Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

എസ്.എഫ്.ഐ അംഗമായാൽ എക്സാം എഴുതാതെ ജയിക്കാം

15 JULY 2019 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

വിസി നിയമനം ഗവര്‍ണറും മുഖ്യമന്ത്രിയും വിട്ടുവീഴ്ച; മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ എം പി

യു.ഡി.എഫിന്റെ അടിത്തറ അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നുകൂടി വിപുലീകരിക്കും; കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല യു.ഡി.എഫ്; യു.ഡി.എഫിന് ഏറ്റവും മികച്ച രാഷ്ട്രീയ വിജയമുണ്ടായത് കോട്ടയം ജില്ലയിലാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല; പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാരെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ഇന്ത്യന്‍ ഗ്രാമങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനുള്ള ശ്രമം; തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസിൽ താഴേ തട്ടിൽ ഗ്രൂപ്പിസം അവസാനിച്ചു; എ, ഐ ഗ്രൂപ്പുകൾ ഇനി പുരാവസ്തു മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

വിദ്യാർത്ഥി രാഷ്ട്രീയം കേരളയൂണിവേഴ്സിറ്റിയുടെ വേരുകളിൽപോലും അടിയുറച്ചുപോയിരുന്നു. എന്നതിനുള്ള തെളിവ് തന്നെയാണ് ഈ കാലയളവിൽ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഉയർന്ന മാർക്ക് വർക്ക് വാങ്ങി ഭാവിയെ സ്വപ്നം കണ്ട വരുന്നവർക്ക് ഇവിടെ സ്ഥാനമില്ല അങ്ങനെ സ്ഥാനം വേണമെങ്കിൽത്തന്നെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണോ? എന്ന ചോദ്യത്തിന് അതെ എന്ന ഉത്തരം ആയിരിക്കണം. അല്ലെങ്കിലോ ഇരുട്ടടി ആയിരിക്കും ഫലം. അക്ഷരങ്ങൾക്കും ആശയങ്ങൾക്കും സ്വാതന്ത്ര്യം ഇല്ലെന്നുതന്നെ പറയാം.

അസൈൻമെന്റുകളും പ്രോജക്ടുകളും പൂർത്തിയാക്കിയില്ലെങ്കിലും മാർക്ക് ലഭിക്കും ക്ലാസിൽ കയറിയില്ലെങ്കിലും എല്ലാ ദിവസവും ‘ഹാജർ’. പരീക്ഷകളിൽ ആരെയും പേടിക്കാതെ കോപ്പിയടിക്കാം. ഏതെങ്കിലും അധ്യാപകൻ ചോദ്യം ചെയ്യുകയോ തുറിച്ചുനോക്കുകയോ ചെയ്താൽ ക്ലാസിൽ നിന്നിറങ്ങും മുൻപ് അദ്ദേഹത്തിന്റെ കാറിന്റെ ഗ്ലാസ് തകർന്നിരിക്കും. അല്ലെങ്കിൽ കാറ്റില്ലാത്ത ടയർ കാണേണ്ടി വരും. ‘ഈ  കാലുമായി സാറിനു കോളജിനു പുറത്തേയ്ക്കു പോകണോ’ എന്ന് ഒരു എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗം മുഖത്തുനോക്കി ചോദിച്ചിട്ടുണ്ടെന്ന് പേരുപറയാൻ ഇപ്പോഴും പേടിക്കുന്ന ഒരു മുൻ അധ്യാപകൻ വ്യക്തമാക്കുമ്പോഴും നേതാക്കന്മാരുടെ അരാജകത്വം തന്നെയല്ലേ വ്യക്തമാകുന്നത് .

കോളജുകൾ നിയന്ത്രിക്കുന്നത് പ്രിൻസിപ്പൽമാരാണെങ്കിൽ യൂണിവേഴ്സിറ്റി കോളജിൽ മാത്രം ഭരണനിർവഹണം യൂണിറ്റ് കമ്മിറ്റിക്കാണ്. അവർ പറയുന്നതിനപ്പുറം ഒന്നും നടക്കില്ല. വലിയ മാർക്കു വാങ്ങി പ്ലസ്ടു വിജയിച്ച് പ്രവേശനം നേടിയെത്തുന്ന മിടുക്കർ എങ്ങനെ ഇത്തരം ഗുണ്ടായിസത്തിലേക്കു തിരിയുന്നുവെന്ന സംശയത്തിന് വിരമിച്ച മറ്റൊരു അധ്യാപകനാണ് മറുപടി തന്നത്. പ്രവേശനം നേടിയ ശേഷം വേണ്ടെന്നുവച്ച് കോളജ് വിടുന്ന ഒട്ടേറെപ്പേരുണ്ട്. അവർക്കു പകരം ആരെ പ്രവേശിപ്പിക്കണമെന്ന് എസ്എഫ്ഐ പട്ടിക നൽകും. റാങ്ക് പട്ടികയിൽ ഏറെ പിന്നിലെങ്കിലും വഴിവിട്ട് ഇവർക്കു പ്രവേശനം നൽകാൻ പ്രിൻസിപ്പലും അധ്യാപകരും മൽസരിക്കുകയാണ്. എസ്എഫ്ഐയും പാർട്ടിയും ഇടപെട്ട് ഇവരുടെ പ്രവേശനം യൂണിവേഴ്സിറ്റിയെക്കൊണ്ട് ക്രമവൽകരിക്കും. ഇങ്ങനെ വഴിവിവഴിവിട്ട് കയറുന്നവരാണ് പലപ്പോഴും യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി കോളജ് അടക്കി ഭരിക്കുന്നത്.

വിദ്യാർഥികൾക്കിടയിൽ എസ്എഫ്ഐ എങ്കിൽ അധ്യാപകർക്കിടയിൽ അവരുടെ സംഘടനയായ അസോസിയേഷൻ ഓഫ് കേരള ഗവൺമെന്റ് കോളജ് ടീച്ചേഴ്സിന്റെ (എകെജിസിടി) ഏകാധിപത്യമാണ്. ഇൗ സിപിഎം അനുഭാവ സംഘടന യൂണിവേഴ്സിറ്റി കോളജിൽ മറ്റൊരു അധ്യാപക സംഘടനയ്ക്കും പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല. നിരന്തരമുള്ള പരിഹാസവും കുറ്റപ്പെടുത്തലുകളും സഹിക്കാനാകാതെ സ്ഥലം വിടേണ്ടിവന്ന അധ്യാപകർ ഒട്ടേറെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (8 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (9 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (10 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (10 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (11 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (11 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (11 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (12 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (12 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (12 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (12 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (12 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (12 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (14 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (14 hours ago)

Malayali Vartha Recommends