Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

രാഷ്ട്രീയമോ, വിഭാഗീയമോ ആയ ആവശ്യങ്ങൾക്കായി വാർഷിക ഹജ്ജ് തീർത്ഥാടനം ദുരുപയോഗം ചെയ്യരുതെന്ന് സൗദി അറേബ്യയുടെ മുന്നറിയിപ്പ്...

31 AUGUST 2024 04:17 PM IST
മലയാളി വാര്‍ത്ത

More Stories...

ലുലു ജീവനക്കാർക്ക് ശമ്പളം ഇല്ല..പറഞ്ഞവന്റെ വാ അടപ്പിച്ച് യൂസഫലി..! 6 ദിവസം അവധി പ്രവാസികൾ പുറത്തിറങ്ങരുത്

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ

കുവൈറ്റിൽ നിന്ന് ഇന്ത്യൻ പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ യാത്ര സൗകര്യം ഒരുക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം - സുപ്രിയ സുലെ എം.പി

സങ്കടക്കാഴ്ചയായി... സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു

രാഷ്ട്രീയമോ, വിഭാഗീയമോ ആയ ആവശ്യങ്ങൾക്കായി വാർഷിക ഹജ്ജ് തീർത്ഥാടനം ദുരുപയോഗം ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. "പൊതു സുരക്ഷയും ക്രമസമാധാനവും തകർക്കുന്ന പ്രവൃത്തികൾ ലക്‌ഷ്യം വച്ച് ആരെയും രാജ്യത്തേക്ക് കൊണ്ടുവരരുതെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങൾ അനുസരിച്ച്, തീർഥാടകർക്ക് നിരോധിത വസ്തുക്കളായ ചിത്രങ്ങൾ, പുസ്തകങ്ങൾ, പതാകകൾ, മുദ്രാവാക്യങ്ങൾ, രാഷ്ട്രീയ പ്രസിദ്ധീകരണങ്ങൾ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ സൗദി അറേബ്യയിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് സൗദി ഗസറ്റിൽ പറയുന്നു. .

വിദേശ രാജ്യങ്ങളുടെ ഹജ്ജ് തീര്‍ഥാടക കാര്യങ്ങളുടെ ഓഫീസുകളുടെ പ്രവര്‍ത്തന ചട്ടങ്ങളുടെ ഭാഗമാണ് ഈ നിര്‍ദ്ദേശം. ഈ ഓഫീസുകളുടെ അംഗീകാരത്തിന് ആവശ്യമായ നിബന്ധനകളും വ്യവസ്ഥകളും മന്ത്രാലയം മുന്നോട്ടു വച്ചിട്ടുണ്ട്. അവയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിരീക്ഷണ സംവിധാനം ഒരുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ ചട്ടങ്ങള്‍ അനുസരിച്ച്, ലൈസന്‍സുള്ള ഓഫീസുകള്‍ അതത് രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ തീര്‍ഥാടകരുടെയും പൂര്‍ണ ഉത്തരവാദിത്തം വഹിക്കണം.

ഓഫീസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ മന്ത്രാലയം തീരുമാനിക്കും. തീര്‍ഥാടകര്‍ രാജ്യത്തേക്ക് എത്തുന്നതിന് മുമ്പ് ഇലക്ട്രോണിക് രീതിയിൽ അവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താനും ഏതെങ്കിലും തരത്തിലുള്ള ചിത്രങ്ങള്‍, പുസ്തകങ്ങള്‍, പതാകകള്‍, മുദ്രാവാക്യങ്ങള്‍, രാഷ്ട്രീയ പ്രസിദ്ധീകരണങ്ങള്‍ എന്നിവ കൊണ്ടുവരുന്നത് തടയാനും ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

രാജ്യത്തിന്‍റെ പൊതു ക്രമസമാധാനം, പൊതു സുരക്ഷ, പൊതുജനാരോഗ്യം എന്നിവയെ അപകടപ്പെടുത്തുന്ന ഏതെങ്കിലും പ്രവർത്തനങ്ങളിലോ ഒത്തുചേരലുകളിലോ തങ്ങളുടെ തീര്‍ത്ഥാടകര്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ ഓഫീസുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. രാജ്യത്ത് അംഗീകൃതമായ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെയല്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ആരെയും അനുവദിക്കരുത്. രാഷ്ട്രീയമോ വിഭാഗീയമോ ആയ ആവശ്യങ്ങള്‍ക്കായി ഹജ്ജിനെ ചൂഷണം ചെയ്യുന്നത് തടയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ തീര്‍ഥാടകരും രാജ്യം വിട്ടുവെന്ന് ഉറപ്പാക്കിയതിന് ശേഷമല്ലാതെ ഹജ്ജ് കാര്യ ഓഫീസുകൾ അടച്ചുപൂട്ടരുത്.

 

 

ഹജ്ജ് കാര്യ ഓഫീസോ അതിലെ ഏതെങ്കിലും ജീവനക്കാരോ ഈ നിയന്ത്രണങ്ങളോ മറ്റ് ഏതെങ്കിലും നിര്‍ദ്ദേശങ്ങളോ ലംഘിക്കുകയാണെങ്കില്‍, അത്തരം ഒരു സാഹചര്യത്തില്‍ ഓഫീസ് മേധാവി ഉൾപ്പെടെയുള്ളവരെ നാടുകടത്താന്‍ ശുപാര്‍ശ ചെയ്യുമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

 

 

സേവനം നല്‍കുന്നതിൽ അപാകതകള്‍ ഉണ്ടായാൽ അത് പരിഹരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഓഫീസിന്റെ ഭാഗത്ത് നിന്ന് നിര്‍ബന്ധമായും ഉണ്ടാവണം. പോരായ്മ പരിഹരിക്കാന്‍ ഓഫീസ് വിസമ്മതിക്കുന്ന സാഹചര്യത്തില്‍ ഉചിതമെന്ന് തോന്നുന്ന ആരെയെങ്കിലും മന്ത്രാലയം ചുമതലപ്പെടുത്തുകയും അതിന്റെ ചെലവ് വീഴ്ച വരുത്തിയ ഓഫീസിൽ നിന്ന് ഈടാക്കുകയും ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (23 minutes ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (41 minutes ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (52 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (1 hour ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (1 hour ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (2 hours ago)

സംഭവം തൃശ്ശൂരിൽ  (2 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ആഡംബരം തുളമ്പുന്ന ജീവിതം  (2 hours ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (2 hours ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (2 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (4 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (4 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (4 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (5 hours ago)

Malayali Vartha Recommends