Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ ... പ്രതിരോധരംഗത്തു കൂടുതൽ സഹകരണത്തിനുള്ള തീരുമാനമുണ്ടാകുമെന്നാണു വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ നൽകുന്ന സൂചന


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..

നൃത്താധ്യാപികയായ ജിതിയ്ക്ക് പറയാന്‍ വാക്കുകളില്ല... കനത്ത മഴയും, ഇരുട്ടും.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല; തന്റെ ക്ലാസിലുണ്ടായിരുന്ന പല കുട്ടികളും ഇപ്പോഴില്ലെന്ന് വിതുമ്പലോടെയാണ് ടീച്ചര്‍ ഓര്‍ക്കുന്നത്

01 AUGUST 2024 07:40 PM IST
മലയാളി വാര്‍ത്ത

കനത്ത മഴയും, ഇരുട്ടും.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല, ഒന്ന് നേരം പുലര്‍ന്നപ്പോഴേക്കും കൂടെ ഉണ്ടായിരുന്നവരെയെല്ലാം സ്വന്തം മണ്ണ് കാര്‍ന്ന് തിന്നത് കണ്‍മുന്നില്‍ കണ്ട ഞെട്ടലിലാണ് മുണ്ടക്കൈ നിവാസി ജിതിക പ്രേം. മുണ്ടക്കൈയില്‍ മുസ്ലിം പള്ളിയുടെ മുകളിലുള്ള ലയത്തില്‍ താമസിക്കുന്ന നൃത്താധ്യാപികയായ ജിതിക ക്ലാസിലുണ്ടായിരുന്ന പല കുട്ടികളും ഇപ്പോഴില്ലെന്ന് വിതുമ്പലോടെയാണ് ഓര്‍ക്കുന്നത്.

''പുലര്‍ച്ചെ ഒന്നരയ്ക്ക് ഭയങ്കര ഒച്ച കേട്ടു. പിന്നാലെ എല്ലാവരും എഴുന്നേറ്റു. ശബ്ദം കേട്ടപ്പോള്‍ മനസ്സിലായി എന്തോ ആപത്ത് വരുന്നുണ്ടെന്ന്. കുട്ടികളെയും അച്ഛനെയും അമ്മയെയുമൊക്കെ എഴുന്നേല്‍പ്പിച്ചു. ആദ്യം പൊലീസിനെ വിളിച്ചു. പിന്നീട് മറ്റുള്ളവരെയും വിളിച്ചു പറഞ്ഞു. താഴെ താമസിക്കുന്നവരെയും വിളിച്ചു. പക്ഷേ ബെല്‍ അടിക്കുന്നതല്ലാതെ അവര്‍ എടുക്കുന്നുണ്ടായിരുന്നില്ല. ആദ്യത്തെ ഉരുള്‍ പൊട്ടിയപ്പോള്‍ത്തന്നെ ആളുകള്‍ രക്ഷിക്കണേയെന്നു വിളിച്ചു നിലവിളിക്കുന്നുണ്ട്.

രണ്ടാമത്തെ ഉരുള്‍ പൊട്ടിയപ്പോള്‍ പിന്നെ ഇവരുടെ ശബ്ദം കേള്‍ക്കാതായി. മൂന്നാമതും ഉരുള്‍പൊട്ടിയതോടെ വരുന്നിടത്തുവച്ചുകാണാമെന്ന അവസ്ഥയായി അപ്പോഴെല്ലാവര്‍ക്കും. കനത്ത മഴയും, ഇരുട്ടും.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്നും '' ജിതിക വിതുമ്പലോടെയാണ് പറഞ്ഞത്.

''രാവിലെയാണ് മുന്നില്‍ മരുഭൂമിയായ കാഴ്ച കണ്ടത്. ഒരുപാട്‌പേരെ രക്ഷിച്ചു. ഒരാളെ രക്ഷിക്കാന്‍ പറ്റിയില്ല. കമ്പി തുളച്ചുകയറി കിടക്കുകയായിരുന്നു. ഉച്ചകഴിഞ്ഞാണ് ക്യാമ്പിലെത്തിയത്. കെട്ടിപ്പിടിച്ച രീതിയില്‍ ശിവന്‍, ജിജിന, പ്രമോദിനി എന്ന മൂന്നുപേരുടെ മൃതദേഹങ്ങള്‍ കിട്ടി. എന്റെ അമ്മായിയുടെ മോനും ഭാര്യയും മോളുമാണ് ഇവര്‍, അവരാരും ഇപ്പോഴില്ല, ജിതിക ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു''.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി... മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്, കേസെടുത്ത് അന്വേഷണം തുടങ്ങി  (14 minutes ago)

രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (32 minutes ago)

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് പത്താം ദിനത്തിലേക്ക് ...  (43 minutes ago)

ഹാരി ബ്രൂക്കിന്റെ മിന്നും പ്രകടനം  (49 minutes ago)

രാഹുൽ ഗാന്ധി കേരളം സന്ദർശിക്കാനൊരുങ്ങി ...  (59 minutes ago)

ഗുരുവായൂർ ക്ഷേത്രോത്സവം ... ദർശന നിയന്ത്രണം  (1 hour ago)

ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍  (1 hour ago)

തർക്കങ്ങളിൽ വിജയം, സാമ്പത്തിക നേട്ടം! കർക്കിടകം രാശിക്കാർക്ക് ഇന്ന് സർവ്വത്ര ജയം!  (2 hours ago)

സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിര്‍മ്മാണ ഉദ്ഘാടനം  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ .....  (2 hours ago)

കേരളത്തിൽ ആരംഭിച്ചിട്ടുള്ള വിഴിഞ്ഞം തുറമുഖം വിജയിപ്പിക്കാൻ സംസ്ഥാനം കൂടുതൽ പഠിക്കണമെന്ന്...  (2 hours ago)

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  (6 hours ago)

മദ്ധ്യപ്രദേശില്‍ സെക്‌സ് റാക്കറ്റ് നടത്തിയ സഹോദരിമാര്‍ അറസ്റ്റില്‍  (6 hours ago)

ഉദയനാപുരത്ത് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

മലപ്പുറത്ത് കഞ്ചാവും എംഡിഎംഎയും കടത്തിയ യുവാവ് പിടിയില്‍  (7 hours ago)

Malayali Vartha Recommends