Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...


രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്


അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്

ആക്രമിക്കപ്പെട്ട നടി പീഡനത്തിന്റെ മാത്രമല്ല നീതി ന്യായ സംവിധാനത്തിൻറെ ഇരയാണ്.. പൾസർ സുനി ആത്മപ്രചോദനത്തിനായി നടത്തിയ പീഡനമല്ല. പണത്തിന് വേണ്ടി ചെയ്തതാണ്. അത് പണം കൊടുത്ത് ചെയ്യിക്കാനുള്ള നീചമായ മനസ്, അതാണ് കേസിലെ ഏറ്റവും ഭയങ്കരമായതും ഞെട്ടിക്കുന്നതുമായ സംഭവം എന്ന് അഡ്വ ജയശങ്കർ

09 MAY 2022 01:34 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി

ഉശിരുള്ള പ്രതിപക്ഷം ഇല്ലാത്ത ഏത് നാടിന്റെയും ജനങ്ങളുടെയും അവസ്ഥ ഇങ്ങനൊക്കെയാണ്; ചോദിക്കാനും പറയാനും ഒരു നാഥൻ ഇല്ലാത്ത കളരികളിൽ ഒക്കെയും കാണും ഒരു ഊച്ചാളി ചട്ടമ്പി; ആഡംബര കാർ വാങ്ങാനൊരുങ്ങുന്ന മുഖ്യമന്ത്രിയെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

ഗവ. സൈബർപാർക്കില്‍ എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...

പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതി കിട്ടാൻ വേണ്ടി ഒന്നടങ്കം ആളുകൾ സമരത്തിനായി തെരുവിലിറങ്ങിയിരിക്കുകയാണ്. എന്നാലിപ്പോഴിതാ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി എത്തുകയാണ് അഡ്വ ജയശങ്കർ. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ജസ്റ്റിസ് ഫോർ വുമണിന്റെ നേതൃത്വത്തിൽ വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയശങ്കറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.. നടി ആക്രമിക്കപ്പെട്ട കേസ് സൂര്യനെല്ലി, വിതുര, പന്തളം കേസുകൾ പോലെയല്ല. രണ്ട് വ്യത്യാസങ്ങളാണ് കേസിനുള്ളത്. ഒന്നിന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുക്കുക എന്നതാണ്. ലോക ചരിത്രത്തിൽ തന്നെ കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ്. സൂര്യനെല്ലി കേസിലെ പ്രതി ധർമ്മരാജനെ സംബന്ധിച്ച് ഒരു പെൺകുട്ടിയെ സൗകര്യത്തിന് കിട്ടി പീഡിപ്പിച്ചു. ആവശ്യം കഴിഞ്ഞപ്പോൾ മറ്റുള്ളവർക്ക് വിറ്റു.

കേസിൽ ധർമ്മരാജന് അയാളുടേതായ ന്യായം പറയാനുണ്ട്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ യാതൊരു ന്യായവുമില്ല'. 'പൾസർ സുനി ആത്മപ്രചോദനത്തിനായി നടത്തിയ പീഡനമല്ല. പണത്തിന് വേണ്ടി ചെയ്തതാണ്. അത് പണം കൊടുത്ത് ചെയ്യിക്കാനുള്ള നീചമായ മനസ്, അതാണ് കേസിലെ ഏറ്റവും ഭയങ്കരമായതും ഞെട്ടിക്കുന്നതുമായ സംഭവം. രണ്ടാമത്തെ കാര്യം ജഡ്ജി കൂറുമാറിയ കേസാണ്. സാക്ഷികൾ കൂറുമാറുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ചിലപ്പോൾ പ്രോസിക്യൂട്ടർമാരും പണം വാങ്ങി കൂറുമാറും. പോലീസ് ഉദ്യോഗസ്ഥർ ഉഴപ്പുന്നത് കണ്ടിട്ടുണ്ട്'. 'ഇവിടെ ജഡ്ജ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് കാണിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

വെറും ആക്ഷേപമായിരുന്നില്ല. കോടതിയിൽ വെച്ച് ജഡ്ജിയുടെ ഭാഗത്ത് നിന്ന് അനാവശ്യ ഇടപെടൽ ഉണ്ടായെന്ന് പിടി തോമസ് പറഞ്ഞിട്ടുണ്ട്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ അന്തസിനെ ചോദ്യം ചെയ്യുന്ന നിലയിലാണ് ജഡ്ജി ഇടപെട്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു'. 'മാത്രമല്ല സിനിമാ മേഖലയിൽ നിന്ന് വരുന്ന ആളുകളോട് അങ്ങേയറ്റം പരുഷമായതും അവഹേളനം നിറഞ്ഞതുമായ പരാമർശങ്ങൾ അവർ നടത്തി. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങൾ എതിർഭാഗം അഭിഭാഷകർ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഈ കേസിൽ അത് ജഡ്ജി ചോദിക്കുകയാണ്. പ്രതികൾക്കെതിരായ വരുന്ന മൊഴികൾ രേഖപ്പെടുത്താൻ വിസമ്മതിക്കുകയാണ്. നിങ്ങൾ പറയുന്നത് എഴുതാനല്ല ഞാനവിടെ ഇരിക്കുന്നതെന്ന് ജഡ്ജി പറഞ്ഞതായി പിടി തോമസ് തന്നോട് പറഞ്ഞിട്ടുണ്ട്'. 'അന്ന് പ്രോസിക്യൂട്ടറായ സുരേഷ് ജഡ്ജിയുടെ പീഡനം കാരണം രാജിവെക്കാനൊരുങ്ങിയതാണ്. ഗോവിന്ദച്ചാമിക്ക് ശിക്ഷവാങ്ങിക്കൊടുത്ത പ്രോസിക്യൂട്ടറാണ് സുരേഷ്. അദ്ദേഹത്തോട് രാജിവെയ്ക്കരുതെന്ന് ആവശ്യപ്പെടണമെന്ന് വ്യക്തമാക്കി പിടി തോമസ് തന്നെ വിളിച്ചിരുന്നു. തുടർന്ന് സുരേഷിനെ ഞാൻ വിളിച്ചു. എന്നാൽ സുരേഷിന് പറയാനുണ്ടായിരുന്നത് പല തരത്തിലുള്ള ദുരനുഭവങ്ങളായിരുന്നു'. 'വിചാരണ കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയപ്പോൾ ജഡ്ജിയെ മാറ്റും എന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല.

യഥാർത്ഥത്തിൽ അത് വിചാരണ കോടതി ജഡ്ജിയുടെ ആത്മവിശ്വാസം ഉയർത്തി. അതൊരു അപകടം നിറഞ്ഞൊരു അവസ്ഥയാണ്. ഇതിന് പിന്നാലെ സുരേഷ് രാജിവെച്ച് പോയി,മറ്റൊരു പ്രോസിക്യൂട്ടർ വന്നു അദ്ദേഹവും രാജിവെച്ചു, മൂന്നാമതൊരു പ്രോസിക്യൂട്ടർ വരുന്നു, ഇതാണ് കേസിന്റെ അവസ്ഥ'. 'കോടതിയിൽ നിന്നും രേഖകൾ ചോർന്നു, ദൃശ്യങ്ങൾ ചോർന്നു? ഇതൊക്കെ എങ്ങനെയാണ് ചോരുന്നത്. കോടതി രേഖകൾ പ്രതിയുടെ വാട്സ് ആപ്പിലക്കാണ് എത്തിയത്. ജഡ്ജി തന്നെ കേസിൽ പ്രതിഭാഗം ചേർന്ന് നിൽക്കുകയാണ്. അതുകൊണ്ട് തന്നെ കേസിൽ എങ്ങനെയാണ് നീതി ലഭിക്കുക? ഇവിടെ മെഴുകുതിരിക്ക് പകരം വല്ല പന്തവും കത്തിച്ചാൽ മാത്രമേ എന്തെങ്കിലും നടപടി ഉണ്ടാകൂവെന്ന് പ്രതീക്ഷിക്കേണ്ടി വരും',ജയശങ്കർ പറഞ്ഞു. എങ്ങനയൊരു കേസ് അട്ടിമറിക്കാമെന്ന വിഷയത്തിൽ ​ഗവേഷണം നടത്താൻ കഴിയുന്ന കേസാണിത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥ എത്രമാത്രം ജീർണിച്ചിരിക്കുന്നു എന്നതിനെ കുറിച്ച് ഡോക്ടറേറ്റ് എടുക്കാൻ പറ്റിയ കേസുമാണിത്. ആക്രമിക്കപ്പെട്ട നടിയെ അതിജീവിതയെന്ന് ഞാൻ വിളിക്കില്ല. കാരണം അവർ ഇര തന്നെയാണ്. പീഡനത്തിന്റെ മാത്രമല്ല നീതി ന്യായ സംവിധാനത്തിൻറെ ഇരയാണ്. അതിനാൽ ഇരയ്ക്ക് നീതി കിട്ടുന്നതു വരെ നമ്മൾ ഉറച്ച് നിൽക്കുക തന്നെ വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി  (5 minutes ago)

എസ്500 ഇന്ത്യയുടെ കൂടി സഹകരണത്തോടെ; പുടിന്‍ ഡിസംബര്‍ 5,6 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും  (16 minutes ago)

അടിനാശം വെള്ളപ്പൊക്കം ഡിസംബർ 12-ന്; സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ.പി. ഈ ചിത്രം നിർമ്മിക്കുന്നു!!  (26 minutes ago)

ഉശിരുള്ള പ്രതിപക്ഷം ഇല്ലാത്ത ഏത് നാടിന്റെയും ജനങ്ങളുടെയും അവസ്ഥ ഇങ്ങനൊക്കെയാണ്; ചോദിക്കാനും പറയാനും ഒരു നാഥൻ ഇല്ലാത്ത കളരികളിൽ ഒക്കെയും കാണും ഒരു ഊച്ചാളി ചട്ടമ്പി; ആഡംബര കാർ വാങ്ങാനൊരുങ്ങുന്ന മുഖ്യമന്  (28 minutes ago)

സൗദി സന്ദര്‍ശകർ ശ്രദ്ധിക്കുക ! പുറത്തുപോകുമ്പോൾ നിങ്ങളുടെ ഡിജിറ്റല്‍ ഐ.ഡി കൈവശം വെയ്ക്കാൻ മറക്കരുത് !! ഡിജിറ്റല്‍ ഐ.ഡി ഔദ്യോഗിക രേഖയാണെന്ന് ജവാസാത്ത്  (41 minutes ago)

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇൻ്റലിജൻസ് ബ്യൂറോയിൽ അവസരം; 362 ഒഴിവുകൾ, അരലക്ഷത്തിന് മുകളിൽ ശമ്പളം  (1 hour ago)

ജര്‍മ്മന്‍ ഉന്നതവിദ്യാഭ്യാസ-തൊഴില്‍ സാധ്യതകള്‍: ഗൊയ്ഥെ സെന്‍ട്രത്തിന്‍റെ ഓണ്‍ലൈന്‍ വെബിനാര്‍ ശനിയാഴ്ച  (1 hour ago)

ഐടി-ഐടി-ബിപിഎം മേഖലയിലെ ഇന്ത്യയിലെ മികച്ച 100 തൊഴിലിടങ്ങളില്‍ ടെക്നോപാര്‍ക്ക് കമ്പനി റിഫ്ളക്ഷന്‍സ്...  (1 hour ago)

ഗവ. സൈബർപാർക്കില്‍ എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (1 hour ago)

പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്ത  (1 hour ago)

കേരളത്തിന്റെ വികസന നട്ടെല്ലായ കിഫ്‌ബിയെ തകർക്കാനുള്ള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും; കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കാൻ ശ്രമിച്ചപ്പോഴൊക്കെ അതിനെ നിയമപരമായും രാഷ്ട്രീയമായും നേ  (1 hour ago)

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് തങ്ങളുടെ സർക്കാർ എവിടെയാണ് ഒളിമ്പിക്‌സ് നടത്താൻ ഉദ്ദേശിക്കുന്നതെന്ന് പോലും അറിയില്ലെന്നത് വിചിത്രം; ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ  (1 hour ago)

രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...  (1 hour ago)

മസാല ബോണ്ട; പ്രതിപക്ഷം ശക്തമായ അഴിമതി ആരോപണം ഉന്നയിച്ചിരുന്നതാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

Malayali Vartha Recommends