Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

എന്താണ് ഈ കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെ സംബന്ധിച്ച് നമ്മളെല്ലാം ഭയപ്പെട്ട് നിൽക്കുകയാണ്... തനിക്ക് നീതി ലഭിക്കാനുള്ള പോരാട്ടവുമായി അഞ്ച് വർഷമായി അതിജീവിത കോടതിയിലെത്തിയിട്ട്.. ഒരോ സമയത്തും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഭരണാധികാരികളുടേയും പൊലീസിന്റേയും കോടതികളുടേയും ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്; പ്രധാന തെളിവായ മെമ്മറികാർഡിലെ ചോർച്ച സംബന്ധിച്ചടക്കം കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടന്നത്! സത്യം പുറത്ത് ഉടൻ വരുമെന്ന് തുറന്നടിച്ച് കെകെ രമ

05 AUGUST 2022 01:44 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുമെന്ന വാർത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം വർഗീസ് സി ബി ഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവ്വഹിക്കുകയായിരുന്നു. എന്നാല്‍ ഹണി വർഗീസിന് പകരം സി ബി ഐ പ്രത്യേക കോടതി പുതിയ ജഡ്ജിയെ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതോടെയാണ് കേസ് കോടതി മാറുമെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ പുറത്ത് വന്ന് തുടങ്ങിയത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ തീരുന്നത് വരെ ജഡ്ജി ഹണി എം വര്‍ഗീസിന് സി ബി ഐ കോടതിയില്‍ തുടരാമെന്ന് മുന്‍ ഉത്തരവ് അസാധുവാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതിനിടയിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി അതിജീവിതയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് വളരെ അത്ഭുതകരവും ഒട്ടും പ്രതീക്ഷിക്കാത്തതുമായ സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പറയുകയാണ് കെകെ രമ എംഎല്‍എ.

കെ.കെ.രമയുടെ വാക്കുകൾ ഇങ്ങനെ...

എന്താണ് നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് നോക്കേണ്ടത്. ശക്തമായ തെളിവുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കേരളം ഇത്രമാത്രം ചർച്ച ചെയ്യപ്പെട്ട കേസ് വേറെയുമില്ല. നിർണ്ണായകമായ പലഘട്ടങ്ങളുണ്ടായിട്ടും ആ ഘട്ടങ്ങളിലൊന്നും ശക്തമായ നടപടിയോ തീരുമാനങ്ങളോ എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കെ കെ രമ ചൂണ്ടിക്കാണിക്കുന്നു. കേസില്‍ അഭിഭാഷകർ സാക്ഷികളെ മൊഴിമാറ്റാന്‍ ശ്രമിച്ചത് തെളിവ് സഹിതം പുറത്ത് വരികയാണ്. എന്നിട്ടും ഒരു നടപടിയും ഉണ്ടാവുന്നില്ല. രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ചതോടെ അടുത്തയാളെ നിയമിക്കാന്‍ ദീർഘമായ സമയമാണ് എടുത്തത്. ഇപ്പം അടുത്താണ് നിയമനം നടന്നത്. ശക്തമായി ആള്‍ തന്നെയായി പുതിയ ആള്‍ മാറുമെന്നാണ് പ്രതീക്ഷ. കുറ്റാരോപിതനായ ആള്‍ മറുവശത്ത് കേസ് തേച്ച് മാച്ച് കളയാനായിട്ടുള്ള എല്ലാ വിധ ശ്രമങ്ങളുമായി നടക്കുകയാണ്. അധികൃതരുടെ സഹായത്തോടെയാണ് ഈ നീക്കം. അധികാരവും പണവും അദ്ദേഹത്തിന്റെ കൈവശമുണ്ട്.

അധിന്റെ ധാർഷ്ട്യത്തിലാണ് അദ്ദേഹം ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. എങ്ങനെയാണ് മുന്‍ഭാര്യക്കെതിരെ ഇത്തരമൊരു നീക്കവുമായി മുന്നോട്ട് പോവാന്‍ കഴിയുന്നത് എന്നത് പ്രധാനപ്പെട്ട ചോദ്യമാണെന്നും കെകെ രമ അഭിപ്രായപ്പെടുന്നു. മുന്‍ ഡിജിപി ഈ കേസില്‍ ദിലീപിന് അനുകൂലമായി ഇടപ്പെട്ട കാര്യങ്ങളെക്കുറിച്ച് നിരന്തരം വാർത്തകള്‍ പുറത്ത് വന്നതാണ്. അതിലും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. വലിയ രീതിയിലുള്ള ഇടപെടലാണ് ഈ കേസില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രധാന തെളിവായ മെമ്മറികാർഡിലെ ചോർച്ച സംബന്ധിച്ചടക്കം കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടന്നത്. മുന്‍ ഡി ജി പിയായ ഒരാള്‍ ഈ അടുത്ത് വന്ന് ദിലീപിന് അനുകൂലമായി സംസാരിക്കുന്നത് കണ്ട്. കുറ്റം ചെയ്തിട്ടില്ലെന്ന് അവർ ആദ്യമങ്ങ് അവർ പ്രഖ്യാപിക്കുകയാണ്. എവിടുന്നാണ് അവർക്ക് ഇതിനുള്ള ധൈര്യം വന്നത്. കോടതിയും തെളിവുകളും കാര്യങ്ങളും ഉള്ളപ്പോള്‍ എങ്ങനെയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തുക. സത്യം തീർച്ചയായും പുറത്ത് വരും. ദിലീപിന്റെ ഒരു അടവും ഇതിനകത്ത് വിലപ്പോവില്ല എന്നുള്ളത് തന്നെയാണ് എനിക്ക് പറയാനുള്ളതെന്നും രമ പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (5 minutes ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 minutes ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (23 minutes ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (30 minutes ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (39 minutes ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (43 minutes ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (2 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (2 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (2 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (3 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (3 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (3 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (4 hours ago)

Malayali Vartha Recommends