Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

കോവിഡ് കാലത്തെ പോലീസ് രാജ്; പിണറായിയുടെ മറ്റൊരു മണ്ടന്‍ തീരുമാനം? അനുഭവിക്കുന്നത് കേരള ജനത; പോലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിര്‍പ്പ്

04 AUGUST 2020 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കോവിഡ് നിയന്ത്രണത്തിന്റെ പൂര്‍ണ ചുമത പോലീസിന് നല്‍കികൊണ്ട് ഇന്നലെ സര്‍ക്കാരിന്റെ നിര്‍ദേശം വന്നു. ഇതോടെ കോവിഡ് കാലത്ത് സംസ്ഥാനത്ത് പോലീസ് രാജിന് കളമൊരുകയാണ്. പോലീസ് രാജ് എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയാം. എന്നാല്‍ തികച്ചു അനാവശ്യ തീരുമാനമാണ് കോവിഡ് വ്യാപനം ശക്തമായ ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എടുത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. പോലീസിന് അധിക അധികാരം കിട്ടിയതിനെ പോലീസ് സ്വാഗതം ചെയ്യുകയല്ല മറിച്ച് വിമര്‍ശിക്കുകയാണ് ചെയ്തത്. ഇതിന് പിന്നിലെ ആരോഗ്യ പ്രവര്‍ത്തകരും തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പോലീസും ആരോഗ്യപ്രവര്‍ത്തകരും രണ്ടു തട്ടായി തിരിയുന്നു. ഏകോപനം നഷ്ടമായേക്കുമെന്ന ഗുരതര സ്ഥിതിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസുക്കാരില്‍ കോവിഡ് വ്യാപനം വര്‍ധിക്കുകയാണ്. കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പോലീസ് ആസ്ഥാനം വരെ അടച്ചിടേണ്ട സ്ഥിതിയായി. ഇതിനിടെ 50 വയസുകഴിഞ്ഞ വരെയും മറ്റു ഗുരുതര അസുഖമുള്ളവരെയും കോവിഡ് ഡ്യൂട്ടയിയില്‍ നിന്നും മാറ്റി ഡി.ജി.പി ഉത്തരവിറങ്ങി. ഇടുക്കിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ചു മരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസുകാരില്‍ കോവിഡ് ടെസ്റ്റുകള്‍ വേണ്ട രീതിക്ക് നടപ്പാക്കുന്നില്ല. നടത്തുന്നത് ആന്റിജന്‍ ടെസ്റ്റുകളും. ടെസറ്റു നടത്തിയ ശേഷം നിരീക്ഷണത്തില്‍ പോകുന്നതിന് പകരം ഡ്യൂട്ടിക്ക് വരനാണ് പോലീസുകാരോട് ്ധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ ഡ്യൂട്ടിക്ക് നിയോഗിപ്പെട്ട ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെ ഏഴു പോലീസുക്കാര്‍ക്കാണ് കോവിഡ് പിടിപ്പെട്ടത്. കൂടാതെ സഹപ്രവര്‍ത്തകന് കോവിഡ് ബാധിച്ചിട്ടും പൊന്നാനി പോലീസ് സ്‌റ്റേഷനിലെ 40 ഓളം പോലീസുക്കാര്‍ക്ക് നീരിക്ഷണത്തില്‍ പോകാന്‍ അനുമതിയുണ്ടായിരുന്നില്ല. കിളിമാനുരിലും കഴക്കൂട്ടത്തുമെല്ലാം ഇതുപോലുള്ള സാഹചര്യമുണ്ടായിട്ടു. മതിയായ അംഗബലമില്ലാതെ കോവിഡ് ഡ്യൂട്ടിക്ക് വീണ്ടും വീണ്ടും നിയോഗിക്കപ്പെടുകയാണ് പോലീസുകാര്‍. ഇതിനിടെ പോലീസിന്റെ അധികാരങ്ങള്‍ വര്‍ധിപ്പിച്ചുവെന്നത് അവരെ കൂടുതല്‍ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്.

രോഗവ്യാപനത്തിന്റെ തുടക്കം മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പോലീസും 24 മണിക്കൂര്‍ ഡ്യൂട്ടിയായിരുന്നെങ്കിലും പ്രതിരോധ ഉപകരണങ്ങള്‍ പലരില്‍നിന്നും അഭ്യര്‍ഥിച്ചു വാങ്ങേണ്ട സ്ഥിതിയായിരുന്നു. തുടര്‍ച്ചയായ ജോലി നാലു മാസം പിന്നിടുമ്പോഴും അതിനു മാറ്റമില്ലെന്നുമാത്രമല്ല, പുതിയ തീരുമാനമനുസരിച്ചു രോഗികളും നിരീക്ഷണത്തിലുള്ളവരുമായി കൂടുതല്‍ ഇടപഴകേണ്ട സാഹചര്യമാണ്. ആവശ്യമായ മാസ്‌കും മറ്റു വസ്തുക്കളും ഔദ്യോഗികമായി ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണു സേനാംഗങ്ങള്‍. ഇപ്പോഴുള്ള സ്ഥിതി തന്നെ തുടര്‍ന്നാലുണ്ടകുന്ന പ്രശ്‌നങ്ങളെക്കുറിച്ചു സേനയില്‍ ആശങ്കയുണ്ട്. അതിര്‍ത്തികളിലും കണ്ടെയ്‌മെന്റ് സോണുകളിലും തുടര്‍ച്ചയായി ജോലിയിലുള്ള സേനാംഗങ്ങള്‍ക്ക് സന്നദ്ധസംഘടനകള്‍, സ്ഥാപനങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവരാണ് പ്രതിരോധ ഉപകരണങ്ങള്‍ എത്തിക്കുന്നത്.അടിസ്ഥാന സംവിധാനങ്ങള്‍ ലഭ്യമല്ലാത്തതില്‍ പോാലീസ് അസോസിയേഷനിലും അമര്‍ഷമുണ്ടെങ്കിലും രാഷ്ട്രീയമായി പ്രതികരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

സര്‍ക്കാരിന്റെ പുതിയ നിര്‍ദേശ പ്രകാരം അകലം പാലിക്കല്‍ ഉള്‍പ്പെടെ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കാന്‍ 24 മണിക്കൂറും പോലീസ് ശ്രദ്ധ പുലര്‍ത്തണം. ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, വിവാഹ വീടുകള്‍, മരണവീടുകള്‍, വന്‍കിട കച്ചവട സ്ഥാപനങ്ങള്‍ എന്നിവ നിരീക്ഷിക്കുക. ക്വാറന്റീനില്‍ കഴിയേണ്ടവര്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കെതിതെ കടുത്ത നടപടി സ്വീകരിക്കുക. പോലീസ് ബൈക്ക് സ്‌ക്വാഡ് ഇവരെ എന്നും നിരീക്ഷിക്കണം. കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്ന ചുമതലയും പോലീസിന് നല്‍കിയിരക്കുകയാണ്.

പോലീസിന് കൂടതല്‍ അധികാരം നല്‍കിയതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഐ.എം.എ പോലുള്ള സംഘടനകള്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്ന ജോലി പോലീസിനെ ഏല്‍പ്പിച്ചത് ന്യായീകരിക്കാന്‍ ആകില്ല. ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധയ്ക്ക് കാരണം സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്തില്‍ സര്‍ക്കാരിന് വന്ന വീഴ്ച്ചയാണെന്നും ഐ.എം.എ ആരോപിച്ചു.

കോവിഡിന്റെ ആദ്യനാളുകളില്‍ കേരളത്തിന് ലഭിച്ച വിജയം കൈവിട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോള്‍. ആരോഗ്യ വിഷയത്തില്‍ അറിവ് ഉള്ളവരെയാവണം സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന ജോലി ഏല്‍പ്പിക്കേണ്ടത്. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം അടിയന്തരമായി കൂട്ടണം. ക്ലസ്റ്ററാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വീടുകള്‍ തോറും പരിശോധന നടത്തണം. പരിശോധനാ ഫലം കൃത്യമായി അറിയിക്കണം. റിവേഴ്‌സ് ക്വാറന്റയിനിന്റെ ഭാഗമായി വയോജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനെന്ന പേരില്‍ ആയുഷ് വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ അശാസ്ത്രീയമാണ്. ഇത് പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും നിലപാട് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും ഐഎംഎ ഭാരവാഹികള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (34 minutes ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (1 hour ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (1 hour ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (1 hour ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (1 hour ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (1 hour ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (1 hour ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (2 hours ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (4 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (4 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (5 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (5 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (5 hours ago)

Malayali Vartha Recommends