Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.

ഞെട്ടലോടെ രാജ്യം... ഗര്‍ഭിണിയായ ദലിത് യുവതിയെ ആറംഗ സംഘം ബലാല്‍സംഘം ചെയ്ത് വഴിയില്‍ തള്ളി; കാമുകനെ ഇരുമ്പ് വടികൊണ്ട് അടിച്ച് ബോധം കെടുത്തിയ ശേഷം പെണ്‍കുട്ടിയെ ഉപയോഗത്തില്‍ ഇല്ലാത്ത ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു

13 AUGUST 2019 08:34 PM IST
മലയാളി വാര്‍ത്ത

ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് രാജസ്ഥാനിലെ ബന്‍സ്വര ജില്ലയില്‍ സംഭവിച്ചിരിക്കുന്നത്. ഗര്‍ഭിണിയായ ദലിത് യുവതിയെ ആറംഗ സംഘം ക്രൂരമായി ബലാല്‍സംഘം ചെയ്ത് വഴിയില്‍ തള്ളി. സംഭവത്തില്‍ മനോവിഷമത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ ആത്മഹത്യ ചെയ്തു. 

ജൂലൈ 13ന് രാത്രിയില്‍ 10 മണിയോടെയാണ് സംഭവം. ബന്‍സ്വര ടൗണില്‍ നിന്നും ഗ്രാമത്തിലേക്ക് കാമുകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് സംഘം ഇവരെ പിടികൂടിയത്. ഇവര്‍ കാമുകനെ ഇരുമ്പ് വടികൊണ്ട് അടിച്ച് ബോധം കെടുത്തിയ ശേഷം പെണ്‍കുട്ടിയെ ഉപയോഗത്തില്‍ അല്ലാത്ത ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. സുനില്‍ ചര്‍പോത, വികാസ്, ജിതേന്ദ്ര എന്നിവരാണ് ആദ്യം ബലാത്സംഗം ചെയ്തത്.

പിന്നീട് മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി ഇവരുടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി അഞ്ചംഗ സംഘം വീണ്ടും ബലാല്‍സംഘം ചെയ്തു. നരേഷ് ഗുര്‍ജന്‍, വിജയ് എന്നിവരെയാണ് ഇവര്‍ വിളിച്ച വരുത്തിയത്. പിന്നീട് ക്രൂരമായല മര്‍ദ്ദിച്ച ശേഷം തെരുവില്‍ ഉപേക്ഷിച്ചു. ഇവരുടെ ക്രൂരക്രിത്യത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. 

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പറ്റാത്തതിനാലാണ് കാമുകന്‍ ആത്മഹത്യ ചെയ്യതത്. സംഭവത്തിന് ശേഷം അടുത്തുള്ള മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. കാമുകന്റെ ഫോണ്‍ ഇവര്‍ മോഷ്ട്ടിച്ചിരുന്നു. ഇയാളുടെ ആത്മഹത്യയെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. 

ഈ സംഭവത്തില്‍ യുവതി പരാതി നല്‍കിയിരുന്നില്ല. യുവാവിന്റെ ആത്മഹത്യയില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. കാമുകന്റെ ഫോണ്‍ പ്രതിയായ ഒരാളില്‍ നിന്നും പോലീസ് കണ്ടെത്തി. ഫോണ്‍ പരിശോധിച്ച ശേഷം പെണ്‍കുട്ടിയുമായി സമ്പര്‍ക്കം ഉണ്ടെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ അന്വേഷിച്ച് വന്നപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി സംഭവം വിശദീകരിച്ചു. പ്രതികളായ അഞ്ച് പോരെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എൻ ലളിത അന്തരിച്ചു... രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം...    (13 minutes ago)

പുൽപ്പള്ളിയിൽ മാരനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ.  (31 minutes ago)

ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം  (53 minutes ago)

ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും...  (1 hour ago)

കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പാലിറ്റികളിലെ  (1 hour ago)

മോദി ജനുവരിയില്‍ കേരളത്തിലെത്തിയേക്കും.  (1 hour ago)

തിരുവനന്തപുരം കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ...  (1 hour ago)

പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു...  (2 hours ago)

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു  (9 hours ago)

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍  (10 hours ago)

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍  (10 hours ago)

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (14 hours ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (14 hours ago)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍  (14 hours ago)

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു  (15 hours ago)

Malayali Vartha Recommends