Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

അതിനിർണായകമായ നീക്കവുമായി അമേരിക്ക; ചൈനയുടെ രഹസ്യങ്ങൾ ചൂഴ്ന്നെടുക്കും; കൊറോണവൈറസ് വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചത് ചെര്‍ണോബില്‍ ആണവദുരന്തം സോവിയറ്റ് യൂണിയന്‍ മറച്ചുവച്ചതു പോലെ എന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയന്‍

26 MAY 2020 01:32 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... ഓസ്‌ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു... 29 ഇന്ത്യന്‍ നാവികരടക്കം 30 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ‘ദിശ’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടു.. കപ്പലിന്റെ എന്‍ജിന്‍ റൂമിലാണ് മിസൈല്‍ പതിച്ചത്..

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

മുപ്പത്തിനാല് വര്ഷം മുൻപുള്ള കഥയാണ് .അത് ചരിത്രമാണ് എന്ന് വിശ്വസിക്കുക പ്രയാസം

നിലവിൽ ഉക്രയിനിന്റെ ഭാഗമായ വര്ഷങ്ങൾക്ക് മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന
ചെർണോബിൽ ആണവദുരന്തം അനുസ്‌മരിപ്പിച്ചു അമേരിക്ക എത്തിയിരിക്കുകയാണ് .അതിനു സമാനമായ
പ്രവർത്തനം ഉദ്ദാഹരണസഹിതം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ്
റോബർട്ട് ഒബ്രയിൻ .കാര്യങ്ങൾ വഷളാകുന്നു എന്നതിന് ഇതിൽ പരം ഉദ്ദാഹരണം പറയേണ്ടതുണ്ടോ .സോവിയറ്റ് യൂണിയനെ ഇന്ത്യ തള്ളിപ്പറഞ്ഞിട്ടില്ല ,ഇപ്പോഴത്തെ റഷ്യയുമായുള്ള സഹകരണം കൂടുതൽ
മെച്ചപ്പെടുത്താൻ തന്നെയാണ് ഇന്ത്യ ശ്രമിക്കുന്നത് .പക്ഷെ പ്രധാനമായും അമേരിക്കയുടെ നിലവിലെ നയങ്ങൾ ഇന്ത്യ അനുകൂലമായി തന്നെയാണ് കാണുന്നത് .കോവിഡ് പ്രധിരോധത്തിനായാലും
പ്രധിരോധ മേഖലയിലെ വ്യാപാരമായിരുന്നാലും ഇന്ത്യയുടേയും അമേരിക്കയുടെയും ലക്ഷ്യം സഹകരിച്ചു മുന്നോട്ട് പോവുക എന്നത് തന്നെയാണ് ,നിലവിൽ ചൈന നടത്തി വരുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള ഈ അപ്രഖ്യാപിത നടപടികളെയാണ് 1986 നടന്ന ചരിത്രസംഭവുമായി കോർത്തിണക്കി ഒബ്രയിൻ സൂചിപ്പിച്ചതു
നിരവധി പേരുടെ ജീവനെടുത്ത 1986-ലെ ചെര്‍ണോബില്‍ ആണവദുരന്തം സോവിയറ്റ് യൂണിയന്‍ മറച്ചുവച്ചതു പോലെയാണ് കൊറോണവൈറസ് വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചതെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയന്‍ പറഞ്ഞത് . വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസുമായി ബന്ധപ്പെട്ട് എന്താണു സംഭവിക്കുന്നതെന്ന് ചൈനയ്ക്ക് നവംബര്‍ മുതല്‍ തന്നെ അറിയാമായിരുന്നു.എന്നാൽ അവർ സ്വാർത്ഥതയോടെ പെരുമാറിയത് ലോകരാജ്യങ്ങൾക്ക് തന്നെ വിപത്തായി മാറിക്കഴിഞ്ഞിരിക്കുകയാണ്
കോവിഡ് രോഗികളില്‍നിന്ന് 11 ദിവസത്തിന് ശേഷം രോഗം പകരില്ലെന്ന് സിംഗപ്പൂര്‍ പഠനം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ലോകാരോഗ്യ സംഘടനയോടു കളവു പറഞ്ഞ് പുറത്തുനിന്നുള്ള വിദഗ്ധര്‍ വിവരശേഖരണം നടത്തുന്നത് ചൈന തടഞ്ഞുവെന്നും റോബര്‍ട്ട് ഒബ്രിയന്‍ പറഞ്ഞു. ചൈന തുറന്നുവിട്ട വൈറസ് അമേരിക്കയില്‍ കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമാണുണ്ടാക്കിയത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ പിടിച്ചുനിര്‍ത്താനും ജനങ്ങളെ സംരക്ഷിക്കാനും കോടികളാണു ചെലവിടേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ ഒരു ലക്ഷത്തോളം പേരുടെ ജീവൻ അമേരിക്കയ്ക്ക് നഷ്ടപെട്ടതിനു ആര് സമാധാനം പറയുമെന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത് .ചെര്‍ണോബില്‍ പോലെ തന്നെ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും നാളെ ജനങ്ങൾ മറന്നേക്കാം എന്നത് വ്യക്തമാണ് . 15 വര്‍ഷത്തിനു ശേഷം അതേക്കുറിച്ച് ഒരു ഡോക്യൂമെന്ററി വന്നേക്കാമെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി . സോവിയറ്റ് യൂണിയന്റെ കാലത്ത് യുക്രെയിനില്‍ നടന്ന ആണവദുരന്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഏറെ വൈകിയാണു മോസ്‌കോ പുറത്തുവിട്ടത്.അതുപോലെ ചൈനയിൽ നിന്നും ഇനിയും പല സത്യങ്ങളും അറിയേണ്ട സമയം അതിക്രമിച്ചു എന്നും ഒബ്രയിൻ പറഞ്ഞു .നിരവധി പേരാണ് പ്രത്യക്ഷമായും പരോക്ഷമായും ഇരകളായതെന്നും റോബര്‍ട്ട് ഒബ്രിയന്‍ പറഞ്ഞു. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന കൃത്യസമയത്തു പുറത്തുവിടാതെ മറച്ചതിനാല്‍ ലോകത്താകെയും അമേരിക്കയിലുമായി ആയിരങ്ങളുടെ ജീവനാണു നഷ്ടമായത്. അതേക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അമേരിക്ക ചൂഴ്‌ന്നെടുക്കുമെന്നും റോബര്‍ട്ട് ഒബ്രിയന്‍ വ്യക്തമാക്കി.അതിനു ഇനി അധികം കാലതാമസം ഉണ്ടാകില്ല എന്ന വെല്ലുവിളി തന്നെയാണ് ഒബ്രയിൻ ഉയർത്തിയിരിക്കുന്നത്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (33 minutes ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (50 minutes ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (1 hour ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രതികരിച്ച് സോനം വാങ്ചുക്  (1 hour ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (1 hour ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (1 hour ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (1 hour ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (2 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (2 hours ago)

'കമല ഇന്റര്‍നാഷണല്‍' തുടങ്ങി  (2 hours ago)

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു  (2 hours ago)

പിണറായി വിജയന്റെ സ്വത്തുക്കളും കണ്ടു കെട്ടാന്‍ സാധ്യത  (2 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു  (2 hours ago)

കേന്ദ്രം മുട്ടുമടക്കി.  (2 hours ago)

Malayali Vartha Recommends