Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

എന്‍.ഐ.ഐക്ക് കേരള പോലീസിനെ വിശ്വാസമില്ല; സ്വപ്‌ന ബെംഗുളുരുവിലെത്തിയത് പോലീസ് സംരക്ഷണയിലോ ? ട്രപ്പിള്‍ ലോക്ഡൗണ്‍ സ്വപ്‌നക്ക് വേണ്ടിയോ? കേരളം, തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികള്‍ കടന്നതെങ്ങനെ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മതിയാകും സ്വപനയും ബന്ധങ്ങള്‍ വെളിപ്പെടാന്‍

12 JULY 2020 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു

നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് ... ആന്ധ്രാപ്രദേശിലെ അല്ലൂരി ജില്ലയില്‍ ബസ് അപകടത്തില്‍ ഒമ്പതുമരണം.... നിരവധി പേർക്ക് പരുക്ക്

താനൂരില്‍ വോട്ട് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....

പാലക്കാട് - നേമം പീഡന - ഗർഭച്ചിദ്ര കേസ് രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്

സംസ്ഥാനത്ത് കോളിക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേസിലെ പ്രതികളായ സ്വപനയും സന്ദീപും എങ്ങനെ ബെംഗുളുരുവിലെത്തി. ഇന്നലെ രാത്രിയോടെ ഇവരെ പിടിച്ച വാര്‍ത്തകള്‍ ചാനുലുകളില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഡിബീറ്റ് നടക്കുന്ന സമയമായിരുന്നു. അപ്പോള്‍ തന്നെ ഡീബിറ്റില്‍ പങ്കെടുത്ത സി.പി.എം അനുഭാവികളല്ലാത്തവര്‍ എല്ലാം ഈ ചോദ്യം ഉയര്‍ത്തിയിരുന്നു. സര്‍ക്കാരിന്റെയും പോലീസിന്റെയും സഹായമില്ലാതെ ഇവര്‍ക്ക് ബെംഗുളുവില്‍ എത്താന്‍ സാധിക്കില്ലെന്നാണ് അവര്‍ പറയുന്നത്. തലസ്ഥാനത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പോലും ഇവരെ രക്ഷപ്പെടുത്താനായിരുന്നവെന്നാണ് പലരും ആരോപിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണിനെ തുടര്‍ന്ന് തലസ്ഥാനത്തെ മുക്കിലും മൂലയിലും പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിന് പുറമേ ഓരോ ജില്ലാ അതിര്‍ത്തിയിലും ഒരോ സംസ്ഥാന അതിര്‍ത്തിയിലും പരിശോധനയുണ്ട്. ഈ സാഹചര്യത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം തുടങ്ങി മൂന്ന് സംസ്ഥാനങ്ങള്‍ പിന്നിട്ട് അവര്‍ ബെംഗുളുരുവില്‍ എത്തിട്ടുണ്ടെങ്കില്‍ ഉന്നതതല സ്വാധീനം വ്യക്തമാണ്. അത് പോലീസില്‍ നിന്നോ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നോ ആകാമെന്നാണ് നിഗമനം.

കേസ് ഏറ്റെടുത്ത് ഒറ്റദിവസം കൊണ്ട് പ്രതികളെ പിടികൂടി എന്‍.എ.എ മികവ് തെളിയിച്ചു. ഒപ്പം കസ്റ്റംസിനു പിന്നാലെ എന്‍.എ.എയും കേരള പോലീസിനെ വിശ്വസിക്കുന്നില്ല എന്നും വ്യക്തമായി. കൊച്ചിയിലെ കസ്റ്റംസ്, എന്‍.ഐ.എ, തിരുവനന്തപുരത്തെ കസ്റ്റംസ് ആസ്ഥാനം എന്നീ ഓഫിസുകളുടെ സുരക്ഷ സി.ആര്‍.പി.എഫ് ഏറ്റെടുത്തു. പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയും അവരെ കേരളം വിട്ടുപോകാന്‍ സഹായിക്കുകയും ചെയ്തതു കേരള പോലീസ് ആണെന്നു കേന്ദ്രം കരുതുന്നു. അതുകൊണ്ടാണു കേസന്വേഷണത്തിനു കേരള പോലീസിന്റെ സഹായം കസ്റ്റംസ് തേടാതിരുന്നത്. ഇപ്പോള്‍ സി.ആര്‍.പി.എഫിന്റെ സുരക്ഷ തേടാനുള്ള കാരണവും ഇതുതന്നെ.

രണ്ടു ദിവസം മു്മ്പാണ് സന്ദീപും സ്വപ്‌നയും ബെംഗുളുവിയില്‍ എത്തിയതെന്നാണ് വിവരം. റോഡ് മാര്‍ഗം കാറിലാണ് ഇവര്‍ ബെംഗുളുവിലെത്തുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ രൂപത്തില്‍ ചെറിയ മാറ്റമൊക്കെ ഇവര്‍ നടത്തിയിരുന്നു. എന്നിരുന്നാലും മിനിട്ടുകള്‍ ഇടവെട്ട് ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ഇവരുടെ മുഖം അത്ര വേഗം പോലീസുകാര്‍ മാറക്കാന്‍ ഇടയില്ല. എന്നിട്ടും ഇത്രയധികം പരിശോധനകള്‍ മറികടന്ന ഇവര്‍ എങ്ങനെ ഇത്രയും ദൂരം സഞ്ചരിച്ചുവെന്നത് ഇവരുടെ പോലീസ് രാഷ്ട്രീയ സ്വീധിനത്തിന് തെളിവു തന്നെയാണ്. കര്‍ണാടകയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷനും ക്വാറന്റെയിനും നിര്‍ബന്ധമാണ്. എന്നിട്ടും ഇവര്‍ ബെംഗുളുരുവില്‍ എത്തില്‍ ഹോട്ടലില്‍ താമസിച്ചു. ബി.ജെ.പി ്അധികാരത്തിലിരിക്കുന്ന ഈ സംസ്ഥാനത്ത് അവിടെ അവര്‍ക്ക് സഹായത്തിന് ആളുണ്ടായിരുന്നവെന്നതും അന്വേഷണത്തില്‍ കണ്ടെത്തേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ വർദ്ധനവ്....  (8 minutes ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (16 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (24 minutes ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (57 minutes ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (1 hour ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (1 hour ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (1 hour ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (1 hour ago)

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (2 hours ago)

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ  (2 hours ago)

​കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

അഖില്‍ വിശ്വനാഥ് നിര്യാതനായി....  (2 hours ago)

മലയാളി യുവാവിന് വധശിക്ഷ വിധിച്ച് കോടതി  (2 hours ago)

വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കുത്തേറ്റ യുവാവ് മരിച്ചു  (3 hours ago)

Malayali Vartha Recommends