Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...


അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

സി പി ഐ കൗൺസിലർ  മുകേഷ് തങ്കപ്പനെ സി പി എം കാർ അടിച്ചു വീഴ്‌ത്തി പഞ്ഞിക്കിട്ടു; മുകേഷ് തങ്കപ്പനു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചു സിപിഐ പ്രവർത്തകർ നടത്തിയ പ്രകടനം സിപിഎം പ്രവർത്തകർ തടഞ്ഞതിനെ തുടർന്നു സംഘർഷം; ഇന്ന് സിപിഐ  യുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും 

22 DECEMBER 2019 09:23 AM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം... ഒരാൾക്ക് പരുക്ക്

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി

ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

സിപിഐ -സിപിഎം നേതാക്കൾ തമ്മിലുള്ള വാക്‌പോര് നിരന്തരം വർത്തയാകാറുള്ളതാണ് .നേതാക്കന്മാർ തമ്മിലുള്ള വാക്പോരു മതിയാകാതെ ഇപ്പോൾ കയ്യാങ്കളിയിലേക്കു എത്തിനിൽകുകയാണ് സിപിഎം-സിപിഐ അണികൾ. പിറവം മുനിസിപ്പാലിറ്റിക്കുള്ളിൽ വെച്ചാണ് സിപിഐ കൗൺസിലർക്ക് സിപിഎമ്മുകാരുടെ മർദ്ദനമെറ്റത് .. കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ എറണാകുളം പിറവം മുൻസിപ്പാലിറ്റിയിലെ സിപിഐ കൗൺസിലർ മുകേഷിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചി രിക്കുകയാണ്.. സംഭവത്തെപ്പറ്റി അന്വേഷിക്കാനെത്തിയ മറ്റൊരു സിപിഐ പ്രവർത്തകനെയും സിപിഎമ്മുകാർ മർദ്ദിച്ചതായി പരാതിയുണ്ട്.

രാവിലെ പതിനൊന്ന് മണിയോടെയാണ് പിറവത്തെ സി പി ഐ നേതാവും നഗരസഭ കൗൺസിലറുമായ മുകേഷ് തങ്കപ്പന് നേരെ ആക്രമണമുണ്ടായത്. മുൻസിപ്പാലിറ്റിക്കുള്ളിലേക്ക് കയറിയ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ കമ്പിവടിയടക്കം ഉപയോഗിച്ച് അടിക്കുകയായിരുന്നെന്ന് മുകേഷ് പറയുന്നു . ആക്രമണത്തിൽ മുകേഷിന്റെ കൈയ്ക്കും കാലിനും പൊട്ടലുണ്ട്.

മുകേഷിനു നേരെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ എത്തിയപ്പോഴായിരുന്നു എഐവൈഎഫ് നേതാവ് ബിപിൻ ജോർജിനെതിരായ ആക്രമണം. സി പി എം ഓഫിസിൽ നിന്ന് ഇറങ്ങി വന്നവരാണ് തന്നെ തല്ലിയതെന്ന് ബിപിൻ പറഞ്ഞു.
ഇരുവരും കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.
രണ്ടു ദിവസം മുമ്പ് സി പി എം സി പി ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ഈ അക്രമം അരങ്ങേറിയത്,.
മുകേഷ് തങ്കപ്പനു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചു സിപിഐ പ്രവർത്തകർ നടത്തിയ പ്രകടനം സിപിഎം പ്രവർത്തകർ തടഞ്ഞതിനെ തുടർന്നു സംഘർഷം. പലർക്കും പരുക്കുണ്ട്. ഇന്നലെ രാത്രി ഏഴിന് പിറവം പള്ളിക്കവലയിൽ ഇരു പാർട്ടികളുടെയും ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പോർവിളിയും ആക്രമണവും. എന്നാൽ തങ്ങൾക്കെതിരെ ഉണ്ടായ ആക്രണത്തിൽ പ്രതിഷേധിച്ചു നടത്തിയ പ്രകടനം സിപിഐ തടയുകയായിരുന്നുവെന്നാണു സിപിഎം ആരോപണം
പാർട്ടി ഓഫിസ് പരിസരത്തുനിന്നാണു സിപിഐ പ്രകടനം ആരംഭിച്ചത്. പള്ളിക്കവലയിലെത്തിയപ്പോൾ അനൗൺസ്മെന്റ് വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞു. പ്രകടനവും പ്രതിഷേധ യോഗവും നടത്താനാവില്ലെന്നായിരുന്നു നിലപാട്. ഇതിനെതിരെ സിപിഐ പ്രവർത്തകർ പ്രതിരോധിച്ചതോടെ ഉന്തും തള്ളുമായി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് മധ്യ ഭാഗത്തു നിലയുറപ്പിച്ചതോടെയാണു സ്ഥിതി അൽപം അയഞ്ഞത്. ഇതിനിടയിൽ പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നതോടെ വീണ്ടും അടിപൊട്ടി. 20 മിനിറ്റ് നീണ്ട സംഘർഷം പൊലീസ് ഏറെ പണിപ്പെട്ടാണ് ഒഴിവാക്കിയത്.
അതേ സമയം സിപിഎം പ്രവർത്തകർക്കു നേരെ തുടർച്ചയായി അധിക്ഷേപവും അപകീർത്തിപ്പെടുത്തലിനുമെതിരെ നടത്തിയ പ്രകടനത്തിലേക്കു സിപിഐ പ്രവർത്തകർ ഇടിച്ചു കയറി സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്നു സിപിഎം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ആരോപിച്ചു. എന്നാൽ സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി നടക്കുന്ന ആക്രമണത്തിന്റെ തുടർച്ചയാണ് ഇന്നലെ ഉണ്ടായതെന്നു സിപിഐ മണ്ഡലം സെക്രട്ടറി സി.എൻ.സദാമണി പറഞ്ഞു. ഇതിനെതിരെ ഇന്ന് 5 നു പ്രകടനവും യോഗവും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാക്കുകളിലും വാഹനത്തിലും ശ്രദ്ധിക്കുക! മിഥുനം, വൃശ്ചികം, ചിങ്ങം രാശിക്കാർക്ക് ജാഗ്രത!  (11 minutes ago)

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...  (24 minutes ago)

രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്ത  (43 minutes ago)

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (5 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (5 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (5 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (6 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (6 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (6 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (6 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (7 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (7 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (8 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (9 hours ago)

Malayali Vartha Recommends