Widgets Magazine
02
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം..പവന് 3,200 രൂപ വ‍ർധിച്ച് 1,26,920 രൂപയായി... ഒരു ​ഗ്രാം സ്വ‍‍ർണത്തിന്റെ ഇന്നത്തെ വിപണിവില 15465 രൂപയാണ്... ദിവസങ്ങൾക്കുള്ളിൽ സ്വർണവില ഒന്നര ലക്ഷം കടക്കുമെന്നുമാണ് പ്രവചനം...


ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്ന മുതിർന്ന അംഗങ്ങളെയെല്ലാം വധിച്ച് ഇസ്രായേൽ.. ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്..


പശ്ചിമേഷ്യ കടുത്ത ആശങ്കയിലാണ്.. ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 2026ല്‍ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകും..


അടുത്ത മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത.. ചൂട് വർധിച്ചു വരുന്ന സാഹചര്യവും..പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം...


മദ്ധ്യപൂര്‍വ്വേഷ്യയിലെ ആകാശം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ അടച്ചു പൂട്ടി.. ബഹറെയ്‌ന്, ഖത്തര്‍, കുവൈറ്റ്, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയിരിക്കുകയാണ്..

ജെയ്‌ഷെ മൊഹമ്മദ് താവളത്തിന്റെ ചിത്രങ്ങളും ഭൂമി ശാസ്ത്ര പരമായ കൃത്യമായ വിവരങ്ങളും ഫീഡ് ചെയ്തതിനു ശേഷം ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ മിറാഷ് 2000 യുദ്ധ വിമാനത്തിലേക്ക് ഗ്വാളിയാറില്‍ വച്ച് ലോഡ് ചെയ്തു; ഒന്നും ബാക്കി വയ്ക്കാതെ ആ 350 എണ്ണത്തിന്റെയും അസ്ഥി പെറുക്കി; ശത്രുകേന്ദ്രം തകര്‍ത്തതിന്റെ ശാസ്ത്രീയ തെളിവുകൾ ഇങ്ങനെ

03 MARCH 2019 01:52 PM IST
മലയാളി വാര്‍ത്ത

More Stories...

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഒരു സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 15 മരണം...

​ഗർഭാശയ ഗള അർബുദം തടയാൻ പെൺകുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിൻറെ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ

ഇറാന് നേരെയുള്ള അമേരിക്ക ഇസ്രയേല്‍ സംയുക്താക്രമണം വന്‍ യുദ്ധത്തിലേക്കെന്ന് ആശങ്ക; സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ

ഇന്ത്യൻ പൗരന്മാർക്ക് നിർദേശം..തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിൽ മിസൈൽ വർഷം, ശക്തമായ സ്ഫോടനങ്ങൾ..ഇറാന്റെ തിരിച്ചടി ദേഹയിലെ യുഎസ് സേനാ ആസ്ഥാനത്തേക്കും..?

ഫെബ്രുവരി 26 ന് പുലര്‍ച്ചെ , ബാലാകോട്ടിലെ ജെയ്‌ഷെ മൊഹമ്മദിന്റെ തീവ്രവാദി പരിശീലന ക്യാമ്പ് ആക്രമിക്കുന്നതിനായി , സ്‌പൈസ് 2000 പ്രിസിഷന്‍ ഗൈഡഡ് ബോംബുകളുടെ കമ്പ്യൂട്ടര്‍ മെമ്മറിയിലേയ്ക്ക്, ജെയ്‌ഷെ മൊഹമ്മദ് താവളത്തിന്റെ ചിത്രങ്ങളും ഭൂമി ശാസ്ത്ര പരമായ കൃത്യമായ വിവരങ്ങളും ഫീഡ് ചെയ്തതിനു ശേഷമാണ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ മിറാഷ് 2000 യുദ്ധ വിമാനത്തിലേക്ക് ഗ്വാളിയാറില്‍ വച്ച് ലോഡ് ചെയ്തത്. അത് കൊണ്ട് തന്നെ , 'ക്ലിയര്‍ ടു ലോഞ്ച് വെപ്പണ്‍ ' ( ആയുധം പ്രയോഗിയ്ക്കാന്‍ സൗകര്യപ്രദമായ സമയം) എന്ന സന്ദേശം മിറാജ് 2000 വിമാനത്തിന്റെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ( ആക്രമണം നടത്തേണ്ട ആംഗിളും വിമാനം അപ്പോള്‍ പറക്കുന്ന ഉയരവും എല്ലാം പരിഗണിച്ചതിനു ശേഷം ) , നിയന്ത്രണ രേഖയ്ക്ക് അപ്പുറമുള്ള പാക് അധിനിവേശ കശ്മീരിന്റെ ആകാശത്തില്‍ ഏകദേശം 2 മുതല്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്ന വിമാനത്തില്‍ നിന്നും വര്‍ഷിയ്ക്കുന്ന 1000 കിലോഗ്രാമിന്റെ ആ ബോംബുകള്‍ ലക്ഷ്യം തെറ്റാനുള്ള യാതൊരു സാധ്യതയും ഇല്ലായിരുന്നു.

സ്‌പൈസ് 2000 ബോംബുകള്‍ ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ് ശ്രേണിയില്‍ പെടുന്നവയാണ് . (ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ് ശ്രേണിയില്‍ പെടുന്ന ആയുധങ്ങള്‍ ലോഞ്ച് ചെയ്തു കഴിഞ്ഞാല്‍ അതിന്റെ നാവിഗേഷന്‍ സീക്കര്‍ സംവിധാനം ഉപയോഗപ്പെടുത്തി ഓട്ടോമാറ്റിക്കായി ലക്ഷ്യം കണ്ടെത്താന്‍ കഴിവുള്ളവയാണ് .) ജെയ്‌ഷെ താവളത്തിന്റെ 50 നും 60 നും കിലോമീറ്റര്‍ ചുറ്റളവിലുള്ള നാലോ ആറോ ലക്ഷ്യ സ്ഥാനങ്ങളെയാണ് ആക്രമണത്തിനുപയോഗിച്ച സ്‌പൈസ് 2000 ബോംബുകളില്‍ ലക്ഷ്യമായി രേഖപ്പെടുത്തിയിരുന്നത് . ലക്ഷ്യം തെറ്റുന്നതിനുള്ള ,'എറര്‍ മാര്‍ജിന്‍ ' 3 മീറ്ററിലും കുറവായിരുന്നു എന്ന് ഒരു പ്രതിരോധ വക്താവ് ശനിയാഴ്ച പറഞ്ഞു . ഉയര്‍ന്ന റെസൊല്യൂഷനുള്ള സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാറില്‍, മൗണ്ട് ചെയ്തിട്ടുള്ള 'ക്ലാസിഫൈഡ് പ്ലാറ്റ് ഫോമുകള്‍ ' എന്നറിയപ്പെടുന്ന ഉപകരണങ്ങളിലും ആക്രമണത്തില്‍ പങ്കെടുത്ത സുഖോയ് 30 എം കെ ഐ യുദ്ധവിമാനങ്ങളിലും പതിഞ്ഞ , 'ആക്രമണത്തിന് മുന്‍പും പിന്‍പും ഉള്ള ചിത്രങ്ങള്‍ ' തങ്ങള്‍ ഉദ്ദേശിച്ച ടാര്‍ഗെറ്റുകള്‍ കൃത്യതയോടെ തകര്‍ക്കപെട്ടിട്ടുണ്ട് എന്ന് കാണിയ്ക്കുന്നുണ്ടെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു .
ആക്രമണത്തിന് ശേഷം താഴെ എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കുന്നത് പ്രായോഗികമല്ലെങ്കിലും സ്‌പൈസ്2000 ബോംബിലുള്ള 'ഡിജിറ്റല്‍ സീന്‍ മാച്ചിംഗ് ഏരിയ കോറിലേറ്റര്‍സ്'ല്‍ നേരത്ത ഫീഡ് ചെയ്തു കൊടുത്തിട്ടുള്ള കെട്ടിടങ്ങളുടെ, മേല്‍ക്കൂരകള്‍ തുളച്ചു കയറി ദൃശ്യങ്ങള്‍ കാട്ടി തരുവാന്‍ കഴിവുള്ളവയാണ് . അതിനെ അടിസ്ഥാനമാക്കുകയാണെങ്കില്‍ പ്രസ്തുത കെട്ടിടങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരും ബോംബിങ്ങില്‍ കൊല്ലപ്പെട്ടിട്ടുണ്ടാവും എന്ന് ഉറപ്പിയ്ക്കാമെന്ന് അദ്ദേഹം പറയുന്നു .

ഇതിനിടെ ഐ എ എഫ് ഒരു 'ചതിപ്പണി ' കൂടി ഒരുക്കിയിരുന്നുവെന്നത് കൗതുക കാര്യമാണ് . പാകിസ്ഥാനില്‍ വ്യോമ നിരീക്ഷണം നടത്തിയിരുന്ന വിമാനങ്ങളുടെ ശ്രദ്ധ തിരിച്ച് അവയെ അവിടെ നിന്നും നീക്കുവാനായി, ബാലാകോട്ടില്‍ ആക്രമണത്തിനുള്ള സംഘം അങ്ങോട്ടേയ്ക്ക് പറക്കുമ്പോള്‍ തന്നെ , പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹവല്‍പൂരിലുള്ള ജെയ്‌ഷെ യുടെ മുഖ്യ ആസ്ഥാനത്തെ ലക്ഷ്യമാക്കി ഒരു സംഘം ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ പറന്നിരുന്നു .ആക്രമണത്തിനായി ഗ്വാളിയര്‍ , ആഗ്ര, ബറേലി എന്നിവിടങ്ങളില്‍ നിന്നും ഒരുക്കിയിരുന്ന മിറാഷ്് 2000 വിമാനങ്ങള്‍, സുഖോയ് 30 എം കെ ഐ വിമാനങ്ങള്‍ , ഐ എല്‍ 78 മിഡ് എയര്‍ റീ ഫ്യൂവലേഴ്‌സ് , എയര്‍ ബോണ്‍ വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം എയര്‍ ക്രാഫ്റ്റുകള്‍ , എന്നിവയെ കൂടാതുള്ളവയായിരുന്നു ഇവ. ആക്രമണത്തിന്റെ ആകസ്മികത്വം നിലനിര്‍ത്താനായി ആ സംഘം പറന്നതാകട്ടെ, നിയന്ത്രണരേഖയിലൂടെ മുസാഫറാബാദ് ചുറ്റിയാണ്.

നമ്മുടെ പഞ്ചാബില്‍ നിന്നും പറന്നുയര്‍ന്ന ആ 'സംഘത്തെ ' പാക്കിസ്ഥാന്‍ കാണുകയും അതിനെതിരെ പ്രതിരോധത്തിനാവശ്യമായ നീക്കങ്ങള്‍ നടത്തുകയും ചെയ്തു. ഇന്ത്യയുടെ സുഖോയ് 30 എം കെ ഐ വിമാനങ്ങളായിരുന്നു ഈ ' സംഘത്തില്‍' ഉണ്ടായിരുന്നത് എന്ന് മറ്റൊരു പ്രതിരോധ വക്താവ് അറിയിച്ചു.

അതുകൊണ്ട് തന്നെ യഥാര്‍ത്ഥ ആക്രമണ ലക്ഷ്യമായിരുന്ന ബാലകോട്ടിനടുത്തെങ്ങും ഒരു പാക് വിമാനം പോലും ഉണ്ടായിരുന്നില്ല. ഒരെണ്ണം ഉണ്ടായിരുന്നതാകട്ടെ ഒരു 150 കിലോമീറ്റര്‍ അകലെ ആയിരുന്നു .തന്മൂലം, ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ ദൗത്യം പൂര്‍ത്തിയാക്കേണ്ട ധൃതിയില്‍ പെട്ടെന്ന് വന്നു ബോംബ് വര്‍ഷിച്ചു മടങ്ങിയതിനാല്‍ ഒരു ടാര്‍ഗെറ്റും അവര്‍ക്ക് തകര്‍ക്കാന്‍ കഴിഞ്ഞില്ല എന്ന പാകിസ്ഥാന്റെ അവകാശ വാദം , ഫെബ്രുവരി 27നു ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചു കടക്കുന്നതിന് അവര്‍ എഫ് 16 വിമാനം ഉപയോഗിച്ചില്ല എന്ന് പറയുന്നത് പോലൊരു നുണയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

നിയന്ത്രണ രേഖയ്ക്കപ്പുറം പാക് അധിനിവേശ കാശ്മീരില്‍ കയറി ഇന്ത്യ നടത്തിയ വ്യോമാക്രമണം ഇത് വരെ ഇന്ത്യ പുലര്‍ത്തി വന്നിരുന്ന നയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ് കാണിയ്ക്കുന്നത്. നിയന്ത്രണ രേഖ കടക്കാതെയുള്ള തിരിച്ചടിയാണ് നല്‍കേണ്ടത് എന്ന് 1999ലെ കാര്‍ഗില്‍ യുദ്ധകാലത്തിലെ പോലെ ഇന്ത്യന്‍ വ്യോമസേനയോട് നിര്‍ദേശിച്ചിരുന്നെങ്കില്‍ , ആക്രമണത്തിന് ഉപയോഗിയ്ക്കുമായിരുന്ന ആയുധങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു എന്നും സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തെ വിഭവങ്ങളെ കൈപ്പിടിയില്ലാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ്‌ തങ്ങള്‍ക്ക്‌ വഴങ്ങാത്ത രാജ്യങ്ങളെ തകര്‍ക്കുന്ന നയം സ്വീകരിക്കുന്നത്‌; ഗാസയിലും ഉക്രൈനിലും ചോരപ്പുഴ ഒഴുക്കുന്നതിന്‌ കാരണമായി തീര്‍ന്നത്‌  (6 hours ago)

സർക്കാർ ആറ്റുകാൽ പൊങ്കാലയ്ക്കും നഗരവാസികൾക്കും കുടിവെള്ളം മുട്ടിക്കുന്നു; കുടം തലയിൽ കമഴ്ത്തി കുത്തി ഇരിപ്പ് സമരം നടത്തി ബിജെപി  (6 hours ago)

ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, ജീവനോപാധികൾ ഇല്ലാതായവർ, ശാരീരികമായ അവശതകൾ ഉണ്ടായവർ, അങ്ങനെ യാതന അനുഭവിക്കുന്ന സഹോദരങ്ങളെയാണ് ആ ദുരന്തം ബാക്കിവെച്ചത്; സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, പാരസ്പര്യത്തി  (6 hours ago)

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്ന 178 പേർക്ക് ടൗൺഷിപ്പ് പദ്ധതിയിലെ ആദ്യഘട്ടത്തിൽ വീടുകൾ കൈമാറി; 5 ഏക്കർ ഭൂമിക്കുള്ള പട്ടയവും മുഖ്യമന്ത്രി വിതരണം ചെയ്തു  (6 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് വർണ്ണകൂടാരം; സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പ  (7 hours ago)

മധ്യസ്ഥ രാജ്യമായ ഒമാനിൽ ആക്രമണം; പ്രവാസിക്ക് പരിക്കേറ്റു; ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയും ആക്രമണം  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിനെ കണ്ടാൽ സംസാരിച്ച് കൂടാ എന്നുണ്ടോ ? ഞാൻ രാഹുലിനെ കണ്ടാലും സംസാരിക്കും; രാഹുല്‍ - വി കെ ശ്രീകണ്ഠന്‍ എംപി കൂടിക്കാഴ്ച; നടുക്കുന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

സ്വ‍‍ർണവില; രണ്ടുലക്ഷം കടക്കുമോ?  (11 hours ago)

IRANതുടച്ചുനീക്കിയത് ഇറാന്റെ ഏഴ് ബുദ്ധികേന്ദ്രങ്ങളെ;  (11 hours ago)

ബാബ വംഗ പ്രവചിച്ചത്  (11 hours ago)

ഉച്ചതിരിഞ്ഞ് ഇടിമിന്നലും കാറ്റും.  (12 hours ago)

IRAN മേഖലയിൽ യുദ്ധം..  (12 hours ago)

ആറ്റുകാൽ പൊങ്കാല.... തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് മൂന്നുവരെ വാഹന പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കപ്പെടും  (12 hours ago)

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ നാളെ...  (12 hours ago)

ബേബി വെറും ബേബി അല്ലെന്ന് തെളിയിക്കും  (12 hours ago)

Malayali Vartha Recommends