Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

തീവ്രവാദികള്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നവര്‍ ഇന്ത്യയെ ഉപദേശിക്കണ്ട; പാകിസ്ഥാനെയും തുര്‍ക്കിയെയും പൊളിച്ചടുക്കി ഇന്ത്യ; ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയില്‍ ഇന്ത്യ കൈയടി നേടി; കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് വീണ്ടും വ്യക്തമാക്കി

17 SEPTEMBER 2020 05:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

ഐക്യരാഷ്ട്ര സഭയില്‍ പാക്കിസ്ഥാന്റെയും തുര്‍ക്കിയുടെയും വാദങ്ങളെ പൊളിച്ചടുക്കി ഇന്ത്യന്‍ സ്ഥിരം വക്താവ്. ജനീവ ആസ്ഥാനമായുള്ള സമിതിയില്‍ വച്ച് കശ്മീര്‍ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയില്‍ പാകിസ്ഥാന്‍, തുര്‍ക്കി, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യ ആഞ്ഞടിച്ചത്. മനുഷ്യാവകാശ കൗണ്‍സിലിന്റെ 46-ാമത് സെഷനില്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍, തുര്‍ക്കി, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ എന്നിവരെ അതി നിശിതമായാണ് വിമര്‍ശിച്ചത്.

ജനീവയിലെ പെര്‍മനന്റ് മിഷന്‍ ഓഫ് ഇന്ത്യയുടെ പ്രഥമ സെക്രട്ടറി പവന്‍ ബാദെ പാകിസ്ഥാനെ കുറിച്ച് ഇങ്ങനെ പറഞ്ഞു, 'വംശീയവും മതപരവുമായി ന്യൂനപക്ഷങ്ങളെ നിരന്തരം ഉപദ്രവിക്കുന്ന ഒരു രാജ്യത്ത് നിന്ന് മനുഷ്യാവകാശങ്ങളെക്കുറിച്ച് അനാവശ്യമായ ഒരു പ്രഭാഷണം ഇന്ത്യക്ക് ആവശ്യമില്ല', 'തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം ആണ് പാകിസ്ഥാന്‍ കൂടാതെ യുഎന്‍ ഉപരോധ പട്ടികയില്‍ ഉള്‍പ്പെട്ട തീവ്രവാദികള്‍ക്ക് പെന്ഷനും മറ്റു സൗകര്യങ്ങളും നല്‍കുന്ന ഒരു രാജ്യമാണ് ഇന്ത്യയെ കുറിച്ച് ഒരു നാണവും ഇല്ലാതെ ഇത്തരം വാദങ്ങള്‍ പറയുന്നത്. കൂടാതെ തീവ്രവാദികളെ പരിശീലിപ്പിച്ചതായി അഭിമാനത്തോടെ അംഗീകരിക്കുന്ന ഒരു പ്രധാനമന്ത്രിയും സ്വന്തമായി ഉള്ള രാജ്യമാണ് പാകിസ്ഥാന്‍.

തനിക്കു സംസാരിക്കാനുള്ള അവസരത്തില്‍ പാകിസ്ഥാന്‍ മനുഷ്യാവകാശങ്ങളെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ കുറിച്ച് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഇങ്ങനെ പറഞ്ഞു. സ്വയം പടച്ചുണ്ടാക്കിയ അപവാദ പ്രചരണങ്ങള്‍ എന്റെ രാജ്യത്തെ കുറിച്ച് ഉന്നയിക്കുക എന്നത് പാകിസ്ഥാന്‍ ഒരു ശീലമാക്കിയിരിക്കുകയാണ് , ഇത് അവരുടെ സ്വന്തം കുടില തന്ത്രങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടിയാണു അവര്‍ ഉപയോഗിക്കുന്നത്. വംശീയവും മതപരവുമായി ന്യൂനപക്ഷങ്ങളെ നിരന്തരം ഉപദ്രവിക്കുന്ന ഒരു രാജ്യത്ത് നിന്നുള്ള മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഈ ആവശ്യപ്പെടാത്ത പ്രഭാഷണത്തിന് ചെവി കൊള്ളുവാന്‍ ഊര്‍ജ്ജം ചിലവഴിക്കുക എന്നത് ഇന്ത്യയോ മറ്റുള്ളവരോ അര്‍ഹിക്കുന്നില്ല ആയിരക്കണക്കിന് സിഖ്, ഹിന്ദു, ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ത്രീകളെയും പെണ്‍കുട്ടികളെയും പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകുന്നു, നിര്‍ബന്ധിത വിവാഹം, മതപരിവര്‍ത്തനം എന്നിവ പാകിസ്ഥാനില്‍ സര്‍വ്വ സാധാരണമാണ്. പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തുന്‍ഖ്വ എന്നിവിടങ്ങളില്‍ ഭരണകൂട പിന്തുണയുള്ള പീഡന വിഷയങ്ങളും ഇന്ത്യ ഉന്നയിച്ചു. പാക്കിസ്ഥാനിലെ ലിബറല്‍ ശബ്ദങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുള്ള ആക്രമണവും ഇന്ത്യ ഉയര്‍ത്തിക്കാട്ടി.

ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലെയും ലഡാക്കിലെയും അധിനിവേശ ഭാഗങ്ങളില്‍ പാകിസ്ഥാന്റെ നേതൃത്വത്തിലുള്ള കുടിലമായ പ്രവൃത്തികള്‍ തുടരുകയാണ്. പുറത്തുനിന്നുള്ളവരുടെ വന്‍തോതിലുള്ള പ്രവാഹം കാരണം കശ്മീരികളുടെ എണ്ണം പാക്കിസ്ഥാനില്‍ കൈവശമുള്ള കാശ്മീര്‍ ഭാഗങ്ങളില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തുന്‍ഖ്വ, സിന്ധ് എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍ പാകിസ്ഥാന്റെ കീഴിലുള്ള ആളുകളുടെ അവസ്ഥയെ നന്നായി പ്രതിനിധീകരിക്കുന്നു. ബലൂചിസ്ഥാനിലെ ഏതെങ്കിലും ഒരു കുടുംബത്തിലെ ഒരംഗത്തെയെങ്കിലും പാക്കിസ്ഥാന്റെ സുരക്ഷാ സേന എടുക്കുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്യാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ല, അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ സംരക്ഷകര്‍, രാഷ്ട്രീയ വിമതര്‍ എന്നിവര്‍ക്കെതിരായ ഭീഷണികളും ആക്രമണങ്ങളും പാകിസ്ഥാനില്‍ ദേശിയ സ്ഥാപനങ്ങള്‍ ഉപയോഗിച്ചാണ് നടപ്പില്‍ വരുത്തുന്നത്. മാധ്യമപ്രവര്‍ത്തകരെ കൊന്നൊടുക്കുകയും കൊലയാളികള്‍ സ്വതന്ത്രരായിത്തീരുകയും ചെയ്യുന്ന രാജ്യമായി പാകിസ്ഥാനെ അന്താരാഷ്ട്ര സംഘടനകള്‍ ഉയര്‍ത്തിക്കാട്ടിയത് വെറുതെയല്ല എന്നത് തര്‍ക്കരഹിതമായ വസ്തുതയാണ് 'ബാദെ കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിനെക്കുറിച്ച് തുര്‍ക്കി നടത്തിയ പരാമര്‍ശത്തിന് മറുപടിയായി, തുര്‍ക്കി തുര്‍ക്കിയുടെ പണി നോക്കിയാല്‍ മതിയെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലതെന്നും ആദ്യം ജനാധിപത്യ രീതികളെക്കുറിച്ച് നിങ്ങള്‍ നന്നായി മനസ്സിലാക്കിയിട്ടു വരൂവെന്നും ഇന്ത്യന്‍ സ്ഥിരം പ്രതിനിധി തുര്‍ക്കിയോട് പറഞ്ഞു. തുര്‍ക്കിയെ ലക്ഷ്യമാക്കി ഇന്ത്യന്‍ സ്ഥിരം പ്രതിനിധി നടത്തിയ ജനാധിപത്യ നടപടികളുടെ പരാമര്‍ശം തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ എങ്ങനെ സ്ഥിരമായി തന്റെ അധികാരം ഉറപ്പിക്കാന്‍ തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിക്കുന്നു എന്നതിനെ ഉദ്ദേശിച്ചുള്ളതായിരിന്നു. എന്നാല്‍ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ നടത്തിയ പരാമര്‍ശങ്ങളോട് ഇന്ത്യന്‍ പ്രതിനിധി അല്‍പം മയപ്പെടുത്തിയിട്ടാണ് കാര്യങ്ങള്‍ പറഞ്ഞത്. കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്, അതില്‍ ഇടപെടാന്‍ നിങ്ങള്ക്ക് ഒരു അധികാരവും ഇല്ല, നിങ്ങളുടെ പരിഗണനയുടെ ഭാഗമല്ല കാശ്മീര്‍. എന്തുകൊണ്ടാണ് പാകിസ്ഥാന്‍ തങ്ങളുടെ കുടില തന്ത്രങ്ങള്‍ക്ക് വേണ്ടി നിങ്ങളെ ഉപയോഗിച്ചത് എന്ന് നിങ്ങള്‍ സ്വയം പരിശോധിക്കേണ്ടതാണ്. സ്വന്തം സങ്കുചിത താല്‍പര്യങ്ങള്‍ക്കു വേണ്ടി പാകിസ്ഥാനാല്‍ എങ്ങനെ സംഘടന ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് സംഘടനയിലെ അംഗങ്ങള്‍ സ്വയം പരിശോധിക്കേണ്ടതാണ്.

ചുരുക്കത്തില്‍ പാകിസ്ഥാനെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ മുന്നില്‍ വച്ച് അങ്ങേയറ്റം നാണം കെടുത്താനും തുര്‍ക്കി എന്ന രാജ്യത്തെ അതിന്റെ നിലക്ക് നിര്‍ത്തുവാനും മറ്റു രാജ്യങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുവാനും ഇന്ത്യക്കു സാധിച്ചു. കാശ്മീര്‍ ഇന്ത്യയുടെ പരമാധികാര പരിധിയില്‍പ്പെട്ട അവിഭാജ്യ ഘടകമാണെന്നും മറ്റാരും അതില്‍ ഇന്ത്യയുടെ പരമാധികാരത്തില്‍ തലയിടേണ്ട ആവശ്യം ഇല്ലെന്നും ചില സങ്കുചിത താല്‍പര്യക്കാരോട് ശക്തമായി പ്രസ്ഥാവിക്കുവാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഈ അവസരത്തെ കാര്യക്ഷമമായി വിനിയോഗിച്ചു എന്ന് നിസംശയം പറയാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (51 minutes ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (58 minutes ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (1 hour ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (1 hour ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (1 hour ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (7 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (7 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (7 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (8 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (8 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (8 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (8 hours ago)

Malayali Vartha Recommends