Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

കോർപറേഷൻ മേയർ എം.കെ.വർഗീസും സുരേഷ് ഗോപിയും, തമ്മിലുള്ള ബന്ധത്തെ ചൊല്ലി എൽഡിഎഫിൽ അസ്വാരസ്യം പുകയുന്നു...വിശദീകരണം തേടി പാർട്ടി...

12 JUNE 2024 02:23 PM IST
മലയാളി വാര്‍ത്ത

തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചതിന് ശേഷം തന്നെ ഇവിടെ തുടങ്ങിയതാണ് ചിലർക്ക് കല്ലുകടി . കേന്ദ്ര സഹ മന്ത്രി സ്ഥാനം കൂടെ ഏറ്റെടുത്തതോടെ അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ പടച്ചു വിടുന്നവർക്ക് യാതൊരു കുറവും വന്നിട്ടില്ല. ഇപ്പോഴിതാ മറ്റൊരു രാഷ്ട്രീയ ചർച്ചയാണ് കേരളത്തിൽ ഉടലെടുത്തിരിക്കുന്നത്. കോർപറേഷൻ മേയർ എം.കെ.വർഗീസും തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നു ജയിച്ച എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും തമ്മിലുള്ള ബന്ധത്തെ ചൊല്ലി എൽഡിഎഫിൽ അസ്വാരസ്യം പുകയുന്നു. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്.സുനിൽകുമാറും സിപിഐ ജില്ലാ നേതൃത്വവും എതിർപ്പുമായി രംഗത്തു വന്നതോടെ എം.കെ.വർഗീസിനെ വിളിച്ചുവരുത്തി സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് വിശദീകരണം തേടി.

 

തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് അനുകൂലമായി മേയർ പ്രവർത്തിച്ചെന്നും പദവിയിൽ ‌നിന്ന് അദ്ദേഹത്തെ സിപിഎം പുറത്താക്കണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജും ഇതേ ആവശ്യവുമായി സിപിഎം നേതൃത്വത്തെ സമീപിച്ചിരുന്നു.സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി എം.എം.വർഗീസിനെ കണ്ടു നിലപാടു വിശദമാക്കിയ മേയർ, സിപിഎം നിർദേശപ്രകാരം മാധ്യമങ്ങളോടും തന്റെ ഭാഗം വിശദീകരിച്ചു. വിളിച്ചു വരുത്തിയതല്ലെന്നും താൻ സെക്രട്ടറിയെ അങ്ങോട്ടുപോയി കണ്ടതാണെന്നും മേയർ പറഞ്ഞു. സുരേഷ് ഗോപിയുമായി ചേംബറിൽ കൂടിക്കാഴ്ച നടത്തിയതല്ലാതെ രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ലെന്നും എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകൾ പിന്തുടർന്നു മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐയുടെ പരാതി തിരഞ്ഞെടുപ്പ് അവലോകനസമിതി യോഗത്തിൽ ചർച്ച ചെയ്യാമെന്നാണു സിപിഎം നിലപാട്. ഇതാണിപ്പോൾ കേരളത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വച്ചിരിക്കുന്നത്. ഏതായാലും ഈ നിലപാടിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ആങനെ ആണെങ്കിൽ മോദി കേരളത്തിൽ വരുമ്പോൾ എയർപോർട്ടിൽ ബൊക്കെയും പിടിച്ചു മുന്നിൽ നിൽക്കുന്ന പിണറായി. ഒരുമിച്ചു ചായസൽക്കാരത്തിൽ പങ്കെടുക്കുന്നു, ഇതൊക്കെ ഏത് വകുപ്പിൽ പെടും..? അങ്ങാടിയിൽ തോറ്റതിന് അമ്മയോട് കയർക്കുക എന്ന കലാപരിപാടി അരങ്ങേറുന്നതാണ്!! ഇവിടെ കാണാൻ സാധിക്കുന്നത്. നമ്മുടെ പാർട്ടി അംഗത്തിന് പുറത്തുള്ളവരുമായി സൗഹൃദബന്ധം പാടില്ല..തീർത്തും പാർട്ടി അടിമകൾ ആയിരക്കണം ...നേതാക്കൾ പറയുന്നതിന് അപ്പുറം ചിന്തിക്കരുത് സ്വതന്ത്രനായ ആ മേയർ വിചാരിച്ചാൽ സുരേഷ് വിജയിക്കുമോ? കൊള്ളാവുന്ന രണ്ട് വ്യക്തികൾ തമ്മിൽ നാടിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ സംസാരിച്ചു എന്ന് കരുതിയാൽ പോരെ.. ഇപ്പോൾ ഒരാൾ എംപിയും ആണ് മറ്റേയാൾ മേയറുമാണ്. അവരുടെ സൗഹൃദം നാടിന് നല്ലതല്ലേ ചെയ്യൂ?

 

സ്കൂൾ കുട്ടികൾ ഒന്നുമല്ലല്ലോ മിണ്ടാതിരിക്കാന്? തുടങ്ങിയിട്ടുള്ള വിമർശനങ്ങൾ ആണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉയരുന്നത്.ഏതായാലും വിമർശനങ്ങൾ ഒരു സാദിൽ തുടരുമ്പോഴും തളി മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. അണികളോടൊപ്പമാണ് സുരേഷ് ​ഗോപി ക്ഷേത്രത്തിലെത്തിയത്. ചേണ്ടമേളത്തോടെയും മുദ്രാവാക്യത്തോടെയും ബിജെപി പ്രവർത്തകർ കേന്ദ്രമന്ത്രിയെ ക്ഷേത്രത്തിലേക്ക് സ്വാ​ഗതം ചെയ്തു.കേന്ദ്ര സഹമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് സുരേഷ് ​ഗോപിയുടെ ക്ഷേത്രദർശനം. ദർശനത്തിന് ശേഷം മാരാർജി ഭവനിലെത്തി ബിജെപി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും. ജില്ലയിലെ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ സുരേഷ് ​ഗോപിക്ക് സ്വീകരണമൊരുക്കിയിരുന്നു.

 

അന്തരിച്ച മുതിർന്ന കോൺ​ഗ്രസ് നേതാവും സിനിമാ നിർമാതാവുമായ പി വി ഗംഗാധരന്റെ വസതിയിൽ സന്ദർശനം നടത്തും. ഇതിന് ശേഷമായിരിക്കും കണ്ണൂരിലേക്ക് തിരിക്കുക. ഇകെ നയനാനരുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ പത്നിയെ കാണും. ഇതിന് ശേഷമാണ് സുരേഷ് ​ഗോപി തൃശൂരിലേക്ക് പോകുന്നത്. സുരേഷ് ​ഗോപിയുടെ ക്ഷേത്ര ദർശനം അറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തെ കാണാനായി ക്ഷേത്ര പരിസരത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി  (20 minutes ago)

മകന്‍ ജീവനൊടുക്കിയത്തില്‍ മനംനൊന്ത് പിതാവ് കിണറ്റില്‍ ചാടി മരിച്ചു  (28 minutes ago)

ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി  (37 minutes ago)

17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മോട്ടിവേഷന്‍ സ്പീക്കര്‍ അറസ്റ്റില്‍  (2 hours ago)

സിനിമയെ സിനിമയായി കണ്ടാല്‍ മതി: കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി അറിയില്ലെന്ന് എം ടി രമേശ്  (2 hours ago)

ലൈംഗികാതിക്രമ കേസില്‍ കോടതി പിടിച്ചു വച്ചിരുന്ന പാസ്‌പോര്‍ട്ട് നടന് തിരികെ നല്‍കി; നടന്‍ സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി  (2 hours ago)

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്: സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിര്‍മ്മാണ ഉദ്ഘാടനം  (3 hours ago)

നവജാത ശിശുവിന്റെ മരണം: കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവെന്ന് ആരോപണം  (3 hours ago)

മൂന്നുവയസുകാരന്റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവുനായ  (4 hours ago)

പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി; ജോർജുകുട്ടിയുടെ പുതിയ ലുക്ക്; ദൃശ്യം - 3 യുടെ പുതിയ പോസ്റ്റർ പുറത്ത്!!  (4 hours ago)

നൂറ്റിനാൽപ്പത് ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ; കാട്ടാളൻ ഫുൾ പായ്ക്കപ്പ്!!!  (4 hours ago)

10 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ബോട്ടില്‍ അടപ്പ് കുടുങ്ങി  (4 hours ago)

തൃശ്ശൂരില്‍ 15 അടി മുകളില്‍ നിന്ന് സ്ലാബ് റോഡിലേക്ക് വീണു  (4 hours ago)

46കാരിയ്ക്കൊപ്പം കാറിൽ ,പുറത്തേക്കിറങ്ങിയ ഷാജിയുടെ വസ്ത്രത്തിൽ രക്തക്കറ CCTVയിൽ കണ്ട കാഴ്ച്ച  (5 hours ago)

നീറ്റ് പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ച അച്ഛനെ കൊലപ്പെടുത്തി മകന്‍  (5 hours ago)

Malayali Vartha Recommends