Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

അത് അഭിനയമയിരുന്നില്ല... അങ്ങനെ തന്നെയാണ് സംഭവിച്ചത് :- പ്രതികരിച്ച് നടി മനീഷ കെ.എസ്...

19 SEPTEMBER 2024 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

അഭിമുഖത്തിനിടെ മോശം ചോദ്യം ചോദിച്ച അവതാരകനെ കണക്കിന് കൊടുത്ത് നടി മനീഷ കെ.എസ് വിറപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിന് ആയിരുന്നു ശക്തമായ ഭാഷയിൽ മനീഷ മറുപടി നൽകിയത്. യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. എന്നാൽ ഇത് മനീഷ കൂടി അറിഞ്ഞ് നടന്ന അഭിനയമാണെന്ന് വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ഇതിന് മറുപടി പറയുകയാണ് നടി. പ്രാങ്കാണ് അഭിനയം ആണെന്ന് പലരും പറയുന്നുണ്ടെന്നും അതിനോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്നും മനീഷ പറയുന്നു. അത് അഭിനയമയിരുന്നില്ല, അങ്ങനെ തന്നെയാണ് അവിടെ സംഭവിച്ചതെന്നും മനീഷ പറഞ്ഞു.

പ്രാങ്കാണ് അഭിനയം ആണെന്ന് പലരും പറയുന്നുണ്ട്. ഞാൻ അതിനോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം വെറുതെ നമ്മൾ പറഞ്ഞ് മെഴുകേണ്ട കാര്യമില്ല. അങ്ങനെയാണെന്ന് വിശ്വസിക്കണമെന്ന് താല്പര്യമുള്ളവർക്ക് അങ്ങനെ വിശ്വസിക്കാം. ഇതിൽ എനിക്ക് ഒന്നിനെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. എന്റെ അടുത്ത് ഓൾറെഡി ആ കുട്ടി പറഞ്ഞിരുന്നു. ആ കുട്ടി എന്നല്ല ഏത് ഇന്റർവ്യൂവിൽ വരുമ്പോഴും നമ്മളോട് പറയും ചേച്ചി വൈറൽ ആവുന്ന എലമെന്റ്‌സ് ഉള്ള ചോദ്യം ചോദിക്കുമെന്ന്. നമ്മൾ എന്തിനാണ് ഇതൊക്കെ ഇടുന്നത് വൈറൽ ആവാനാണ്. അങ്ങനത്തെ ചില ചോദ്യങ്ങൾ ചോദിക്കുമെന്ന് പറഞ്ഞിരുന്നു, മനീഷ പറയുന്നു.

ആ സംഭവത്തിൽ തന്നോട് അവതാരകൻ ഒരുപാട് സോറി പറഞ്ഞിട്ടുണ്ടെന്നും മനീഷ പറഞ്ഞു. അവതാരകന്റെ ഭാഗത്ത് നിന്ന് അങ്ങനൊരു ചോദ്യം താൻ പ്രതീക്ഷിച്ചില്ലെന്നും മനീഷ പറയുന്നു. ഒരു സ്ത്രീയോട് ചോദിക്കാൻ പാടില്ലാത്ത തരത്തിലുള്ള ചോദ്യമാണ് ചോദിച്ചതെന്നും മനീഷ പറഞ്ഞു. ആ സമയത്ത് ഉണ്ടായ ആ ചോദ്യം ആർക്കും ഉൾക്കൊള്ളാൻ പറ്റാത്ത തരത്തിലുള്ള ചോദ്യമായിരുന്നുവെന്നും മനീഷ പറഞ്ഞു.

 

ഇതൊരു അഭിനയമായിരുന്നില്ല, അത് അങ്ങനെ തന്നെയാണ് സംഭവിച്ചത്. പിന്നെ എല്ലാവരും ചോദിച്ചു അവന്റെ ചെപ്പക്കടിക്കമായിരുന്നില്ലേ എന്ന്. പറയാൻ എളുപ്പമാണ് ഈ പറയുന്ന ആളുകൾ തന്നെ ഞാൻ ക്യാമറയ്ക്ക് മുന്നിൽ നിന്ന് അങ്ങനെ ചെയ്തിരുന്നെങ്കിൽ എനിക്ക് എതിരെ ആയെനെ, താരം പറയുന്നു. അവസരത്തിനും നിലനിൽപ്പിനും മുട്ടിയ വാതിലുകൾ തുറന്നുകൊടുത്തിട്ടുണ്ടോ എന്നാണ് അവതാരകൻ ചോദിച്ചത്. നടി മനീഷയോട് ഇത്തരത്തിലുള്ള ചോദ്യം ചോദിച്ചതിന് സോഷ്യൽ മീഡിയയിലും വിമർശനം ഉയർന്നിരുന്നു.

ചുട്ട മറുപടി നൽകിയ മനീഷയ്ക്ക് പ്രേക്ഷകർ കയ്യടിയും നൽകി.'പല പരിപാടിയിലും പങ്കെടുത്ത് നല്ല ബന്ധങ്ങൾ ചേച്ചിക്കുണ്ട്. എന്നിരുന്നാലും കാലഘട്ടത്തിന് അനുസരിച്ച് ചേച്ചിക്ക് സഞ്ചരിക്കാൻ പറ്റാത്തത് കൊണ്ട് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. മുട്ടുന്ന കാലഘട്ടമായത് കൊണ്ട് കണക്ട് ചെയ്ത് ചോദിക്കുകയാണ്, ചേച്ചിയുടെ നിലനിൽപിനും അവസരത്തിനും വേണ്ടി മുട്ടിയ വാതിലുകൾ തുറന്നുകൊടുത്തിട്ടുണ്ടോ?', ഇങ്ങനെയാണ് അവതാരകൻ അഭിമുഖത്തിനിടെ ചോദിച്ചത്. ഈ ചോദ്യത്തിന് നിന്റെ അമ്മയോടും പെങ്ങളോടും പോയി ചോദിക്ക് എന്നായിരുന്നു മനീഷ മറുപടി നൽകിയത്.

 

 

'എന്ത് ഊള ചോദ്യങ്ങളാടോ താൻ ചോദിക്കുന്നത്. മുട്ടുമ്പോൾ തുറക്കുന്നത്, ആണോ എക്സ്പീരിയൻസ്. ഈ അഭിമുഖം എന്ന് പറഞ്ഞ്, ഇവിടെ മാദ്ധ്യമങ്ങൾ കൊണ്ടിരിത്തുമ്പോൾ, എല്ലാവരെയും ഞാൻ പറയുന്നില്ല, നിനക്ക് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് കുറച്ച് കൂടുതലാണ്. വൈറലാവാൻ ആണോ എന്നറിയില്ല. പക്ഷേ, എന്നെപ്പോലുള്ള ആർട്ടിസ്റ്റിന്റെ അടുത്ത് ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല. നിന്റെ വീട്ടിൽ പോയ് അമ്മയോടും പെങ്ങളോടും ചോദിക്കുമോ. അമ്മയും പെങ്ങളും എന്ന് പറഞ്ഞപ്പോൾ നിനക്ക് കൊണ്ടു. അവരാരും സിനിമയിൽ ഇല്ല എന്നൊരു മറ നീ വച്ചു. നിങ്ങൾ ആളും തരവും നോക്കി ചോദ്യങ്ങൾ ചോദിക്കൂ. ഇങ്ങനെ ഒരു ചോദ്യത്തിന് പ്രസക്തി തന്നെ എന്താണ്. അവസരത്തിന് വേണ്ടി വാതിൽ തുറന്നുകൊടുത്തിട്ടുണ്ടോ എന്ന് ഒരു സ്ത്രീയുടെ അടുത്ത് എങ്ങനെ ചോദിക്കാൻ തോന്നി'എന്നായിരുന്നു മനീഷയുടെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (1 hour ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (1 hour ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (1 hour ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (1 hour ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (2 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (2 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (2 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (3 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (3 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (5 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (5 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (5 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (5 hours ago)

Malayali Vartha Recommends