Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

വിസ്താരം പുരോഗമിക്കുന്ന ഒരു കേസില്‍ പ്രതി നിരപരാധിയാണ് എന്ന് പറഞ്ഞത് കോടതിയലക്ഷ്യമായി പരിഗണിക്കാം! ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടി ആലോചിച്ച് പ്രോസിക്യൂഷന്‍... ശ്രീലേഖയ്ക്ക് പണികിട്ടി തുടങ്ങി.. നിയമോപദേശം കിട്ടി! രണ്ടും കൽപ്പിച്ച് അന്വേഷണ സംഘം...

11 JULY 2022 11:54 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം അക്ഷരാർത്ഥത്തിൽ വൻ വിവാദത്തിലേയ്ക്ക് തന്നെയാണ് വഴിയൊരുക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. അതായത് ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുവദിച്ച സമയപരിധി ഈ മാസം 15ന് അവസാനിക്കും. അതിനിടയിലാണ് ഇത്തരമൊരു ആരോപണം ചൂടുപിടിക്കുന്നത്. എന്നാലിപ്പോഴിതാ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടി ആലോചിക്കുകയാണ് പ്രോസിക്യൂഷന്‍. വിസ്താരം പുരോഗമിക്കുന്ന ഒരു കേസില്‍ പ്രതി നിരപരാധിയാണ് എന്ന് പറഞ്ഞത് കോടതിയലക്ഷ്യമായി പരിഗണിക്കാം എന്നാണ് പ്രോസിക്യൂഷന് ലഭിച്ച നിയമോപദേശം എന്നാണ് റിപ്പോര്‍ട്ട്. ശ്രീലേഖയുടെ പരാമര്‍ശം പ്രോസിക്യൂഷന്‍ ഗൗരവമായി കാണുന്നുണ്ട്. ഇതിനെ ഒരു കോടതിയലക്ഷ്യ കേസിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് ഈ ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ആലോചിക്കുന്നത്. പ്രോസിക്യൂഷന് ഇത് സംബന്ധിച്ച നിയമോപദേശം നല്‍കിയിട്ടുണ്ട്. കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകാം. ഇപ്പോള്‍ തന്നെ ഹൈക്കോടതിയുടെ പരിഗണനയിലാണ് കേസുകള്‍ ഉള്ളത്. തുടന്വേഷണം ഈ മാസം 15 നകം അവസാനിപ്പിക്കേണ്ടതുണ്ട്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് ഈ അന്വേഷണം മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി അടക്കം തെറ്റിധരിപ്പിക്കാനുള്ള നീക്കമാണ് നടത്തി കൊണ്ടിരിക്കുന്നത് എന്നാണ് പ്രോസിക്യൂഷന്റെ നിരീക്ഷണം. ഇതിന്റെ ഭാഗമായി പ്രോസിക്യൂഷന് നല്‍കിയ നിയമോപദേശം ശ്രീലേഖയുടെ മൊഴിയെടുക്കണം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതായത് ശ്രീലേഖയുടെ പരമാര്‍ശം വെളിപ്പെടുത്തല്‍ എന്ന് പറയരുത് എന്നാണ് സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകരെല്ലാം പറയുന്നത്. വെളിപ്പെടുത്തല്‍ അല്ല ഇത് അവരുടെ അഭിപ്രായ പ്രകടനം മാത്രമാണ്. അഭിപ്രായ പ്രകടനത്തെ സാധൂകരിക്കുന്ന എന്തെങ്കിലും തെളിവ് അവരുടെ പക്കല്‍ ഉണ്ടെങ്കില്‍ അത് കൊണ്ടുവരട്ടെ എന്നാണ് പ്രോസിക്യൂഷന്‍ അടക്കം പറയുന്നത്. ഇനി അഥവാ തെളിവ് ഹാജരാക്കാനില്ല എങ്കില്‍ അക്കാര്യം കോടതിയെ അറിയിച്ച് മുന്നോട്ട് പോകണം. ഇതാണ് അന്വേഷണ സംഘത്തോട് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീലേഖയെ വെറുതെ വിടാന്‍ പ്രോസിക്യൂഷന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന പരാമര്‍ശങ്ങളാണ് ശ്രീലേഖ നടത്തിയത് എന്നാണ് പ്രോസിക്യൂഷന്‍ വിലയിരുത്തുന്നത്. അതേസമയം ശ്രീലേഖ പറഞ്ഞ കാര്യങ്ങളെല്ലാം പ്രോസിക്യൂഷന്‍ തള്ളുന്നു. ശ്രീലേഖ വീഡിയോയില്‍ പറയുന്നത് മൊബൈല്‍ ഫോണ്‍ പൊലീസുകാര്‍ തന്നെയാണ് ഉള്ളിലേക്ക് കൊണ്ടുവന്നത് എന്നാണ്. അതിന് പ്രോസിക്യൂഷന്‍ അടക്കം കോടതിയില്‍ നേരത്തെ പറഞ്ഞ കാര്യം മൊബൈല്‍ ഫോണ്‍ ഉള്ളിലേക്ക് കൊണ്ടുവന്നത് സഹതടവുകാരനായ വിഷ്ണുവാണ് എന്നാണ്. വിഷ്ണു ചെരുപ്പിനുള്ളില്‍ വെച്ചാണ് മൊബൈല്‍ ഫോണ്‍ അകത്തേക്ക് കടത്തിയത്. മാത്രമല്ല ആ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്ന ചെരിപ്പ് പിന്നീട് കോടതി വളപ്പില്‍ വെച്ച് പാഴ് വസ്തുക്കള്‍ കത്തിച്ച് കളയുന്ന കൂട്ടത്തില്‍ കത്തിച്ച് കളഞ്ഞു എന്ന് സുനില്‍ കുമാര്‍ മൊഴി കൊടുത്തിട്ടുണ്ട്. കത്തെഴുതിയത് സുനില്‍ കുമാറല്ല, വേറൊരാളാണ് എന്നാണ് ശ്രീലേഖ പറയുന്നത്. എന്നാല്‍ സുനില്‍ കുമാര്‍ പറഞ്ഞ് കൊടുക്കുന്നതിന് അനുസരിച്ച് ഒപ്പമുണ്ടായിരുന്ന സഹതടവുകാരന്‍ വിപിന്‍ലാല്‍ കത്തെഴുതുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ട് എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. അത് തങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ശ്രീലേഖ ഒരു ഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചിരുന്ന ഒരാളല്ല. അന്വേഷണ വിവരങ്ങള്‍ അറിയാവുന്ന ഒരാളല്ല. അവര്‍ ജയില്‍ ഡി ജി പി മാത്രമായിരുന്നു. ഈ അവസാനഘട്ടത്തില്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശവുമായി വരുന്നത് എന്ത് കാരണമാണ് എന്ന് പരിശോധിക്കേണ്ടതാണ് എന്നാണ് പ്രോസിക്യൂഷന്റെ ഇപ്പോഴത്തെ നിലപാട്. കഴിഞ്ഞ ദിവസമാണ് ശ്രീലേഖ തന്റെ യൂ ട്യൂബ് ചാനലിലൂടെ ദിലീപ് നിരപരാധിയാണ് എന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (7 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (7 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (7 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (7 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (9 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (9 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (9 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (10 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (11 hours ago)

Malayali Vartha Recommends