Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

"താനിനി പഠിപ്പിക്കാൻ പോകരുത്... കള്ളം പറഞ്ഞാണ് നിങ്ങള്‍ പിഎച്ച്ഡി നേടിയത്.......നിങ്ങൾ മലയാളികളെ സ്യുഡോ സയൻസ് പറഞ്ഞു പറ്റിക്കുകയാണ്....പിഎച്ച്ഡിയുടെ പേരും പറഞ്ഞു പറ്റിക്കുകയാണ് ... ഡോ.രജിത്തിന്റെ യോഗ്യതകളെ ചോദ്യം ചെയ്ത് മഞ്ജു പത്രോസും ജസ്ല മാടശ്ശേരിയും

06 FEBRUARY 2020 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

"പൊലീസിനും, ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണെന്ന് നന്നായിട്ടറിയാം" ദൃശ്യം- 3 ട്രയിലർ പുറത്ത്!!!

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

മമ്മൂക്കയ്ക്ക് ഒരു നീതി മഞ്ജുവിന് വേറൊരു നീതിയോ? പാവാടകാരിയെന്ന് വിളിച്ചവർക്ക് എട്ടിന്റെ പണി! സദാചാരവാദികളുടെ കരണം പുകച്ച് സോഷ്യൽ മീഡിയ...

സിനിമാപ്രേമികള്‍ കാത്തിരുന്ന ദൃശ്യം 3 ട്രെയ്‌ലര്‍ നാളെ വൈകുന്നേരം പുറത്തെത്തും

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു; ഡിനോയ് പൗലോസ് സംവിധായകൻ സംഗീത് പ്രതാപും, മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ!!!

ബിഗ് ബോസ് സീസൺ രണ്ടിലെ ഒറ്റയാൾ പോരാളിയാണ് ഡോ.രജിത്ത് കുമാർ. തുടക്കത്തിൽ സൗഹൃദം പങ്കിടുന്നവർ പോലും പിന്നീട് രജിത്തിന്റെ ശത്രുക്കളാകുന്ന കാഴ്ചയാണ് ബിഗ് ബോസ്സിൽ കാണുന്നത്. രജിത്ത് കുമാറിന്റെ അഭിപ്രായ പ്രകടനങ്ങളും ഉപദേശങ്ങളും ആത്മഗതവും ഒക്കെ പലപ്പോഴും രജിത്ത് കുമാറിന് തന്നെ പാരയാകാറാണ് പതിവ്. ഏകദേശം മുഴുവനായും തന്നെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ രജിത്ത് കുമാർ ബിഗ് ബോസ്സിൽ കഴിയുന്നത്. ഇന്ന് സൗഹൃദം പുലർത്തുന്നവർ നാളെ രജിത്ത് കുമാറുമായി വഴക്കിടുന്ന കാഴ്ചയാണ് ബിഗ് ബോസ്സിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ രജിത്ത് കുമാറിനെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്നവരാണ് ബിഗ് ബോസ്സിലെ ഒട്ടുമിക്ക മത്സരാർത്ഥികളും. ഇതിന്റെ തെളിവായിരുന്നു കഴിഞ്ഞ ദിവസത്തെ ലക്ഷ്വറി ടാസ്ക്ക്.

കോൽ സെന്റർ ഗെയിമായിരുന്നു ലക്ഷ്വറി പോയിന്റ് നേടാൻ മത്സരാർത്ഥികൾക്ക് നൽകിയത്. പതിനാറ് പേരെ എട്ട് പേര്‍ വീതമുള്ള രണ്ട് ടീമായി തിരിച്ചുള്ള 'കോള്‍ സെന്റര്‍' ഗെയിം ആണ് പുതിയ ടാസ്ക്ക്. രജിത്, പാഷാണം ഷാജി, പ്രദീപ്, ആര്യ, ആര്‍ജെ സൂരജ്, പവന്‍, ഫുക്രു, ദയ എന്നിവർ എ ടീമിലും ബാക്കിയുള്ളവർ ബി ടീമിലും. കളിയുടെ നിയമപ്രകാരം കഴിഞ്ഞ എപ്പിസോഡിൽ എ ടീമിലുള്ളവര്‍ ഉപഭോക്താക്കളും ബി ടീമിലുള്ളവര്‍ കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുകളുമാണ്. എ ടീം തെരഞ്ഞെടുത്തയയ്ക്കുന്ന തങ്ങളുടെ മത്സരാര്‍ഥികള്‍ക്ക് തങ്ങളുടെ നിശ്ചയപ്രകാരം എതിര്‍ടീമിലുള്ള ഒരു മത്സരാർത്ഥിയെ ഫോണിൽ വിളിച്ച് സംസാരിക്കാം. കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുകളെക്കൊണ്ട് കോള്‍ മുഴുമിപ്പിക്കും മുന്‍പ് ഫോണ്‍ കട്ട് ചെയ്യിച്ചാല്‍ എതിർ കക്ഷിക്ക് ഒരു പോയിന്റ് ലഭിക്കും. എക്‌സിക്യൂട്ടീവ് കാൾ കട്ട് ചെയ്തില്ല എങ്കിൽ എക്‌സിക്യൂട്ടീവിന് ഒരു പോയിന്റും ലഭിക്കും. ഇതാണ് ടാസ്ക്ക്. ആദ്യമായി ഗെയിമിൽ ഏറ്റുമുട്ടിയത് ഡോ. രജിത്ത് കുമാറും രേഷ്മയും ആയിരുന്നു. രേഷ്മയെകൊണ്ട് കാൾ കട്ട് ചെയ്യിക്കാൻ രജിത്ത് കുമാറിന് സാധിച്ചില്ലെങ്കിലും എക്‌സിക്യൂട്ടീവിന്റെ പരിധി വിട്ടുവെന്ന് ചൂണ്ടിക്കാട്ടി ബിഗ് ബോസ് എ ടീമിന് ഒരു പോയിന്റ് നല്‍കി. തുടർന്ന് ഏറ്റുമുട്ടിയത് വീണനായരും ഫുക്രുവും ആയിരുന്നു. എന്നാൽ ഇരുവരും ശക്തരായി തന്നെ മത്സരിച്ചതുകൊണ്ട് ആർക്കും പോയിന്റ് നേടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ എപ്പിസോഡിൽ ആദ്യമായി ഏറ്റുമുട്ടാൻ എത്തിയത് അലക്സന്ദ്രയും പവനുമായിരുന്നു. ടാസ്ക്ക് അവസാനിച്ചതിന് ശേഷം പവനും സുജോയും അലക്സന്ദ്രയും തമ്മിൽ രൂക്ഷമായ വാക്കേറ്റവും നടന്നിരുന്നു. ഇതിനു ശേഷം മത്സരിക്കാൻ എത്തിയത് ഡോ.രജിത്ത് കുമാറും മഞ്ജു പത്രോസും ജസ്ല മാടശ്ശേരിയും ആയിരുന്നു. രജിത്ത് കുമാർ എക്‌സിക്യൂട്ടീവും മറ്റ് രണ്ടുപേർ ഉപഭോക്താക്കളും ആയി ആണ് മത്സരിച്ചത്. ബിഗ് ബോസിലെ സ്ത്രീകളെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായമെന്ന് രജിത്ത് കുമാറിനോട് ചോദിച്ചുകൊണ്ട് മഞ്ജു പത്രോസ് ആണ് മത്സരത്തിന് തുടക്കം കുറിച്ചത്. സ്ത്രീകളെ അമ്മമാരായും പെങ്ങന്മാരായുമാണ് കാണുന്നതെന്ന് തുടർന്ന് രജിത്ത് കുമാർ മറുപടി പറഞ്ഞു. ഇതിനു ശേഷം നടന്നത് രൂക്ഷമായ ആരോപണങ്ങളായിരുന്നു. രജിത്ത് കുമാർ സ്ത്രീകളോട് മോശമായി ആണ് പെരുമാറുന്നതെന്നും മോശം വാക്കുകൾ സ്ത്രീകളോട് ഉപയോഗിക്കാറുണ്ടെന്നും ബിഗ് ഹൗസിനുള്ളിൽ രജിത്ത് കുമാറിന്റേത് അഭിനയമാണെന്നും മഞ്ജു അതി രൂക്ഷമായി ആരോപിച്ചു. തുടർന്ന് ജസ്ലയും മഞ്ജുവിനൊപ്പംചേർന്നു. രജിത്ത് കുമാർ മലയാളികളെ സ്യുഡോ സയൻസ് പറഞ്ഞു പറ്റിക്കുകയാണെന്നും പി എച്ച് ഡി യുടെ പേരും പറഞ്ഞു പറ്റിക്കുകയാണെന്നും ജസ്ല തുറന്നടിച്ചു. രജിത്ത് കുമാർ പരസ്യമായി വസ്ത്രം മാറുന്നതിനെപ്പറ്റിയും വാതിലടക്കാതെ ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിനെപ്പറ്റിയും മഞ്ജു രൂക്ഷമായി വിമർശിച്ചു. രജിത്ത് കുമാർ ഇതൊക്കെ മനപ്പൂർവം ചെയ്യുന്നതാണെന്ന് മഞ്ജു ആരോപിച്ചു. രജിത്ത് കുമാർ ഇനി കോളേജിൽ പഠിപ്പിക്കാൻ പോകരുതെന്നും കൂടി മഞ്ജു കൂട്ടിച്ചേർത്തു. കൂടാതെ തന്റെ ആവശ്യങ്ങൾ സാധിക്കാൻ രജിത്ത് കുമാർ മറ്റുള്ളവരെ പുകഴ്ത്തുമെന്നും ആഹാരത്തിനു വേണ്ടി പ്രശംസിക്കുമെന്നും മഞ്ജു ആരോപണം ഉന്നയിച്ചു. എന്നാൽ ആരോപണങ്ങളിൽ രജിത്ത് കുമാർ വീഴുകയോ തിരിച്ചു ചൂടായി സംസാരിക്കുകയോ ചെയ്തില്ല. മഞ്ജുവും ജസ്ലയും കിണഞ്ഞ് പരിശ്രമിചെമ്പകയിലും രജിത്ത് കുമാറിനെ പ്രകോപിപ്പിക്കാൻ സാധിച്ചില്ല. വളരെ ക്ഷമയോടെയാണ് രജിത്ത് കുമാർ ടാസ്ക്കിൽ ഇടപ്പെട്ടത്. രജിത്ത് കുമാറിനെ കൊണ്ട് കാൾ കട്ട് ചെയ്യിക്കാൻ സാധിക്കാത്തതുകൊണ്ട് മഞ്ജു ജസ്ല ടീമിന് പോയിന്റുകളൊന്നും നേടാനും സാധിച്ചില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends