Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

അതിനിർണായകമായ നീക്കവുമായി അമേരിക്ക; ചൈനയുടെ രഹസ്യങ്ങൾ ചൂഴ്ന്നെടുക്കും; കൊറോണവൈറസ് വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചത് ചെര്‍ണോബില്‍ ആണവദുരന്തം സോവിയറ്റ് യൂണിയന്‍ മറച്ചുവച്ചതു പോലെ എന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയന്‍

26 MAY 2020 01:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...

ഗവേഷകർ പെടാപ്പാട് പെട്ടു ; ഒടുവിൽ ഗാസയിലെ പുരാവസ്തുക്കൾ രക്‌ഷിച്ചെടുത്തു ;പലസ്തീനിലെ ക്രിസ്ത്യൻ ചരിത്രത്തിന്റെ ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു

എട്ടു ലക്ഷം പലസ്തീനികളോട് ഉടന്‍ നഗരം വിട്ടൊഴിയാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അന്ത്യശാസനം; ഇസ്രയേല്‍ കരസേന ഉടൻ ഗാസ നഗരം പൂര്‍ണമായി കീഴടക്കും

വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ഉപരോധിക്കുമെന്ന് ഖാലിസ്ഥാനി സംഘടന സിഖ്‌സ് ഫോർ ജസ്റ്റിസ് പ്രഖ്യാപിച്ചു

മുപ്പത്തിനാല് വര്ഷം മുൻപുള്ള കഥയാണ് .അത് ചരിത്രമാണ് എന്ന് വിശ്വസിക്കുക പ്രയാസം

നിലവിൽ ഉക്രയിനിന്റെ ഭാഗമായ വര്ഷങ്ങൾക്ക് മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന
ചെർണോബിൽ ആണവദുരന്തം അനുസ്‌മരിപ്പിച്ചു അമേരിക്ക എത്തിയിരിക്കുകയാണ് .അതിനു സമാനമായ
പ്രവർത്തനം ഉദ്ദാഹരണസഹിതം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ്
റോബർട്ട് ഒബ്രയിൻ .കാര്യങ്ങൾ വഷളാകുന്നു എന്നതിന് ഇതിൽ പരം ഉദ്ദാഹരണം പറയേണ്ടതുണ്ടോ .സോവിയറ്റ് യൂണിയനെ ഇന്ത്യ തള്ളിപ്പറഞ്ഞിട്ടില്ല ,ഇപ്പോഴത്തെ റഷ്യയുമായുള്ള സഹകരണം കൂടുതൽ
മെച്ചപ്പെടുത്താൻ തന്നെയാണ് ഇന്ത്യ ശ്രമിക്കുന്നത് .പക്ഷെ പ്രധാനമായും അമേരിക്കയുടെ നിലവിലെ നയങ്ങൾ ഇന്ത്യ അനുകൂലമായി തന്നെയാണ് കാണുന്നത് .കോവിഡ് പ്രധിരോധത്തിനായാലും
പ്രധിരോധ മേഖലയിലെ വ്യാപാരമായിരുന്നാലും ഇന്ത്യയുടേയും അമേരിക്കയുടെയും ലക്ഷ്യം സഹകരിച്ചു മുന്നോട്ട് പോവുക എന്നത് തന്നെയാണ് ,നിലവിൽ ചൈന നടത്തി വരുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള ഈ അപ്രഖ്യാപിത നടപടികളെയാണ് 1986 നടന്ന ചരിത്രസംഭവുമായി കോർത്തിണക്കി ഒബ്രയിൻ സൂചിപ്പിച്ചതു
നിരവധി പേരുടെ ജീവനെടുത്ത 1986-ലെ ചെര്‍ണോബില്‍ ആണവദുരന്തം സോവിയറ്റ് യൂണിയന്‍ മറച്ചുവച്ചതു പോലെയാണ് കൊറോണവൈറസ് വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചതെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയന്‍ പറഞ്ഞത് . വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസുമായി ബന്ധപ്പെട്ട് എന്താണു സംഭവിക്കുന്നതെന്ന് ചൈനയ്ക്ക് നവംബര്‍ മുതല്‍ തന്നെ അറിയാമായിരുന്നു.എന്നാൽ അവർ സ്വാർത്ഥതയോടെ പെരുമാറിയത് ലോകരാജ്യങ്ങൾക്ക് തന്നെ വിപത്തായി മാറിക്കഴിഞ്ഞിരിക്കുകയാണ്
കോവിഡ് രോഗികളില്‍നിന്ന് 11 ദിവസത്തിന് ശേഷം രോഗം പകരില്ലെന്ന് സിംഗപ്പൂര്‍ പഠനം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ലോകാരോഗ്യ സംഘടനയോടു കളവു പറഞ്ഞ് പുറത്തുനിന്നുള്ള വിദഗ്ധര്‍ വിവരശേഖരണം നടത്തുന്നത് ചൈന തടഞ്ഞുവെന്നും റോബര്‍ട്ട് ഒബ്രിയന്‍ പറഞ്ഞു. ചൈന തുറന്നുവിട്ട വൈറസ് അമേരിക്കയില്‍ കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമാണുണ്ടാക്കിയത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ പിടിച്ചുനിര്‍ത്താനും ജനങ്ങളെ സംരക്ഷിക്കാനും കോടികളാണു ചെലവിടേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ ഒരു ലക്ഷത്തോളം പേരുടെ ജീവൻ അമേരിക്കയ്ക്ക് നഷ്ടപെട്ടതിനു ആര് സമാധാനം പറയുമെന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത് .ചെര്‍ണോബില്‍ പോലെ തന്നെ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും നാളെ ജനങ്ങൾ മറന്നേക്കാം എന്നത് വ്യക്തമാണ് . 15 വര്‍ഷത്തിനു ശേഷം അതേക്കുറിച്ച് ഒരു ഡോക്യൂമെന്ററി വന്നേക്കാമെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി . സോവിയറ്റ് യൂണിയന്റെ കാലത്ത് യുക്രെയിനില്‍ നടന്ന ആണവദുരന്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഏറെ വൈകിയാണു മോസ്‌കോ പുറത്തുവിട്ടത്.അതുപോലെ ചൈനയിൽ നിന്നും ഇനിയും പല സത്യങ്ങളും അറിയേണ്ട സമയം അതിക്രമിച്ചു എന്നും ഒബ്രയിൻ പറഞ്ഞു .നിരവധി പേരാണ് പ്രത്യക്ഷമായും പരോക്ഷമായും ഇരകളായതെന്നും റോബര്‍ട്ട് ഒബ്രിയന്‍ പറഞ്ഞു. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന കൃത്യസമയത്തു പുറത്തുവിടാതെ മറച്ചതിനാല്‍ ലോകത്താകെയും അമേരിക്കയിലുമായി ആയിരങ്ങളുടെ ജീവനാണു നഷ്ടമായത്. അതേക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അമേരിക്ക ചൂഴ്‌ന്നെടുക്കുമെന്നും റോബര്‍ട്ട് ഒബ്രിയന്‍ വ്യക്തമാക്കി.അതിനു ഇനി അധികം കാലതാമസം ഉണ്ടാകില്ല എന്ന വെല്ലുവിളി തന്നെയാണ് ഒബ്രയിൻ ഉയർത്തിയിരിക്കുന്നത്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (6 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (6 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (6 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (7 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (7 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (7 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (7 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (7 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (9 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (10 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (10 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (10 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (11 hours ago)

Malayali Vartha Recommends