ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികരുടെ മൃതദേഹങ്ങൾ കാർഡ്ബോർഡ് പെട്ടിയിൽ

സൈനികരുടെ മൃതദേഹങ്ങൾ കാർഡ്ബോർഡ് പെട്ടിയിൽ. കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികരുടെ മൃതദേഹങ്ങളാണ് കാർഡ്ബോർഡ് പെട്ടിയിലാക്കി സൈനിക കേന്ദ്രങ്ങളിൽ എത്തിച്ചത്. സൈനികരുടെ മൃതദേഹം കാര്‍ഡ്ബോര്‍ഡ് പെട്ടികളിലാക്കി സൈനിക കേന്ദ്രങ്ങളിലേക്കയക്കുന്ന ചിത്രങ്ങള്‍ പുറത്തായതോടെയാണ് സംഭവം വിവാദമായിരുന്നു.
അതേസമയം മൃതദേഹങ്ങൾ എത്തിക്കാൻ മതിയായ സംവിധാനങ്ങൾ ലഭിക്കാത്തിനെ തുടർന്നാണ് കാർഡ്ബോർഡ് പെട്ടികൾ ഉപയോഗിച്ചത് എന്നാണ് സൈനികർ നൽകുന്ന വിശദീകരണം. വെള്ളിയാഴ്ച അരുണാചൽപ്രദേശിലെ തവാങ്ങിന് സമീപം വ്യോമസേനയുടെ എംഐ17 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഏഴ് സൈനികർ മരിച്ചു. സൈനികരുടെ മൃതദേഹങ്ങൾ കാർഡ്ബോർഡ് പെട്ടിയിൽ. കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികരുടെ മൃതദേഹങ്ങളാണ് കാർഡ്ബോർഡ് പെട്ടിയിലാക്കി സൈനിക കേന്ദ്രങ്ങളിൽ എത്തിച്ചത്.
സൈനികരുടെ മൃതദേഹം കാര്‍ഡ്ബോര്‍ഡ് പെട്ടികളിലാക്കി സൈനിക കേന്ദ്രങ്ങളിലേക്കയക്കുന്ന ചിത്രങ്ങള്‍ പുറത്തായതോടെയാണ് സംഭവം വിവാദമായിരുന്നു. അതേസമയം മൃതദേഹങ്ങൾ എത്തിക്കാൻ മതിയായ സംവിധാനങ്ങൾ ലഭിക്കാത്തിനെ തുടർന്നാണ് കാർഡ്ബോർഡ് പെട്ടികൾ ഉപയോഗിച്ചത് എന്നാണ് സൈനികർ നൽകുന്ന വിശദീകരണം.

വെള്ളിയാഴ്ച അരുണാചൽപ്രദേശിലെ തവാങ്ങിന് സമീപം വ്യോമസേനയുടെ എംഐ17 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഏഴ് സൈനികർ മരിച്ചു.
https://www.facebook.com/Malayalivartha


























