Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

ബാബരി - അയോധ്യകേസ് ; മധ്യസ്ഥ സംഘത്തിൽ ആരൊക്കെ വേണമെന്ന് നിർദ്ദേശിക്കാൻ കക്ഷികൾക്ക് ഇന്ന് വൈകുന്നേരം വരെ സമയം

06 MARCH 2019 02:33 PM IST
മലയാളി വാര്‍ത്ത

More Stories...

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ

ബാബരി ഭൂമി തർക്കം ഇടനിലക്കാരിലൂടെ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിടാനൊരുങ്ങി സുപ്രീംകോടതി. വിധി പറയുന്നത് മാറ്റി. മധ്യസ്ഥ സംഘത്തിൽ ആരൊക്കെയാണ് വേണ്ടതെന്ന് നിർദ്ദേശിക്കാനായി നിർദ്ദേശിക്കാൻ കക്ഷികൾക്ക് ഇന്ന് വൈകുന്നേരം വരെ സമയം അനുവദിച്ചു.

ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് വിധി പറയേണ്ടതുണ്ടെന്നും കോടതി അറിയിച്ചു. എന്നാല്‍ മധ്യസ്ഥതയെ ഹിന്ദു സംഘടനകള്‍ ശക്തമായി എതിര്‍ത്തപ്പോള്‍ മുസ്ലീം സംഘടനകള്‍ അനുകൂലിച്ചു.

അതേസമയം, തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരും രാം ലല്ല വിരാജ്മാനും മധ്യസ്ഥ ശ്രമത്തെ നിരുത്സാഹപ്പെടുത്തി. രാമന്റെ ജന്മ സ്ഥലത്തിൽ വിട്ടു വീഴ്ച സാധ്യമല്ല. മുസ്‍ലിംകൾക്ക് തർക്കഭൂമിക്ക് പുറത്ത് പള്ളി പണിയാം. ഇതിന് പൊതു ജനങ്ങളിൽ നിന്ന് പണം സമാഹരിച്ചു നൽകാം എന്ന് ഹിന്ദു പക്ഷ കക്ഷി രാംലല്ല വാദിച്ചു.

ഉത്തരവിന് മുമ്പ് മധ്യസ്ഥതയെപ്പറ്റി പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി നോട്ടീസ് ഇറക്കണമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ആവശ്യം. എന്നാൽ മദ്ധ്യസ്ഥതയെ അനുകൂലിച്ച മുസ്‍ലിം കക്ഷികൾ എല്ലാ കക്ഷികളുടെയും സമ്മതം ആവശ്യമില്ലെന്ന നിലപാടെടുത്തു.

പൊതുജനങ്ങൾക്ക് നോട്ടീസ് നൽകാൻ വിസമ്മതിച്ച കോടതി മധ്യസ്ഥ ശ്രമം സംബന്ധിച്ചു ഉത്തരവ് ഇറക്കുമെന്ന് വ്യക്തമാക്കി. ബാബർ ചെയ്ത കാര്യങ്ങളിൽ കോടതിക്ക് നിയന്ത്രണം ഇല്ല. ചരിത്രത്തെ ആർക്കും റദ്ധാക്കാൻ കഴിയില്ല. തർക്കം എങ്ങനെ പരിഹരിക്കാം എന്നത് മാത്രമാണ് കോടതി നോക്കുന്നതെന്ന് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.

ഇത് ഏറെ വൈകാരികമായ വിഷയമാണെന്ന് മധ്യസ്ഥതാ ചര്‍ച്ചകള്‍ ഫലം കാണില്ലെന്നും യു.പി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കോടതി വിധി പറയുകയാണ് വേണ്ടെതെന്നാണ് യു.പിയുടെ നിലപാട്. തര്‍ക്കഭൂമിയില്‍ നിന്നും മാറ്റി മുസ്ലീം പള്ളി മറ്റൊരിടത്ത് നിര്‍മ്മിക്കുന്നതിന് ഫണ്ട് നല്‍കാമെന്ന് രാം ലല്ല വിരാജ്മാന്‍ അറിയിച്ചൂ.

എന്നാല്‍ കോടതി നിരീക്ഷണത്തിലുള്ള മധ്യസ്ഥ ചര്‍ച്ചകളിലൂടെ 'സുഖപ്പെടുത്താമെന്ന' പ്രതീക്ഷയാണ് സുപ്രീം കോടതി മുന്നോട്ടുവച്ചത്.കോടതിയുടെ മേൽനോട്ടത്തിൽ മധ്യസ്ഥ ശ്രമം നടത്തി, തീരുമാനം കോടതി അംഗീകരിച്ചാൽ അത് എല്ലാ കക്ഷികൾക്കും ബാധമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, മധ്യസ്ഥതയ്ക്കുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കണമെന്നും ഏതു ഒത്തുതീര്‍പ്പിനും തയ്യാറാണെന്നും മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ രാജീവ് ധവാന്‍ അറിയിച്ചു.

മധ്യസ്ഥത സംബന്ധിച്ച് ഒരു തീരുമാനത്തില്‍ എത്താതെ എങ്ങനെ തീരുമാനിക്കാന്‍ കഴിയുമെന്ന് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചു. ഒത്തുതീര്‍പ്പിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. മധ്യസ്ഥത ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമോ എന്ന് ജസ്റ്റീസ് എസ്.എ ബോദ്‌ബെയും ആരാഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിക്കിലും തിരക്കിലുംപെട്ട്‌ നിരവധി പേർക്ക് പരുക്ക്  (25 minutes ago)

അവസരം നൽകണമെന്ന് കോടതി  (39 minutes ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (54 minutes ago)

തീര്‍ഥാടകരുടെ എണ്ണം ആറര ലക്ഷം ...  (1 hour ago)

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി  (1 hour ago)

ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (12 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (12 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (12 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (12 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (12 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (13 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (13 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (13 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (13 hours ago)

Malayali Vartha Recommends