Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നൃത്താധ്യാപികയായ ജിതിയ്ക്ക് പറയാന്‍ വാക്കുകളില്ല... കനത്ത മഴയും, ഇരുട്ടും.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല; തന്റെ ക്ലാസിലുണ്ടായിരുന്ന പല കുട്ടികളും ഇപ്പോഴില്ലെന്ന് വിതുമ്പലോടെയാണ് ടീച്ചര്‍ ഓര്‍ക്കുന്നത്

01 AUGUST 2024 07:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഷിംജിതക്ക് ജാമ്യം... കോഴിക്കോട് പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...

സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് കൂട്ടിയേക്കുമെന്ന് സൂചന... ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....

കനത്ത മഴയും, ഇരുട്ടും.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല, ഒന്ന് നേരം പുലര്‍ന്നപ്പോഴേക്കും കൂടെ ഉണ്ടായിരുന്നവരെയെല്ലാം സ്വന്തം മണ്ണ് കാര്‍ന്ന് തിന്നത് കണ്‍മുന്നില്‍ കണ്ട ഞെട്ടലിലാണ് മുണ്ടക്കൈ നിവാസി ജിതിക പ്രേം. മുണ്ടക്കൈയില്‍ മുസ്ലിം പള്ളിയുടെ മുകളിലുള്ള ലയത്തില്‍ താമസിക്കുന്ന നൃത്താധ്യാപികയായ ജിതിക ക്ലാസിലുണ്ടായിരുന്ന പല കുട്ടികളും ഇപ്പോഴില്ലെന്ന് വിതുമ്പലോടെയാണ് ഓര്‍ക്കുന്നത്.

''പുലര്‍ച്ചെ ഒന്നരയ്ക്ക് ഭയങ്കര ഒച്ച കേട്ടു. പിന്നാലെ എല്ലാവരും എഴുന്നേറ്റു. ശബ്ദം കേട്ടപ്പോള്‍ മനസ്സിലായി എന്തോ ആപത്ത് വരുന്നുണ്ടെന്ന്. കുട്ടികളെയും അച്ഛനെയും അമ്മയെയുമൊക്കെ എഴുന്നേല്‍പ്പിച്ചു. ആദ്യം പൊലീസിനെ വിളിച്ചു. പിന്നീട് മറ്റുള്ളവരെയും വിളിച്ചു പറഞ്ഞു. താഴെ താമസിക്കുന്നവരെയും വിളിച്ചു. പക്ഷേ ബെല്‍ അടിക്കുന്നതല്ലാതെ അവര്‍ എടുക്കുന്നുണ്ടായിരുന്നില്ല. ആദ്യത്തെ ഉരുള്‍ പൊട്ടിയപ്പോള്‍ത്തന്നെ ആളുകള്‍ രക്ഷിക്കണേയെന്നു വിളിച്ചു നിലവിളിക്കുന്നുണ്ട്.

രണ്ടാമത്തെ ഉരുള്‍ പൊട്ടിയപ്പോള്‍ പിന്നെ ഇവരുടെ ശബ്ദം കേള്‍ക്കാതായി. മൂന്നാമതും ഉരുള്‍പൊട്ടിയതോടെ വരുന്നിടത്തുവച്ചുകാണാമെന്ന അവസ്ഥയായി അപ്പോഴെല്ലാവര്‍ക്കും. കനത്ത മഴയും, ഇരുട്ടും.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്നും '' ജിതിക വിതുമ്പലോടെയാണ് പറഞ്ഞത്.

''രാവിലെയാണ് മുന്നില്‍ മരുഭൂമിയായ കാഴ്ച കണ്ടത്. ഒരുപാട്‌പേരെ രക്ഷിച്ചു. ഒരാളെ രക്ഷിക്കാന്‍ പറ്റിയില്ല. കമ്പി തുളച്ചുകയറി കിടക്കുകയായിരുന്നു. ഉച്ചകഴിഞ്ഞാണ് ക്യാമ്പിലെത്തിയത്. കെട്ടിപ്പിടിച്ച രീതിയില്‍ ശിവന്‍, ജിജിന, പ്രമോദിനി എന്ന മൂന്നുപേരുടെ മൃതദേഹങ്ങള്‍ കിട്ടി. എന്റെ അമ്മായിയുടെ മോനും ഭാര്യയും മോളുമാണ് ഇവര്‍, അവരാരും ഇപ്പോഴില്ല, ജിതിക ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു''.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിംജിതക്ക് ജാമ്യം...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്  (2 hours ago)

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...  (2 hours ago)

ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...  (2 hours ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....  (3 hours ago)

ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (3 hours ago)

ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്...! ഹർത്താൽ പോലെ കേരളം പൂർണമായി സ്തംഭിക്കും..! KSRTC ഒരുത്തനും ഇറക്കില്ലെന്ന്...!  (3 hours ago)

പത്തു വർഷത്തെ പ്രവാസത്തിനൊടുവിൽ.... മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (3 hours ago)

സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 350ലധികം പോയിന്റ് താഴ്ന്നു  (4 hours ago)

ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം....  (4 hours ago)

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21-ലേക്ക് മാറ്റി....  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക  (4 hours ago)

കേസ് ഇന്ന് പരിഗണിക്കും    (5 hours ago)

18 ന് ഹാജരാക്കാൻ അന്ത്യശാസനം  (5 hours ago)

Malayali Vartha Recommends