Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആ പണവും സ്വീകരിച്ച് ധന്യ വന്നിരുന്നെങ്കിൽ ഞാൻ ആദ്യം തല്ലുമായിരുന്നു.. പണത്തിന് ആവശ്യമുണ്ട് എന്നത് സത്യമാണ്.! ധന്യയുടെ പേര് വെച്ച് ഇത്തരം ഫേക്ക് വാർത്തകൾ ഉണ്ടാക്കി പണമുണ്ടാക്കിയ ഒരുപാടുപേരുണ്ട് അവരോടെല്ലാം പുച്ഛം മാത്രമാണുള്ളത്.. 'ജാസ്മിന്റെ ഭാഷയിൽ പറഞ്ഞാൽ തെണ്ടിത്തരമാണ് അവർ ചെയ്തത്.. തുറന്ന് പറഞ്ഞ് ഭർത്താവ് ജോൺ...

07 JULY 2022 12:01 PM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചെങ്കിലും ഇപ്പോഴും സോഷ്യൽമീഡിയ നിറയെ ബി​ഗ് ബോസ് വിശേഷങ്ങൾ തന്നെയാണ്. നൂറ് ദിവസം തികച്ച് പുറത്ത് വന്ന മത്സരാർഥികളുടെ ആഘോഷങ്ങളും അഭിമുഖങ്ങളുമാണ് എല്ലായിടത്തും നിറയുന്നത്. ഇതുവരെ ‌വന്ന മൂന്ന് സീസണുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പ്രേക്ഷകർ സെലിബ്രേറ്റ് ചെയ്ത സീസൺ നാലാം സീസൺ തന്നെയായിരുന്നു. ഇരുപത് മത്സരാർഥികൾ പങ്കെടുത്ത സീസൺ ഫോറിൽ ആറ് ഫൈനലിസ്റ്റുകളാണ് ഉണ്ടായിരുന്നത്. ഫൈനൽ ഫൈവിൽ വരില്ലെന്ന് മത്സരാർഥികളിൽ ചിലർ തന്നെ പ്രവചി‌ച്ചിരുന്ന വ്യക്തിയായിരുന്നു ധന്യ മേരി വർ​ഗീസ്. പക്ഷെ അവരെയെല്ലാം കടത്തിവെട്ടി ധന്യ ഫൈനൽ സിക്സിൽ ഇടം നേടി. അ‍ഞ്ചാം സ്ഥാനമായിരുന്നു ധന്യയ്ക്ക് ലഭിച്ചത്. ധന്യയെന്ന മത്സരാർ‌ഥി വളരെ കുറച്ച് തവണ മാത്രമെ നോമിനേഷനിൽ വന്നിരുന്നുള്ളൂ. അതിന് കാരണം ധന്യയുടെ സേഫ് ​ഗെയിമാണെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാ​ഗം പേരും മത്സരാർഥികളിൽ ചിലരും പറഞ്ഞിരുന്നത്.

മൂന്ന് സ്ത്രീകളാണ് ഇത്തവണ ഫൈനൽ വരെ എത്തിയത്. ധന്യയും ലക്ഷ്മിപ്രിയയും ദിൽഷയുമായിരുന്നു അത്. ടാസ്ക്കുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ധന്യ രണ്ട് തവണ ​ഹൗസിലെ ക്യാപ്റ്റനുമായിരുന്നു. ​ഗ്രാന്റ് ഫിനാലെയ്ക്ക് മുമ്പായി ഫൈനലിസ്റ്റുകൾക്ക് പത്ത് ലക്ഷം രൂപ ഓഫർ ചെയ്ത് ​ഗെയിമിൽ നിന്ന് സ്വയം പിന്മാറാനുള്ള അവസരം ബി​ഗ് ബോസ് നൽകിയിരുന്നു. പക്ഷെ ആരും അത് സ്വീകരിച്ചിരുന്നില്ല. അന്ന് മുതൽ പലർക്കുമുള്ള സംശയമായിരുന്നു ധന്യ അത്ര വലിയ തുക കിട്ടിയിട്ടും എന്തുകൊണ്ട് സ്വീകരിച്ചില്ല എന്നത്. ഇപ്പോൾ ഹൗസിൽ നൂറി ദിവസം പൂർത്തിയാക്കി തിരികെ വന്ന ധന്യയെ കുറിച്ച് ഭർത്താവ് ജോൺ പറയുന്നത് ഇങ്ങനെയാണ്. 'ഇവിടുന്ന് നൂറ് ദിവസം തികയ്ക്കുക എന്ന ലക്ഷ്യത്തടെയും സ്വപ്നത്തോടെയുമാണ് ധന്യ പോയത്. അവൾ ആ സ്വപ്നം സാക്ഷാത്കരിച്ചു.' 'പത്ത് ലക്ഷം ഓഫർ ചെയ്തുള്ള ബി​ഗ് ബോസിന്റെ ടാസ്ക്ക് വന്നപ്പോൾ പലരും എന്നോട് ധന്യ പത്ത് ലക്ഷം എടുക്കാതിരുന്നതിൽ പരാതി പറഞ്ഞിരുന്നു.'

'ആ പണവും സ്വീകരിച്ച് ധന്യ വന്നിരുന്നെങ്കിൽ ഞാൻ ആദ്യം തല്ലുമായിരുന്നു. പണത്തിന് ആവശ്യമുണ്ട് എന്നത് സത്യമാണ്. പക്ഷെ അതും എടുത്ത് മടങ്ങി വന്നിരുന്നെങ്കിൽ ​ഗ്രാന്റ് ഫിനാലെ സ്റ്റേജ് ധന്യയ്ക്ക് ലഭിക്കുമായിരുന്നില്ല.' 'ആ പണം സ്വീകരിക്കാതിരുന്നതുകൊണ്ട് പലരുടേയും സ്വപ്നമായ സ്റ്റേജിൽ ധന്യയ്ക്ക് നിൽക്കാൻ സാധിച്ചു. ഞങ്ങൾക്ക് പിആർ വർക്കുണ്ടായിരുന്നില്ല. ഞാനായിരുന്നു ഇവൾക്കുണ്ടായിരുന്ന ഒരേയൊരു പിആർ.' 'എവിക്ടായിപ്പോയ ഒറ്റ മത്സരാർഥിപോലും ധന്യയ്ക്ക് വേണ്ടി അകത്തും സംസാരിച്ചിട്ടില്ല പുറത്തും സംസാരിച്ചിട്ടില്ല. പക്ഷെ ധന്യയ്ക്ക് അഭിമാനിക്കാം അവൾക്ക് കിട്ടിയ വോട്ടുകളെല്ലാം അവൾക്ക് മാത്രം അവകാശപ്പെട്ടതാണെന്ന്.' മറ്റൊരു മത്സരാർഥിയും അതെ കുറിച്ച് അവകാശപ്പെടാൻ ഇല്ല. പത്ത് ലക്ഷം ​രൂപയുടെ മണി ടാസ്ക്ക് നടക്കുമ്പോൾ പലരിും യുട്യൂബിൽ വീഡിയോ ഇട്ടിരുന്നു ധന്യ പണം എടുത്ത് മത്സരത്തിൽ നിന്നും പിന്മാറിയെന്നത്. അങ്ങനെ ചില യുട്യൂബ് ചാനലുകൾ വാർത്തകളും ഫേക്ക് വീഡിയോകളും ഇട്ടതിനാൽ ധന്യയ്ക്ക് ലഭിക്കുന്ന വോട്ടിനേയും അത് ബാധിച്ചു. ധന്യയുടെ പേര് വെച്ച് ഇത്തരം ഫേക്ക് വാർത്തകൾ ഉണ്ടാക്കി പണമുണ്ടാക്കിയ ഒരുപാടുപേരുണ്ട് അവരോടെല്ലാം പുച്ഛം മാത്രമാണുള്ളത്. 'ജാസ്മിന്റെ ഭാഷയിൽ പറഞ്ഞാൽ തെണ്ടിത്തരമാണ് അവർ ചെയ്തത്. ധന്യ നൂറ് ദിവസം തികച്ച് വന്നതിൽ എല്ലാവർക്കും സന്തോഷമാണ്. ധന്യയ്ക്ക് വേണ്ടി വീട്ടിലുണ്ടായിരുന്നവരിൽ ആരും ഒരിക്കൽ പോലും സംസാരിച്ചിട്ടില്ലെന്നും ജോൺ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (8 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (8 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (8 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (8 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (8 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (9 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (10 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (10 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (10 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (10 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (11 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (11 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (12 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (12 hours ago)

Malayali Vartha Recommends