Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അന്നുറങ്ങിയത് വെറും 2മണിക്കൂർ മാത്രം! നിർണായക ലിസ്റ്റിൽ അഡ്വ ഉല്ലാസ്, അഡ്വ നിത്യ.. നോ സെല്‍ഫീസ്, നോ ഫോട്ടോസ്... ബോട്ടിമിലെ ചാറ്റുകൾ പുറത്ത്! സായിശങ്കർ പുറത്ത് വിട്ടത് നടുക്കുന്ന രഹസ്യങ്ങൾ!

19 JULY 2022 11:42 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം വീണ്ടും സമയപരിധി നീട്ടി നല്‍കിയിരിക്കുകയാണ് ഹൈക്കോടതി. തുടരന്വേഷണത്തിന്റെ ഭാഗമായുള്ള അനുബന്ധ കുറ്റപത്രം ഈ മാസം 22 നകം സമർപ്പിക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അതായത് ജുലൈ -15 അവസാനിച്ചിരുന്നു. എന്നാല്‍ പുതിയ വിവരങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് മൂന്നാഴ്ചത്തെ കൂടി സമയം തേയി അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹർജി സമർപ്പിക്കുകയായിരുന്നു. ഈ ഹർജി പരിഗണിച്ചാണ് 22 വരെ സമയം അനുവദിച്ചിരിക്കുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ബി ജെ പി നേതാവ് ഉല്ലാസ് ബാബുവും ദിലീപും തമ്മിലുള്ള ചാറ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട് എന്ന് സൈബര്‍ വിദഗ്ധനും വധ ഗൂഢാലോചന കേസിലെ മാപ്പ് സാക്ഷിയുമായ സായ് ശങ്കര്‍ തുറന്ന് പറഞ്ഞിരുന്നു. അഡ്വ. ഉല്ലാസ് ബാബുവുമായിട്ടുള്ള ചാറ്റ് ഡിലീറ്റ് ചെയ്യാന്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

സായ് ശങ്കര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു...

അഡ്വ. ഉല്ലാസ് ബാബുവുമായിട്ടുള്ള ചാറ്റ് ഡിലീറ്റ് ചെയ്യാന്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഞാന്‍ അന്ന് പ്രിപ്പെയര്‍ ചെയ്ത ചെക്ക് ലിസ്റ്റില്‍ ഈ ഒരു പേരുണ്ടായിരുന്നു. ഉല്ലാസ് ബാബുവുമായിട്ടുള്ള ചാറ്റുകളും മീഡിയ ഫയലും കിട്ടാന്‍ പോസിബിളിറ്റി കുറവാണ്. അതിനുള്ളില്‍ നിന്നും മറ്റേതെങ്കിലും നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്തതില്‍ നിന്ന് കിട്ടിയതായിരിക്കും ഈ പുറത്ത് വന്ന ഓഡിയോ. ഉല്ലാസ് ബാബു എന്നല്ല അഡ്വ ഉല്ലാസ് അത്രയെ ഉണ്ടായിരുന്നുള്ളൂ. അത് എനിക്ക് പ്രയറൊറ്ററൈസ് ചെയ്യേണ്ടിയിരുന്ന പേരുകളില്‍ ഒരെണ്ണം ഉല്ലാസിന്റെ ആയിരുന്നു. ചാറ്റ് എന്താണ് എന്ന് ശ്രദ്ധിച്ചിരുന്നില്ല. വാട്‌സാപ്പിലായിരുന്നില്ല. ബോട്ടിമിലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. വാട്‌സാപ്പിലായിരുന്നില്ല, അതുകൊണ്ട് തന്നെ മീഡിയ ഫയല്‍ സേവ് ആയിരുന്നില്ല. വാട്‌സാപ്പ് ഫയലുകളെല്ലാം സേവ് ആയിരുന്നു. മീഡിയ ഫയല്‍ ബോട്ടിമില്‍ നിന്നും ഫോണില്‍ സേവ് ആയിട്ടുണ്ടായിരുന്നില്ല. ചിലപ്പോള്‍ വാട്‌സാപ്പിലും ഉണ്ടായിരിക്കാം. അല്ലെങ്കില്‍ വേറെ ഫോണില്‍ നിന്ന് മിറര്‍ കിട്ടിയിരിക്കാം.

ബോട്ടിമിന്റെ ആല്‍ഗോരിതം വളരെ സേഫാണ്. അത് അന്ന് പറഞ്ഞപോലെ യൂഫ്രഡ് പോലുള്ള സോഫ്റ്റ്‌വെയറിലൊന്നും ഒരിക്കലും വാട്‌സാപ്പിലെ ചാറ്റുകള്‍ റിട്രീവ് ചെയ്ത് എടുക്കാന്‍ പറ്റുന്നത് പോലെ ബോട്ടിമും ടെലഗ്രാമും ഒന്നും ഒരിക്കലും റിട്രീവ് ചെയ്യാനുള്ള കേപബിലിറ്റി ഇല്ല. ഇതിന്റെ മെമ്മറി ലോഗില്‍ നിന്ന് എടുക്കാനുള്ള കേപ്പബിലിറ്റി ഇല്ല. ഉല്ലാസ് ബാബുവിന്റെ ചാറ്റ് സ്‌ക്രീനൊന്നും ഡീറ്റെയ്ല്‍ ആയിട്ട് ഞാന്‍ വായിച്ച് നോക്കിയിട്ടില്ല. പേര് ഇങ്ങനെ അന്നേരം തന്നെ സ്‌ട്രൈക്ക് ചെയ്തിരുന്നു. ന്യൂസ് വന്നപ്പോഴാണ് ഇതാണ് എന്ന് ഓര്‍മ വന്നത്. ചാറ്റിന്റെ കണ്ടന്റ് എന്താണ് എന്ന് എനിക്ക് ഓര്‍മയില്ല. ഒരുപാട് ചെയ്യാനുള്ളത് കൊണ്ട് അതൊന്നും നോക്കിയില്ല. ഉല്ലാസിന്റെ ഓഡിയോ കേട്ടതായി ഓര്‍മയില്ല. ചാറ്റുകള്‍ മേ ബി വായിച്ചിട്ടുണ്ടാകും. അതൊന്നും എനിക്ക് ഓര്‍മയില്ല. അതിന്റെ ചെക്ക് ലിസ്റ്റ് തന്നെ ഏകദേശം അഞ്ച് പേജുണ്ടായിരുന്നു.

അഞ്ച് പേജിന്റെ രണ്ട് സൈഡിലും ഉണ്ടായിരുന്നു. ആകെ രണ്ട് മണിക്കൂറൊക്കെയെ ആ ദിവസങ്ങളില്‍ ഞാന്‍ ഉറങ്ങിയിട്ടുള്ളൂ. അഡ്വ ഉല്ലാസ്, പിന്നെ വേറെ ഒരു വക്കീല്‍ അങ്ങനെ കുറച്ചധികം പേരുകളാണ് എനിക്ക് അവര്‍ പ്രയോററ്റെസ് ചെയ്ത ലിസ്റ്റിലുണ്ടായിരുന്നത്. അഡ്വ ഉല്ലാസ്, അഡ്വ നിത്യ അങ്ങനെയുള്ള പേരുകളാണ്. എന്തായാലും. അതീ മൊബൈലില്‍ ഒരു മഞ്ഞ ളര്‍ സ്റ്റിക്കി നോട്ട് ഒട്ടിച്ചിട്ട് അതിലെഴുതിയിരുന്നതാണ്. അഡ്വ ഉല്ലാസ്, അഡ്വ നിത്യ നോ സെല്‍ഫീസ്, നോ ഫോട്ടോസ് അങ്ങനെ ഒരു സ്റ്റിക്ക് നോട്ട് ഓഫീസില്‍ ഫോണ്‍ വാങ്ങാന്‍ ചെന്നപ്പോള്‍ ഒരു എന്‍വലപ്പ് ഇട്ടിട്ട്, ആ എന്‍വലപ്പിന്റെ മേലെ തന്നെ ഈ സ്റ്റിക്ക് നോട്ട് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (3 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends