Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത..


ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത..ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികൾ ഭേദിച്ച്, ഏകദേശം 1,000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു കൂറ്റൻ മേഘപാളി...


ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന 'പിങ് ഷുൻ' എന്ന കപ്പൽ..അവസാന നിമിഷം ചൈനയിലേക്ക് തിരിച്ചു.. ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി വന്ന ആ കപ്പലിന് എന്ത് സംഭവിച്ചു..?


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..

എന്‍.ഐ.ഐക്ക് കേരള പോലീസിനെ വിശ്വാസമില്ല; സ്വപ്‌ന ബെംഗുളുരുവിലെത്തിയത് പോലീസ് സംരക്ഷണയിലോ ? ട്രപ്പിള്‍ ലോക്ഡൗണ്‍ സ്വപ്‌നക്ക് വേണ്ടിയോ? കേരളം, തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികള്‍ കടന്നതെങ്ങനെ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മതിയാകും സ്വപനയും ബന്ധങ്ങള്‍ വെളിപ്പെടാന്‍

12 JULY 2020 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത..

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

സംസ്ഥാനത്ത് കോളിക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേസിലെ പ്രതികളായ സ്വപനയും സന്ദീപും എങ്ങനെ ബെംഗുളുരുവിലെത്തി. ഇന്നലെ രാത്രിയോടെ ഇവരെ പിടിച്ച വാര്‍ത്തകള്‍ ചാനുലുകളില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഡിബീറ്റ് നടക്കുന്ന സമയമായിരുന്നു. അപ്പോള്‍ തന്നെ ഡീബിറ്റില്‍ പങ്കെടുത്ത സി.പി.എം അനുഭാവികളല്ലാത്തവര്‍ എല്ലാം ഈ ചോദ്യം ഉയര്‍ത്തിയിരുന്നു. സര്‍ക്കാരിന്റെയും പോലീസിന്റെയും സഹായമില്ലാതെ ഇവര്‍ക്ക് ബെംഗുളുവില്‍ എത്താന്‍ സാധിക്കില്ലെന്നാണ് അവര്‍ പറയുന്നത്. തലസ്ഥാനത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പോലും ഇവരെ രക്ഷപ്പെടുത്താനായിരുന്നവെന്നാണ് പലരും ആരോപിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണിനെ തുടര്‍ന്ന് തലസ്ഥാനത്തെ മുക്കിലും മൂലയിലും പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിന് പുറമേ ഓരോ ജില്ലാ അതിര്‍ത്തിയിലും ഒരോ സംസ്ഥാന അതിര്‍ത്തിയിലും പരിശോധനയുണ്ട്. ഈ സാഹചര്യത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം തുടങ്ങി മൂന്ന് സംസ്ഥാനങ്ങള്‍ പിന്നിട്ട് അവര്‍ ബെംഗുളുരുവില്‍ എത്തിട്ടുണ്ടെങ്കില്‍ ഉന്നതതല സ്വാധീനം വ്യക്തമാണ്. അത് പോലീസില്‍ നിന്നോ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നോ ആകാമെന്നാണ് നിഗമനം.

കേസ് ഏറ്റെടുത്ത് ഒറ്റദിവസം കൊണ്ട് പ്രതികളെ പിടികൂടി എന്‍.എ.എ മികവ് തെളിയിച്ചു. ഒപ്പം കസ്റ്റംസിനു പിന്നാലെ എന്‍.എ.എയും കേരള പോലീസിനെ വിശ്വസിക്കുന്നില്ല എന്നും വ്യക്തമായി. കൊച്ചിയിലെ കസ്റ്റംസ്, എന്‍.ഐ.എ, തിരുവനന്തപുരത്തെ കസ്റ്റംസ് ആസ്ഥാനം എന്നീ ഓഫിസുകളുടെ സുരക്ഷ സി.ആര്‍.പി.എഫ് ഏറ്റെടുത്തു. പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയും അവരെ കേരളം വിട്ടുപോകാന്‍ സഹായിക്കുകയും ചെയ്തതു കേരള പോലീസ് ആണെന്നു കേന്ദ്രം കരുതുന്നു. അതുകൊണ്ടാണു കേസന്വേഷണത്തിനു കേരള പോലീസിന്റെ സഹായം കസ്റ്റംസ് തേടാതിരുന്നത്. ഇപ്പോള്‍ സി.ആര്‍.പി.എഫിന്റെ സുരക്ഷ തേടാനുള്ള കാരണവും ഇതുതന്നെ.

രണ്ടു ദിവസം മു്മ്പാണ് സന്ദീപും സ്വപ്‌നയും ബെംഗുളുവിയില്‍ എത്തിയതെന്നാണ് വിവരം. റോഡ് മാര്‍ഗം കാറിലാണ് ഇവര്‍ ബെംഗുളുവിലെത്തുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ രൂപത്തില്‍ ചെറിയ മാറ്റമൊക്കെ ഇവര്‍ നടത്തിയിരുന്നു. എന്നിരുന്നാലും മിനിട്ടുകള്‍ ഇടവെട്ട് ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ഇവരുടെ മുഖം അത്ര വേഗം പോലീസുകാര്‍ മാറക്കാന്‍ ഇടയില്ല. എന്നിട്ടും ഇത്രയധികം പരിശോധനകള്‍ മറികടന്ന ഇവര്‍ എങ്ങനെ ഇത്രയും ദൂരം സഞ്ചരിച്ചുവെന്നത് ഇവരുടെ പോലീസ് രാഷ്ട്രീയ സ്വീധിനത്തിന് തെളിവു തന്നെയാണ്. കര്‍ണാടകയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷനും ക്വാറന്റെയിനും നിര്‍ബന്ധമാണ്. എന്നിട്ടും ഇവര്‍ ബെംഗുളുരുവില്‍ എത്തില്‍ ഹോട്ടലില്‍ താമസിച്ചു. ബി.ജെ.പി ്അധികാരത്തിലിരിക്കുന്ന ഈ സംസ്ഥാനത്ത് അവിടെ അവര്‍ക്ക് സഹായത്തിന് ആളുണ്ടായിരുന്നവെന്നതും അന്വേഷണത്തില്‍ കണ്ടെത്തേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (4 minutes ago)

! ശക്തമായ മഴയ്ക്ക് സാധ്യത  (12 minutes ago)

സ്ത്രീശക്തികരണ പദ്ധതികൾ അടക്കം സമഗ്ര രൂപരേഖ ഉൾക്കൊള്ളിച്ച് പ്രകടനപത്രിക; കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസിന്റെ പ്രകടനപത്രിക പ്രകാശനം ചെയ്തു  (15 minutes ago)

ഓപ്പറേഷന്‍ ഡി ഹണ്ട്; 1337 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (20 minutes ago)

ചൈനയിലേക്ക് യു ടേൺ എടുത്തതെന്തിന്?  (28 minutes ago)

താടി എടുക്കാതെ സിനിമകളില്‍ അഭിനയിക്കുന്നതിന്റെ കാരണം പറഞ്ഞ് ഹരിശ്രീ അശോകന്‍  (47 minutes ago)

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു  (59 minutes ago)

കയ്യേറ്റ ശ്രമത്തിനിടെ ശശി തരൂരിന്റെ ഗൺമാന് പരുക്കേറ്റു; സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി; പ്രതികളെ പിടികൂടി പോലീസ്  (1 hour ago)

പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്ത ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്  (1 hour ago)

IRAN കായികതാരങ്ങളെ പോലും വെറുതെ വിടാതെ വധശിക്ഷ;  (1 hour ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച  (1 hour ago)

ഗംഭീര വരവേല്‍പ്പാണ് വാഴ 2 ന് ലഭിക്കുന്നത്; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍  (1 hour ago)

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (3 hours ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (3 hours ago)

Malayali Vartha Recommends