Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

എസ്.എഫ്.ഐ അംഗമായാൽ എക്സാം എഴുതാതെ ജയിക്കാം

15 JULY 2019 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം നഗരത്തിന്റെ ഭാവി എന്താവണം, ഏതു ദിശയില്‍ വേണം നഗരത്തിന്റെ മുന്നോട്ടുള്ള വികസനം എന്ന് തീരുമാനിക്കുന്നത് ഈ തെരഞ്ഞെടുപ്പിലാണ്; തിരുവനന്തപുരം നഗരസഭാ ഭരണം മാറിയാല്‍ മാത്രമേ തലസ്ഥാന നഗരത്തിന് വികസനമുണ്ടാകൂ എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

പാലക്കാട് നഗരസഭ തിരിച്ചുപിടിക്കും; തിരഞ്ഞെടുപ്പിൽ സജീവമായി പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ; കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്ഥാനാർഥിയുടെ പോസ്റ്റർ ഒട്ടിച്ചു

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ

ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മഹത്യ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി

വിദ്യാർത്ഥി രാഷ്ട്രീയം കേരളയൂണിവേഴ്സിറ്റിയുടെ വേരുകളിൽപോലും അടിയുറച്ചുപോയിരുന്നു. എന്നതിനുള്ള തെളിവ് തന്നെയാണ് ഈ കാലയളവിൽ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഉയർന്ന മാർക്ക് വർക്ക് വാങ്ങി ഭാവിയെ സ്വപ്നം കണ്ട വരുന്നവർക്ക് ഇവിടെ സ്ഥാനമില്ല അങ്ങനെ സ്ഥാനം വേണമെങ്കിൽത്തന്നെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണോ? എന്ന ചോദ്യത്തിന് അതെ എന്ന ഉത്തരം ആയിരിക്കണം. അല്ലെങ്കിലോ ഇരുട്ടടി ആയിരിക്കും ഫലം. അക്ഷരങ്ങൾക്കും ആശയങ്ങൾക്കും സ്വാതന്ത്ര്യം ഇല്ലെന്നുതന്നെ പറയാം.

അസൈൻമെന്റുകളും പ്രോജക്ടുകളും പൂർത്തിയാക്കിയില്ലെങ്കിലും മാർക്ക് ലഭിക്കും ക്ലാസിൽ കയറിയില്ലെങ്കിലും എല്ലാ ദിവസവും ‘ഹാജർ’. പരീക്ഷകളിൽ ആരെയും പേടിക്കാതെ കോപ്പിയടിക്കാം. ഏതെങ്കിലും അധ്യാപകൻ ചോദ്യം ചെയ്യുകയോ തുറിച്ചുനോക്കുകയോ ചെയ്താൽ ക്ലാസിൽ നിന്നിറങ്ങും മുൻപ് അദ്ദേഹത്തിന്റെ കാറിന്റെ ഗ്ലാസ് തകർന്നിരിക്കും. അല്ലെങ്കിൽ കാറ്റില്ലാത്ത ടയർ കാണേണ്ടി വരും. ‘ഈ  കാലുമായി സാറിനു കോളജിനു പുറത്തേയ്ക്കു പോകണോ’ എന്ന് ഒരു എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗം മുഖത്തുനോക്കി ചോദിച്ചിട്ടുണ്ടെന്ന് പേരുപറയാൻ ഇപ്പോഴും പേടിക്കുന്ന ഒരു മുൻ അധ്യാപകൻ വ്യക്തമാക്കുമ്പോഴും നേതാക്കന്മാരുടെ അരാജകത്വം തന്നെയല്ലേ വ്യക്തമാകുന്നത് .

കോളജുകൾ നിയന്ത്രിക്കുന്നത് പ്രിൻസിപ്പൽമാരാണെങ്കിൽ യൂണിവേഴ്സിറ്റി കോളജിൽ മാത്രം ഭരണനിർവഹണം യൂണിറ്റ് കമ്മിറ്റിക്കാണ്. അവർ പറയുന്നതിനപ്പുറം ഒന്നും നടക്കില്ല. വലിയ മാർക്കു വാങ്ങി പ്ലസ്ടു വിജയിച്ച് പ്രവേശനം നേടിയെത്തുന്ന മിടുക്കർ എങ്ങനെ ഇത്തരം ഗുണ്ടായിസത്തിലേക്കു തിരിയുന്നുവെന്ന സംശയത്തിന് വിരമിച്ച മറ്റൊരു അധ്യാപകനാണ് മറുപടി തന്നത്. പ്രവേശനം നേടിയ ശേഷം വേണ്ടെന്നുവച്ച് കോളജ് വിടുന്ന ഒട്ടേറെപ്പേരുണ്ട്. അവർക്കു പകരം ആരെ പ്രവേശിപ്പിക്കണമെന്ന് എസ്എഫ്ഐ പട്ടിക നൽകും. റാങ്ക് പട്ടികയിൽ ഏറെ പിന്നിലെങ്കിലും വഴിവിട്ട് ഇവർക്കു പ്രവേശനം നൽകാൻ പ്രിൻസിപ്പലും അധ്യാപകരും മൽസരിക്കുകയാണ്. എസ്എഫ്ഐയും പാർട്ടിയും ഇടപെട്ട് ഇവരുടെ പ്രവേശനം യൂണിവേഴ്സിറ്റിയെക്കൊണ്ട് ക്രമവൽകരിക്കും. ഇങ്ങനെ വഴിവിവഴിവിട്ട് കയറുന്നവരാണ് പലപ്പോഴും യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി കോളജ് അടക്കി ഭരിക്കുന്നത്.

വിദ്യാർഥികൾക്കിടയിൽ എസ്എഫ്ഐ എങ്കിൽ അധ്യാപകർക്കിടയിൽ അവരുടെ സംഘടനയായ അസോസിയേഷൻ ഓഫ് കേരള ഗവൺമെന്റ് കോളജ് ടീച്ചേഴ്സിന്റെ (എകെജിസിടി) ഏകാധിപത്യമാണ്. ഇൗ സിപിഎം അനുഭാവ സംഘടന യൂണിവേഴ്സിറ്റി കോളജിൽ മറ്റൊരു അധ്യാപക സംഘടനയ്ക്കും പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല. നിരന്തരമുള്ള പരിഹാസവും കുറ്റപ്പെടുത്തലുകളും സഹിക്കാനാകാതെ സ്ഥലം വിടേണ്ടിവന്ന അധ്യാപകർ ഒട്ടേറെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (12 minutes ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (18 minutes ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (20 minutes ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (34 minutes ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (39 minutes ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (53 minutes ago)

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (1 hour ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (1 hour ago)

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം കർണാടക തുറന്ന പോരിലേക്ക് ?  (1 hour ago)

അഗ്നിപർവ്വത സ്ഫോടനം വിമാനം വഴിതിരിച്ചുവിട്ടു  (1 hour ago)

സൗദിയിൽ മലയാളി യുവാവ്​ ആറുനില കെട്ടിടത്തിൽ നിന്ന്​ ....  (1 hour ago)

50 ശതമാനത്തിൽ കൂടുതൽ ജീവനക്കാരുമായി പ്രവർത്തിക്കരുതെന്ന....  (1 hour ago)

മൂന്ന് ചക്രവാതച്ചുഴി രൂപം കൊണ്ടു  (2 hours ago)

മാറാ രോഗമാണ് ജയിലില്‍ കിടക്കാന്‍ വയ്യെന്ന് !! ജാമ്യത്തിന് ഉഡായിപ്പ് നമ്പറുമായ് എന്‍ വാസു; വാസുവിന്റെ കള്ളിപൊളിച്ച് അടപടലം കുരുക്കി പദ്മകുമാര്‍ !! കാട്ടുകള്ളാ കട്ടിള വാസു...നാണമില്ലേടാ നിനക്ക്...വിലങ്ങ  (11 hours ago)

30ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ (നവംബര്‍ 25 )മുതല്‍  (12 hours ago)

Malayali Vartha Recommends