Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...


സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...


കണ്ണൂരിൽ വൻ പ്രതിഷേധം: ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ കയ്യേറ്റം; കഴുത്തിന് പരിക്ക്...


കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു..


മോഹൻലാൽ - മുഖ്യമന്ത്രി അഭിമുഖം..സൈബറിടത്തിൽ പോര്... 2011 ൽ ഉമ്മൻചാണ്ടിയുമായി ഇരുവർ എന്ന പേരിൽ തന്നെ മോഹൻലാൽ നടത്തിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്..

പെരിയയിലെ അറസ്‌റ്റു നാടകം സി ബി ഐ അന്വേഷണം തടയിടാൻ; പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

15 MAY 2019 03:05 PM IST
മലയാളി വാര്‍ത്ത

പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃപേഷിന്റെയും, ശരത്ലാലിന്റെയും കൊലപാതക കേസിൽ സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠനെയും പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണനെയും അറസ്റ്റ് ചെയ്തത് സി.ബി.ഐ അന്വേഷണസാധ്യത തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗം. കേസിൽ സി.ബി..ഐ അന്വേഷണമാവശ്യപ്പെട്ട് കൃപേഷിന്റെ പിതാവ് കൃഷ്ണനും ശരത്ലാലിന്റെ പിതാവ് സത്യനാരായണനും ഹൈകോടതിയിൽ സമർപ്പിച്ച ഹരജി തള്ളണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. പ്രദീപ് സമർപ്പിച്ച റിപ്പോർട്ട് മേയ് 24ന് ഹൈകോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണന്റെ പങ്ക് വ്യക്തമാക്കിയിരുന്നില്ല. ‘ഒരു ബാലകൃഷ്ണൻ’ എന്ന് മാത്രമാണ് പറയുന്നത്. പ്രതികൾ കൃത്യത്തിനുശേഷം ഉദുമ ഏരിയയിലെ വെളുത്തോളിയിൽ സംഘടിച്ചപ്പോൾ മണികണ്ഠൻ അവിടെയെത്തിയിരുന്നു എന്ന് റിപ്പോർട്ടിലുണ്ട്. കൊലനടന്ന ഫെബ്രുവരി 17ന് രാത്രിയിൽ തെൻറ പുതിയ വീടിെൻറ പ്രവേശനത്തിന് പാചകക്കാരനെ ക്ഷണിച്ച് മടങ്ങും വഴി വെളുത്തോളിയിൽ യാദൃച്ഛികമായാണ് എത്തിയത് എന്ന മണികണ്ഠെൻറ മൊഴി അംഗീകരിച്ച ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച് 12 പ്രതികളിൽ കേസവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്.

സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട ഹരജി 24ന് ഹൈകോടതി പരിഗണിക്കാനിരിക്കെ സർക്കാർ വാദത്തിന് ബലം നൽകാൻ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് പറയുന്നു. അന്വേഷണ സംഘാംഗങ്ങളെപ്പോലും അറിയിക്കാതെയായിരുന്നു അറസ്റ്റ്. ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ 11 പ്രതികളുടെയും പങ്ക് വ്യക്തമാക്കിയ ക്രൈം ബ്രാഞ്ച് മണികണ്ഠെൻറ പങ്ക് വ്യക്തമാക്കിയിരുന്നില്ല.

കല്യോട്ട് പെരുങ്കളിയാട്ട സംഘാടകസമിതിയിൽ സി.പി.എം പെങ്കടുക്കരുതെന്ന ഒന്നാം പ്രതി പീതാംബരെൻറ ആവശ്യം ഏരിയ കമ്മിറ്റി തള്ളിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് പീതാംബരൻ നൽകിയ രാജി ഏരിയ നേതൃത്വം തള്ളി. ഇൗ കത്ത് പീതാംബരെൻറ വീട്ടിൽനിന്ന് ക്രൈം ബ്രാഞ്ച് കണ്ടെടുത്തിരുന്നു. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ സഹായമുണ്ടാകില്ല എന്ന് ഉറപ്പിച്ചതുകൊണ്ടാണ് പീതാംബരനുൾെപ്പടെ 11 പ്രതികൾ ഉദുമ ഏരിയ കമ്മിറ്റിയിൽ അഭയം തേടിയത്. ഇതുവരെ ചിത്രത്തിലില്ലാതിരുന്ന കാഞ്ഞങ്ങാട് ഏരിയയിലെ പെരിയ ലോക്കൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതും പാർട്ടി നേതൃത്വം നടത്തിയ ആലോചനയുടെ ഭാഗമെന്നാണ് സൂചന. കേസിൽ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, കെ. കുഞ്ഞിരാമൻ എം.എൽ.എ, വി.പി.പി. മുസ്തഫ എന്നിവരെയും ചോദ്യംചെയ്തിരുന്നു.

അതേസമയം പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിൽ സിപിഎം നേതാക്കളുടെ അറസ്റ്റ് സിബിഐ അന്വേഷണം വരുമെന്ന് കണ്ടതോടെയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ സിപിഎം ഉദുമ ഏരിയ സെക്രട്ടറിയേയും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറിയേയും രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ള അറസ്റ്റ് നാടകമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പ് ഉപയോഗിച്ച് അറസ്റ്റ് ചെയ്യുക വഴി അവരെ രക്ഷപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗര്‍ഭിണിയായ ഭാര്യയേയും 3 പെണ്‍മക്കളെയും കഴുത്തറുത്തു കൊലപ്പെടുത്തി പിതാവ്  (1 hour ago)

പ്രതിഛായയുടെ ക്യാരക്ടര്‍ പോസ്റ്ററില്‍ കട്ട വില്ലനിസത്തില്‍ ഷറഫുദ്ദീന്‍  (1 hour ago)

കടലാമ സംരക്ഷണത്തിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി; പ്രതിവര്‍ഷം 2500 കോടി രൂപയുടെ വരുമാനം  (1 hour ago)

മാളിയേക്കല്‍ ജോസഫ് പോളിന്റെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം: ഒത്തുതീര്‍പ്പിനായി സമീപിച്ച ആരോഗ്യ വകുപ്പ് സംഘത്തില്‍ നിന്നും നേരിട്ട ദുരനുഭവം  (1 hour ago)

കാരണക്കാരനെ കയ്യോടെ പൊക്കി പൊലീസ്: ഒടുവില്‍ പരാതിയില്ലെന്ന് വീട്ടുകാര്‍  (1 hour ago)

ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ ആഡംബര ഫ്‌ലാറ്റിലെ ചിത്രങ്ങള്‍ പുറത്ത്  (1 hour ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ അംബാനിയുടെ മുംബൈയിലെ വീട് ഇ.ഡി കണ്ടുകെട്ടി  (2 hours ago)

കയര്‍മേഖലയ്ക്ക് മാത്രമായി 458.14 കോടി രൂപ മാറ്റിവച്ചതായി മന്ത്രി പി.രാജീവ്  (2 hours ago)

ഇന്ത്യ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

മന്ത്രി വീണാജോര്‍ജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്  (3 hours ago)

മോദിയെ പ്രശംസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  (3 hours ago)

മുതിര്‍ന്ന സിപിഐ നേതാവ് ആര്‍ നല്ലകണ്ണ് അന്തരിച്ചു  (4 hours ago)

വാമനപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍  (4 hours ago)

മന്ത്രി വീണാ ജോര്‍ജിന് എംആര്‍ഐ സ്‌കാനിംഗ് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്  (5 hours ago)

റീച്ചിനുവേണ്ടി യുവാവ് കാട്ടിക്കൂട്ടിയത് കണ്ട് പൊലീസ് വീട്ടിലെത്തി: ഇനി താന്‍ നല്ല വീഡിയോ മാത്രമെ ചെയ്യുവെന്നും യുവാവ്  (7 hours ago)

Malayali Vartha Recommends