Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

എന്താണ് ഈ കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെ സംബന്ധിച്ച് നമ്മളെല്ലാം ഭയപ്പെട്ട് നിൽക്കുകയാണ്... തനിക്ക് നീതി ലഭിക്കാനുള്ള പോരാട്ടവുമായി അഞ്ച് വർഷമായി അതിജീവിത കോടതിയിലെത്തിയിട്ട്.. ഒരോ സമയത്തും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഭരണാധികാരികളുടേയും പൊലീസിന്റേയും കോടതികളുടേയും ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്; പ്രധാന തെളിവായ മെമ്മറികാർഡിലെ ചോർച്ച സംബന്ധിച്ചടക്കം കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടന്നത്! സത്യം പുറത്ത് ഉടൻ വരുമെന്ന് തുറന്നടിച്ച് കെകെ രമ

05 AUGUST 2022 01:44 PM IST
മലയാളി വാര്‍ത്ത

More Stories...

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുമെന്ന വാർത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം വർഗീസ് സി ബി ഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവ്വഹിക്കുകയായിരുന്നു. എന്നാല്‍ ഹണി വർഗീസിന് പകരം സി ബി ഐ പ്രത്യേക കോടതി പുതിയ ജഡ്ജിയെ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതോടെയാണ് കേസ് കോടതി മാറുമെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ പുറത്ത് വന്ന് തുടങ്ങിയത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ തീരുന്നത് വരെ ജഡ്ജി ഹണി എം വര്‍ഗീസിന് സി ബി ഐ കോടതിയില്‍ തുടരാമെന്ന് മുന്‍ ഉത്തരവ് അസാധുവാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതിനിടയിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി അതിജീവിതയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് വളരെ അത്ഭുതകരവും ഒട്ടും പ്രതീക്ഷിക്കാത്തതുമായ സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പറയുകയാണ് കെകെ രമ എംഎല്‍എ.

കെ.കെ.രമയുടെ വാക്കുകൾ ഇങ്ങനെ...

എന്താണ് നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് നോക്കേണ്ടത്. ശക്തമായ തെളിവുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കേരളം ഇത്രമാത്രം ചർച്ച ചെയ്യപ്പെട്ട കേസ് വേറെയുമില്ല. നിർണ്ണായകമായ പലഘട്ടങ്ങളുണ്ടായിട്ടും ആ ഘട്ടങ്ങളിലൊന്നും ശക്തമായ നടപടിയോ തീരുമാനങ്ങളോ എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കെ കെ രമ ചൂണ്ടിക്കാണിക്കുന്നു. കേസില്‍ അഭിഭാഷകർ സാക്ഷികളെ മൊഴിമാറ്റാന്‍ ശ്രമിച്ചത് തെളിവ് സഹിതം പുറത്ത് വരികയാണ്. എന്നിട്ടും ഒരു നടപടിയും ഉണ്ടാവുന്നില്ല. രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ചതോടെ അടുത്തയാളെ നിയമിക്കാന്‍ ദീർഘമായ സമയമാണ് എടുത്തത്. ഇപ്പം അടുത്താണ് നിയമനം നടന്നത്. ശക്തമായി ആള്‍ തന്നെയായി പുതിയ ആള്‍ മാറുമെന്നാണ് പ്രതീക്ഷ. കുറ്റാരോപിതനായ ആള്‍ മറുവശത്ത് കേസ് തേച്ച് മാച്ച് കളയാനായിട്ടുള്ള എല്ലാ വിധ ശ്രമങ്ങളുമായി നടക്കുകയാണ്. അധികൃതരുടെ സഹായത്തോടെയാണ് ഈ നീക്കം. അധികാരവും പണവും അദ്ദേഹത്തിന്റെ കൈവശമുണ്ട്.

അധിന്റെ ധാർഷ്ട്യത്തിലാണ് അദ്ദേഹം ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. എങ്ങനെയാണ് മുന്‍ഭാര്യക്കെതിരെ ഇത്തരമൊരു നീക്കവുമായി മുന്നോട്ട് പോവാന്‍ കഴിയുന്നത് എന്നത് പ്രധാനപ്പെട്ട ചോദ്യമാണെന്നും കെകെ രമ അഭിപ്രായപ്പെടുന്നു. മുന്‍ ഡിജിപി ഈ കേസില്‍ ദിലീപിന് അനുകൂലമായി ഇടപ്പെട്ട കാര്യങ്ങളെക്കുറിച്ച് നിരന്തരം വാർത്തകള്‍ പുറത്ത് വന്നതാണ്. അതിലും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. വലിയ രീതിയിലുള്ള ഇടപെടലാണ് ഈ കേസില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രധാന തെളിവായ മെമ്മറികാർഡിലെ ചോർച്ച സംബന്ധിച്ചടക്കം കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടന്നത്. മുന്‍ ഡി ജി പിയായ ഒരാള്‍ ഈ അടുത്ത് വന്ന് ദിലീപിന് അനുകൂലമായി സംസാരിക്കുന്നത് കണ്ട്. കുറ്റം ചെയ്തിട്ടില്ലെന്ന് അവർ ആദ്യമങ്ങ് അവർ പ്രഖ്യാപിക്കുകയാണ്. എവിടുന്നാണ് അവർക്ക് ഇതിനുള്ള ധൈര്യം വന്നത്. കോടതിയും തെളിവുകളും കാര്യങ്ങളും ഉള്ളപ്പോള്‍ എങ്ങനെയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തുക. സത്യം തീർച്ചയായും പുറത്ത് വരും. ദിലീപിന്റെ ഒരു അടവും ഇതിനകത്ത് വിലപ്പോവില്ല എന്നുള്ളത് തന്നെയാണ് എനിക്ക് പറയാനുള്ളതെന്നും രമ പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (9 minutes ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (19 minutes ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (39 minutes ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (1 hour ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (1 hour ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (2 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (2 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (2 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (4 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (4 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (4 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (4 hours ago)

Malayali Vartha Recommends