Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മോദിയോടാ കളി... ഇന്ത്യയെ കാശ്മീരിന്റെ പേരുപറഞ്ഞ് എപ്പോഴും പ്രകോപിപ്പിക്കുന്ന പാകിസ്ഥാനും ഇമ്രാന്‍ഖാനും ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ; കാശ്മീര്‍ വിഷയം കാലഹരണപ്പെട്ടതിനാല്‍ ചര്‍ച്ചകളില്‍ നിന്നും നീക്കണമെന്ന് യുഎന്നില്‍ ഇന്ത്യ ആവശ്യപ്പെട്ടു; പാക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുറന്ന് കാട്ടി മോദി

03 SEPTEMBER 2020 08:21 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ഒരറ്റത്ത് പാകിസ്ഥാന്‍ മററ്റത്ത് ചൈന. അങ്ങനെ രണ്ടുപേരേയും ഒരേ സമയം നേരിടേണ്ട അവസ്ഥയിലാണ് ഇന്ത്യ. എന്നാല്‍ ഒട്ടും തളരാതെ പാകിസ്ഥാനേയും ചൈനയേയും തളയ്ക്കാനൊരുങ്ങുകയാണ് ഇന്ത്യ. പാകിസ്ഥാന് അന്താരാഷ്ട്ര രംഗത്ത് കനത്ത തിരിച്ചടി നല്‍കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കളി തുടങ്ങി. അന്താരാഷ്ട്ര തലത്തില്‍ കാശ്മീര്‍ വിഷയത്തെ ഉയര്‍ത്തിയുള്ള പാകിസ്ഥാന്റെ വിദേശകാര്യ നയങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാനാണ് ഇന്ത്യയുടെ ശ്രമം. ഇതിന്റെ ആദ്യ പടിയെന്നോണം യുന്‍ രക്ഷാസമിതിയില്‍ നിന്നും കാശ്മീര്‍ വിഷയത്തിന്‍മേലുള്ള ചര്‍ച്ചകള്‍ എന്നന്നേയ്ക്കുമായി വിലക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ഇന്ത്യ. കാലഹരപ്പെട്ട അജണ്ട എന്ന ലിസ്റ്റില്‍ കാശ്മീരിനെ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. അന്താരാഷ്ട്ര സമാധാനത്തിന്റെ വക്താക്കളായി പാകിസ്ഥാന്‍ സ്വയം ചമയുമ്പോഴും അവിടം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവ സ്ഥാനമാണെന്ന ആരോപണവും ഇന്ത്യ ഉന്നയിക്കുന്നു.

യു എന്‍ രക്ഷാസമിതിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിന് ആമുഖമായി നടന്ന വെര്‍ച്വല്‍ മീറ്റിംഗിലും ജമ്മു കാശ്മീരിലെ പ്രശ്‌നം പാക് യുഎന്‍ പ്രതിനിധി മുനീര്‍ അക്രം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്ന് തവണ ഈ വിഷയം രക്ഷാസമിതി ചര്‍ച്ചയ്‌ക്കെടുത്തു എന്നും പാക് പ്രതിനിധി പ്രസ്താവിച്ചു. എന്നാല്‍ ഇതിന് മറുപടി എന്നവണ്ണം തിങ്കളാഴ്ച ഇന്ത്യ മറുവാദം ഉയര്‍ത്തുകയായിരുന്നു. കാലഹരണപ്പെട്ട അജണ്ടയില്‍ ഈ വിഷയം ഉള്‍പ്പെടുത്തേണ്ട ആവശ്യകതയാണ് പ്രധാനമായും ഇന്ത്യ ഉയര്‍ത്തിയത്. 1948 ജനുവരി ആറിനാണ് ജമ്മുകാശ്മീര്‍ സംബന്ധിച്ചുള്ള വിഷയം യു എന്നിന്റെ മുന്നിലെത്തിയത്. രക്ഷാസമിതിയുടെ ഔദ്യോഗിക വിഷയമായി ചര്‍ച്ചയ്‌ക്കെടുത്ത കാശ്മീര്‍ വിഷയം അവസാനമായി അത്തരത്തില്‍ പരിഗണിച്ചത് 1965ലാണ്.

ഇതിനുശേഷം അദര്‍ ബിസിനസ് എന്ന വിഭാഗത്തിലാണ് ഈ വിഷയം ചര്‍ച്ചയ്ക്ക് എടുത്തിരുന്നത്. ഇത് മിക്കപ്പോഴും ചൈനയുടെ പിന്തുണയോടെയായിരുന്നു രക്ഷാസമിതിയില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിക്കൊണ്ട് വന്നിരുന്നത്. എന്നാല്‍ മറ്റു രാജ്യങ്ങളുടെ പിന്തുണനേടി ഭൂരിപക്ഷം സ്വന്തമാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷവും ഓഗസ്റ്റ് 16 ന് ജമ്മു കാശ്മീര്‍ വിഷയത്തില്‍ രക്ഷാ സമിതിയില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആ കൂടിക്കാഴ്ചയും പതിവ് പോലെ ഒരു ഫലവുമില്ലാതെ അവസാനിച്ചു.

രണ്ടാം മോദി സര്‍ക്കാരിന്റെ കീഴില്‍ ഭരണഘടനയിലെ 370 അനുച്ഛേദം പിന്‍വലിക്കുകയും ജമ്മു കാശ്മീര്‍, ലഡാക്ക് വിഭജനം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം അന്താരാഷ്ട്ര തലത്തില്‍ കാശ്മീര്‍ വിഷയം ശക്തമാക്കാന്‍ പാകിസ്ഥാന്‍ പരിശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ രാജ്യങ്ങളിലേയും പാക് എംബസികളില്‍ കാശ്മീര്‍ ഡസ്‌കിന് രൂപം നല്‍കാനും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ എന്നിട്ടും യുഎന്നില്‍ പിന്തുണ നേടുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെടുകയായിരുന്നു. ജമ്മു കാശ്മീരിന് പ്രത്യേക പദവി അവസാനിപ്പിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിലും ചൈന വീണ്ടും രക്ഷാസമിതിയില്‍ ജമ്മു കാശ്മീര്‍ വിഷയത്തില്‍ മറ്റേതെങ്കിലും ബിസിനസ്സ് എന്ന വിഭാഗത്തില്‍ ചര്‍ച്ചയ്ക്ക് വിഷയം കൊണ്ടുവരാന്‍ ശ്രമിച്ചുവെങ്കിലും ഒരു ഫലവുമില്ലാതെ അവസാനിക്കുകയായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കത്തിന് ഇന്ത്യ ശ്രമം തുടങ്ങിയത്. കഴിഞ്ഞ അമ്പത്തഞ്ച് വര്‍ഷമായി കാശ്മീര്‍ വിഷയം ഔദ്യോഗിക വിഷയമായി സുരക്ഷാസമിതിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും അതിനാല്‍ തന്നെ കാലഹരണപ്പെട്ട വിഷയമായി പരിഗണിക്കണമെന്നുമാണ് ഇന്ത്യയുടെ യു എന്‍ പ്രതിനിധി തിരുമൂര്‍ത്തി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയുടെ പുതിയ നീക്കം പാകിസ്ഥാന് പുതിയ തലവേദയാവുമെന്നത് തീര്‍ച്ചയാണ്. രക്ഷാസമിതിയില്‍ സ്ഥിരാംഗമായ ചൈനയുടെ നിലപാട് നിര്‍ണായകമാവുമെങ്കിലും ഇന്ത്യയ്ക്ക് ലഭിച്ചേക്കാവുന്ന പിന്തുണ പാകിസ്ഥാന് തിരിച്ചടിയായേക്കാം. തീവ്രവാദമടക്കമുള്ള വിഷയങ്ങളെ കാശ്മീര്‍ പ്രശ്‌നം ഉപയോഗിച്ച് മറക്കുന്ന പാകിസ്ഥാന് ശക്തമായ തിരിച്ചടിയാവും ഇതെന്ന കാര്യത്തില്‍ സംശയമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (1 hour ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 hour ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (1 hour ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (1 hour ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (2 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (9 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (9 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (10 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (11 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (11 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (11 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (12 hours ago)

Malayali Vartha Recommends