Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

വിശ്വസിച്ചത് വലിയ തെറ്റ്... ശിവശങ്കറെ അഴിമതിക്കാരനാക്കിയത് ആരെന്ന ചോദ്യത്തിനുത്തരം നല്‍കി ഇഡി; റെസി ഉണ്ണിയുമായി ശിവശങ്കര്‍ നടത്തിയ ചാറ്റില്‍ പൂര്‍വകാല അഴിമതികള്‍ പുറത്തു വരുന്നു

29 DECEMBER 2020 08:52 AM IST
മലയാളി വാര്‍ത്ത

ശിവശങ്കറെ അഴിമതിക്കാരനാക്കിയത് ആരെന്ന ചോദ്യത്തില്‍ തര്‍ക്കം നടക്കുകയാണ്. അദ്ദേഹം ജന്മനാ അഴിമതിക്കാരനാണെങ്കില്‍ ഇതിനു മുമ്പ് തന്നെ ആരോപണങ്ങളില്‍ അകപ്പെടേണ്ടതായിരുന്നില്ലേ എന്ന് ചോദിക്കുന്നവരും കുറവല്ല.

എന്നാല്‍ അതിനുള്ള മറുപടി ഇപ്പോള്‍ ഇ.ഡിയുടെ കൈയിലുണ്ട്. റെസി ഉണ്ണിയുമായി ശിവശങ്കര്‍ നടത്തിയ ചാറ്റിലാണ് അദ്ദേഹത്തിന്റെ പൂര്‍വകാല അഴിമതികള്‍ പുറത്തു വന്നത്.

ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയായിരിക്കെ ശിവശങ്കര്‍ കോടി കണക്കിന് രൂപയുടെ അഴിമതിയില്‍ ഭാഗമായിരുന്നു എന്ന് ഇ.ഡി. കണ്ടെത്തിയതായി സൂചനയുണ്ട്.

റെസി ഉണ്ണിയെയും അവരുടെ ഭര്‍ത്താവിനെയും ഉപയോഗിച്ച് ശിവശങ്കര്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയായിരിക്കെ അഴിമതിക്ക് നടത്തിയെന്നാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. റെസിയുടെ ഭര്‍ത്താവിനെ അന്ന് ടോട്ടല്‍ എനര്‍ജി സെക്യൂരിറ്റി മിഷന്റെ മേധാവിയായി ശിവശങ്കര്‍ നിയമിച്ചിരുന്നു. അക്കാലത്ത് റെസി ഉണ്ണി അനര്‍ട്ടില്‍ ഉദ്യോഗസ്ഥയായിരുന്നു. ഭര്‍ത്താവ് വി. എസ്. അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ ബോര്‍ഡ് അംഗമായിരുന്നു. ടോട്ടല്‍ എനര്‍ജി സെക്യൂരിറ്റി മിഷനില്‍ 50 കോടിയിലധികം രൂപയുടെ അഴിമതി നടന്നിരുന്നു. അനര്‍ട്ടിനെ മുന്നില്‍ നിര്‍ത്തിയാണ് അഴിമതി നടത്തിയത്. വൈദ്യുതി ലൈനുകളുടെ രൂപരേഖ തയ്യാറാക്കലായിരുന്നു പ്രധാന ജോലി. ഇതിനെ പവര്‍ലൈന്‍ മാപ്പിംഗ് എന്നാണ് വിളിച്ചത്. ചെറുകിട ജല വൈദ്യുത പദ്ധതികളുടെ സാധ്യതാപഠനമായിരുന്നു മറ്റൊന്ന്. ഇതില്‍ കോടികളുടെ പര്‍ച്ചേസാണ് നടന്നത്. അനധികൃത നിയമനങ്ങളും യഥേഷ്ടം നടന്നു. ഇതെല്ലാം ചെയ്തത് റെസിയുടെ ഭര്‍ത്താവാണെന്ന് ആരോപണം ഉയര്‍ന്നെങ്കിലും അത് പൂര്‍ണമായും ശരിയായിരുന്നില്ല. റെസിക്കും ഭര്‍ത്താവിനും പിന്നില്‍ ചരടുവലിച്ചത് ശിവശങ്കരനാണെന്നാണ് റിപ്പോര്‍ട്ട്.

ശിവശങ്കരന്‍ എല്ലാ കാലത്തും സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയാണ് കളിച്ചിട്ടുള്ളത്. ഊര്‍ജവകുപ്പിലെ അഴിമതികള്‍ക്ക് അദ്ദേഹം കൂടെ കൂട്ടിയത് റെസിയെ ആണെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. സ്വപ്നയെയാണ് സ്വര്‍ണ്ണക്കടത്തില്‍ അദ്ദേഹം കരുവാക്കിയത്.എന്നാല്‍ സ്ത്രീകളെല്ലാവരും സദ് ഗുണസമ്പന്നമാരാണെന്ന് ഇ ഡി കരുതുന്നില്ല. ഇവരും അഴിമതിയില്‍ ഭാഗമാണ്. എന്നാല്‍ അഴിമതി സ്ത്രീകളുടെ മാത്രം സൃഷ്ടിയാണെന്ന് ഇ ഡി കരുതുന്നില്ല.

പുതിയ രൂപത്തിലും ഭാവത്തിലുമുള്ള സ്ഥാപനങ്ങളുണ്ടാക്കി അതില്‍ നിന്ന് സാമ്പത്തിക മോഷണം നടത്തുന ശീലമാണ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഉണ്ടായിരുന്നതെന്ന് ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം നടത്തി എളുപ്പം കണ്ടു പിടിക്കാത്ത രീതിയിലാണ് അഴിമതി നടത്തിയിരുന്നത്. എല്ലാം ഹൈക്ലാസ് അഴിമതികളാണെന്ന് ഇ ഡി കരുതുന്നു.

റെസി ഉണ്ണിയെ അനര്‍ട്ടില്‍ നിന്നും ലൈഫ് മിഷനില്‍ ശിവശങ്കര്‍ എത്തിച്ചിരുന്നു. അഴിമതി നടത്താന്‍ കഴിവുള്ളവരെയൊക്കെ ഇത്തരത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നത് ശിവശങ്കറിന്റെ വിനോദമായിരുന്നു. അവര്‍ സ്ത്രീകളാണെങ്കില്‍ അദ്ദേഹത്തിന് സന്തോഷമാവുമായിരുന്നു. കാരണം സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയാല്‍ അഴിമതി എളുപ്പം കണ്ടു പിടിക്കില്ലെന്ന് ശിവശങ്കര്‍ കരുതി.

കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കുപ്പേഴസുമായി ചേര്‍ന്ന് നടത്തുന്ന 80 ലക്ഷത്തിന്റെ കുംഭകോണ വിശദാംശങ്ങള്‍ റെസി ഉണ്ണിയുമായി ശിവശങ്കര്‍ പങ്കു വച്ചത്. സ്വര്‍ണ്ണകടത്തിന്റെ കാര്യങ്ങളും റെസിയുമായി ശിവശങ്കര്‍ പങ്കുവച്ചിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ബിടെക് ബിരുദധാരിയാണ് ആരോപണവിധേയയായ യുവതി. എന്നാല്‍ റെസി ഉണ്ണി ആരാണെന്ന് ശിവശങ്കര്‍ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം ഇ ഡി അത് കണ്ടെത്തി കഴിഞ്ഞു.

ഏതായാലും ശിവശങ്കര്‍ മുമ്പേ അഴിമതിക്കാരനാണെന്ന് വെളിപ്പെടുമ്പോള്‍ രക്ഷപ്പെടുന്നത് മുഖ്യമന്ത്രിയാണ്. ഇത് പിണറായി വിജയന് നല്‍കുന്ന ആശ്വാസം ചെറുതല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (42 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (49 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (58 minutes ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (5 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (6 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends