലക്ഷ്യം വെക്കുന്നതിനോ അല്ലെങ്കില്‍ ഏതെങ്കിലും പ്രേത്യേക വിഭാഗത്തെ ഒഴിവാക്കുന്നതിനോ ഇത് ചൈനയെ സഹായിക്കും.

കോറോണ വൈറസ് വ്യാപനത്തിന്റെ പേരില്‍ ലോക രാജ്യങ്ങള്‍ എല്ലാം ചൈനയെ പ്രതി സ്ഥാനത്തു നിര്‍ത്തുകയാണ്. കോറോണ വൈറസിനെ ചൈനീസ് വൈറസ് എന്നാണ് അമേരിക്ക വിശേഷിപ്പിക്കുന്നത്. എന്നാല്‍ ചൈന വേണ്ട സമയത്തു വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ വൈറസ് വ്യാപനത്തിന് എതിരെ എടുത്തില്ല എന്ന് മാത്രമേ ലോക രാജ്യങ്ങള്‍ വിശ്വസിക്കുന്നുള്ളു. അത് തന്നെ അത്യന്താപേക്ഷിതമായ തെറ്റായിട്ടാണ് മറ്റു രാജ്യങ്ങള്‍ കരുതുന്നത്. എന്നാല്‍ ലോക മേധാവിത്വത്തിനു വേണ്ടി ചൈന തന്നെ നിര്‍മിച്ചു വ്യാപിപ്പിച്ചതാണ് കോറോണ വൈറസ് എന്ന് വിശ്വസിക്കുന്നവരും അനവധിയാണ്. കോറോണ വൈറസ് വ്യാപനം ആദ്യമായി ലോകത്തെ അറിയിച്ച ലി വിന്‍ലിയാങ് എന്ന ഡോക്ടറോട് ചൈനീസ് ഭരണകൂടം കൈ കൊണ്ട പ്രതികാര നടപടികള്‍ അതിനു തെളിവായിട്ടാണ് അത്തരക്കാര്‍ കാണുന്നത്.

ചൈനയുടെ യുദ്ധ തന്ത്രങ്ങള്‍ ബഹുമുഖങ്ങളാണ്. സാംസ്‌കാരികം, മനഃശാസ്ത്രപരം, സാമ്പത്തികം, സാങ്കേതികവിദ്യപരം, പിന്നെ ജൈവ യുദ്ധം. ലോക മേധാവിത്വത്തിനു വേണ്ടി ചൈന കൈ കൊള്ളുന്ന നടപടികള്‍ ആണിതൊക്കെ . എന്നാല്‍ നിലവില്‍ ഇതിനെല്ലാം ഒരു തിരിച്ചടി ഉണ്ടായിരിക്കുകയാണ് കൊറോണ വൈറസ് വ്യാപനത്തിലൂടെ. ചൈന മറ്റു രാജ്യങ്ങളിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ തങ്ങളുടെ ആള്‍ക്കാരെ തിരുകി കയറ്റുന്നതിനെ പറ്റി ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ബോധവാന്മാര്‍ ആണ്.

ഇന്ത്യ ഈയടുത്താണ് ചൈനീസ് ചാരന്‍ പിടിയിലായതിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് വിദ്യാഭ്യാസ , സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത് . അതെ സമയം വിവിധ ചൈനീസ് ആപ്പുകളിലൂടെ ചൈന നടത്തുന്ന വിവര ശേഖരണത്തെ കുറിച്ച് ധാരണ ലഭിച്ചത് കൊണ്ടാണ് വാവെയ് , ടിക് ടോക് തുടങ്ങിയ കമ്പനികളെ ലോക രാഷ്ട്രങ്ങള്‍ നിരോധിച്ചത് .അതെ സമയം സാമ്പത്തികമായ ചെറു രാജ്യങ്ങള്‍ക്കു കടം കൊടുത്തു നടത്തുന്ന ചൂഷണങ്ങളും എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇതുമായി ബന്ധപെട്ടു നില്‍ക്കുന്നതാണ് ജൈവ യുദ്ധം . ഒരു പക്ഷെ അപകടകരമായ ഘട്ടത്തിലേക്ക് കടക്കും മുന്‍പേ ആണ് കോറോണ വൈറസ് വന്നതും ചൈന സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും . എന്നിട്ടും അവര്‍ അവരുടെ നടപടികളുമായിട്ടു തന്നെയാണ് മുന്നോട്ടു പോകുന്നതിന്റെ തെളിവാണ് പാകിസ്ഥാനില്‍ അവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനുള്ള രഹസ്യ കരാറില്‍ ചൈനയും പാകിസ്ഥാനും ഏര്‍പ്പെട്ടത് .

ഇപ്പോള്‍ കോറോണ വൈറസ് ചൈനയില്‍ നിന്നും പൊട്ടി പുറപ്പെട്ടത് കൊണ്ടാണ് ചൈന സംശയത്തിന്റെ നിഴലിലും കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിലുമായിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ മേഖല ചൈനയില്‍ നിന്നും പാകിസ്ഥാനിലേക്ക് മാറ്റുന്നതിലൂടെ അവര്‍ക്കു ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന്‍ കഴിയും എന്നായിരിക്കും ഒരു പക്ഷെ അവര്‍ പ്രതീക്ഷിക്കുന്നത്. ഒട്ടകപക്ഷി തല മണ്ണിനടിയില്‍ പൂഴ്ത്തിയിടുന്നത് പോലെ പരിഹാസ്യമായ ഒരു നീക്കമാണ് അത് എന്ന് മാത്രമേ ഇതിനെ കുറിച്ച് പറയാനുള്ളു. കാരണം പാകിസ്ഥാനും ചൈനയും ആയുള്ള അവിശുദ്ധ ബന്ധം ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങള്‍ ഭയക്കേണ്ടിയിരിക്കുന്നു. കാരണം ഈ രണ്ടു മിത്രങ്ങള്‍ ഒരേ സമയം മണ്ടന്മാരും അപകടകാരികളും ആണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (10 minutes ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (23 minutes ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (43 minutes ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (56 minutes ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (1 hour ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (6 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (7 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (7 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (8 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (8 hours ago)

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി  (8 hours ago)

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...  (8 hours ago)

ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം; സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സ  (8 hours ago)

ഇനിയൊരു തിരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ അവനില്ല: വോട്ട് ചെയ്യാന്‍ ബാഗ്ലൂരില്‍ നിന്ന് നാട്ടിലെത്തി തിരികെ മടങ്ങാനിരിക്കെ മരണത്തിന്റെ വേഷത്തില്‍ അപകടമെത്തി- കോട്ടയം വെള്ളൂപ്പറമ്പിലെ വിദ്യാര്‍ത്ഥിയുടെ വ  (8 hours ago)

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...  (9 hours ago)

Malayali Vartha Recommends