Widgets Magazine
04
Jun / 2023
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലങ്ങളായി പൊതുജനത്തെ കഴുതകളാക്കി എല്‍.ഡി.എഫും യു.ഡി.എഫും നടത്തുന്ന പൊറാട്ട് നാടകങ്ങള്‍; പരസ്യമായ രഹസ്യമാണെങ്കിലും ആരും തുറന്നടിക്കാറില്ലായിരുന്നു....എന്നാല്‍ സി.പി.ഐ നേതാവ് സഖാവ് സി.ദിവാകരന്‍ സോളാര്‍ സമരകാലത്തെ ഇരുമുന്നണികളുടെയും ചതിയെ കുറിച്ച് തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തി.... ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ഇവരിനിയും ഇതിലെ വരും....


ഇനിയും കുടുങ്ങിക്കിടക്കുന്നു..ട്രെയിന്‍ അപകടമുണ്ടായ സ്ഥലവും, പരിക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിക്കും; കട്ടക്കിലെ ആശുപത്രിയില്‍ ഇന്ന് അദ്ദേഹം എത്തും.... റെയില്‍വേ ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം വിളിച്ച് ഒഡീഷയിലെ സാഹചര്യങ്ങളും പ്രധാനമന്ത്രി വിലയിരുത്തി....


സിദ്ദിഖിനെ കൊന്ന പണം കൊണ്ട് ഫർഹാന വളയും മോതിരവും വാങ്ങി കൂട്ടി..കൊലപാതകത്തിന് ശേഷം നേരെ പോയത് സ്വർണം വാങ്ങാൻ..ഷിബിലി പോയത് എംഡിഎംഎ വാങ്ങാൻ..അതും അടിച്ച ശേഷം രണ്ടും കൂടെ ചെയ്തു കൂട്ടിയത് ഞെട്ടിക്കുന്നത്...


അപകടത്തിൽപെട്ട കൊറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായ, 4 തൃശൂർ സ്വദേശികൾ സുരക്ഷിതർ..... പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 3 പേരും ചാടി....പരിക്കുകൾ ഇല്ല...


കാലവർഷം നാളെ എത്തും; ഇന്ന് നാല് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട്..24 മണിക്കൂറിൽ ഈ ജില്ലകളിൽ 6.45 സെന്റിമീറ്റർ മുതൽ 11.55 സെന്റിമീറ്റർ വരെ മഴ...5 ദിവസം സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും....

'ഹെയില്‍ഡ്രോണ്‍ ' ഉത്തരകൊറിയയുടെ ലക്ഷ്യം കൃത്രിമ സുനാമി , ലോകനാവിക സേനയ്ക്ക് ഭീഷണി. വിജയാഹ്ലാദത്തില്‍ കിം.

24 MARCH 2023 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

റഷ്യ- യുക്രൈൻ യുദ്ധം മുറുകുന്നു ...ഷെല്ലാക്രമണത്തിൽ 2 മരണം, ഡ്രോൺ ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ, യുക്രെയ്ൻ നാറ്റോയിൽ ചേർന്നു

45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം കിട്ടും; ലിംഗഭേദമില്ലാത്തെ എല്ലാവർക്കും മത്സരിക്കാം; . സെക്സ് മത്സരം ജഡ്ജ് ചെയ്യാൻ അഞ്ച് ജഡ്ജ്മാർ ഉണ്ടാകും; പൊതുജനങ്ങളുടെ വോട്ടിങ്ങ് ഉണ്ടാകും; എതിരാളിയുടെ ആസ്വാദനത്തിന്റെ അടിസ്ഥാനത്തിലാണ് വിജയിക്കാനാകുന്നത്; സെക്‌സും കായിക ഇനമാക്കി സ്വീഡൻ

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തിനു പിന്നാലെ ഇന്ത്യയെ ലക്ഷ്യമിട്ടു ചൈന പടയൊരുക്കം നടത്തുന്നതായുള്ള പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നരിക്കുന്നത്. യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള 3 വ്യോമതാവളങ്ങളിലെ സൗകര്യങ്ങള്‍ ചൈന ഗണ്യമായി വര്‍ധിപ്പിച്ചതായി തെളിയിക്കുന്ന ഉപഗ്രഹദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്

ഒഡീഷയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

 പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പല്‍ ... മലബാറില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് യാത്രാക്കപ്പല്‍ തുടങ്ങാനുള്ള നീക്കവുമായി സംസ്ഥാനസര്‍ക്കാര്‍ രംഗത്ത്...

ലോകത്തന്റെ മുഴുവന്‍ നിയന്ത്രണങ്ങളും അവണഗിച്ചു കൊണ്ട് ഏകാധിപത്യത്തിന്റെ അവസാന വാക്കായി മാറിയ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. ആണവയാധുങ്ങള്‍ കാട്ടി ലോകത്തെ മുഴുവന്‍ വെല്ലുവിളിക്കുന്ന കിം ജോങ് ക്രിത്രിമമായി സുനാമി സൃഷ്ടിക്കുന്ന ആണവായുധം നിര്‍മ്മിച്ചെന്ന അവകാശ വാദവുമായാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ആണവായുധ ശേഷിയുള്ള, വെള്ളത്തിനടിയിലൂടെ പോകുന്ന ഡ്രോണ്‍ പരീക്ഷണം നടത്തിയെന്നാണ് അവകാശപ്പെട്ട് ഉത്തര കൊറിയ രാഗത്തെത്തിയിരിക്കുന്നത്. ഇതുപയോഗിച്ച് റേഡിയോ ആക്ടീവ് സൂനാമി സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് അവരുടെ അവകാശവാദം. ഇങ്ങനെ സൃഷ്ടിക്കുന്ന സൂനാമിക്ക് നാവിക സേനാ സംഘങ്ങളെയും തുറമുഖങ്ങളെയും തകര്‍ക്കാന്‍ കഴിയുമെന്നും ഉത്തരകൊറിയ അവകാശപ്പെടുന്നു. എന്നാല്‍, ഉത്തര കൊറിയ അവകാശപ്പെടുന്നതുപോലെ ഡ്രോണ്‍ ഭീഷണിയാണെന്ന് കരുതുന്നില്ലെങ്കിലും രാജ്യം ആണവ ഭീഷണിയുയര്‍ത്തുന്നുവെന്ന വാദത്തെ സാധൂകരിക്കുന്നതാണ് പുതിയ പരീക്ഷണമെന്നാണ് വിദഗ്ധരുടെ നിലപാട്.

തീരത്തുനിന്നോ കപ്പലുകളില്‍നിന്നോ വിക്ഷേപിക്കാവുന്ന തരത്തിലുള്ള ഡ്രോണാണ് ഇതെന്ന് ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു. ഹെയില്‍ എന്നാണ് ഡ്രോണിന്റെ പേര്. സൂനാമി എന്നാണ് ഈ കൊറിയന്‍ പദത്തിന്റെ അര്‍ഥം. പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാന്‍ കിം ജോങ് ഉന്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൊറിയന്‍ ഉപഭൂഖണ്ഡത്തിനടുത്ത് യുദ്ധക്കപ്പല്‍ സംഘത്തെ വിന്യസിക്കാനും മറ്റും യുഎസ് തയാറെടുക്കുന്നതിനിടെയാണ് ഉത്തര കൊറിയയുടെ ഈ പരീക്ഷണം. ഉത്തര കൊറിയ നടത്തുന്ന ആയുധ പരീക്ഷണങ്ങളും യുഎസ് - ദക്ഷിണ കൊറിയ നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങളും മേഖലയിലെ സൈനിക സംഘര്‍ഷം വര്‍ധിപ്പിച്ചിട്ടുണ്ട്.

ഉത്തര കൊറിയയുടെ പരീക്ഷണ മിസൈലുകള്‍ വെടിവച്ചിടുന്നത് യുദ്ധത്തിനുള്ള ആഹ്വാനമായി കണക്കാക്കുമെന്ന് ഏകാധിപതി കിംജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. പസിഫിക് സമുദ്രത്തിലേക്ക് കൂടുതല്‍ മിസൈലുകള്‍ വിടുമെന്ന സൂചനയും ജോങ് നല്‍കിയിരുന്നു.ഇതുവരെ യുഎസോ സഖ്യരാഷ്ട്രങ്ങളോ ഉത്തര കൊറിയയുടെ മിസൈലുകള്‍ വെടിവച്ചിട്ടിട്ടില്ല. എന്നാല്‍, വരുംദിവസങ്ങളില്‍ ഉത്തരകൊറിയ ജപ്പാനു മുകളിലൂടെ മിസൈല്‍ പരീക്ഷണം നടത്തുമെന്നു സൂചനയുണ്ട്.

അടുത്തിടെ യുഎസ്, ദക്ഷിണ കൊറിയന്‍ വ്യോമസേനകള്‍ സംയുക്ത അഭ്യാസങ്ങള്‍ നടത്തുന്നത് ഉത്തരകൊറിയയെ ചൊടിപ്പിച്ചിട്ടുണ്ട്. അടുത്തയാഴ്ച മുതല്‍ ഫ്രീഡം ഷീല്‍ഡ് എന്ന പേരില്‍ 10 ദിവസത്തെ അഭ്യാസങ്ങള്‍ നടത്താന്‍ ഇരുരാജ്യങ്ങള്‍ക്കും പദ്ധതിയുണ്ട്. ഇതിനിടെ ജപ്പാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനും തര്‍ക്കങ്ങള്‍ പരിഹരിക്കാനുമുള്ള ശ്രമങ്ങള്‍ ദക്ഷിണ കൊറിയ തുടങ്ങിയിട്ടുണ്ട്.

ഇരുകൊറിയകളും തമ്മില്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്നതിനിടെ പുതിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിക്കാനും ആണവായുധ ശേഖരം വിപുലപ്പെടുത്താനും ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കിയതും വിവാദമായിരുന്നു. യുഎസ് നേതൃത്വത്തിലുള്ള എതിരാളികളില്‍നിന്നുള്ള ഭീഷണി നേരിടാന്‍ ഇതാവശ്യമാണെന്ന് കിം ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു.

ഉത്തരകൊറിയ ദക്ഷിണ കൊറിയയിലേക്കു ഡ്രോണുകളും മിസൈലുകളും അയച്ചതിനെത്തുടര്‍ന്നു മേഖലയില്‍ സംഘര്‍ഷം വര്‍ധിച്ചിരിക്കുകയാണ്. ഏതു സാഹചര്യവും നേരിടാന്‍ കരുതിയിരിക്കാന്‍ ദക്ഷിണകൊറിയ പ്രസിഡന്റ് യൂണ്‍ സുക് യോള്‍ സൈന്യത്തിനു നിര്‍ദേശം നല്‍കി.ആണവായുധശേഖരം വിപുലമാക്കുന്നതിനു പുറമേ രാജ്യത്തിന്റെ ആദ്യ സൈനിക ഉപഗ്രഹ വിക്ഷേപണത്തിനും ഉത്തരകൊറിയ തയാറെടുക്കുകയാണ്. ആയുധ പരീക്ഷണത്തിന്റെ ഭാഗമായി കിഴക്കന്‍തീരത്തു ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം തുടര്‍ച്ചയായി നടത്തുന്നതും വലിയ കലാപങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

യുഎസ് ഡ്രോണുകളെ നിരന്തരം വെടിവെച്ചിടുന്നതും യുഎസിലേയ്ക്ക് ഡ്രോണുകള്‍ അയച്ച് നാവികസേന രഹസ്യങ്ങള്‍ ചോര്‍ത്തുന്നതും കിം പതിവാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിമിഷ നേരം കൊണ്ട് സമുദ്രം തന്നെ പൂര്‍ണ്ണമായും കരയ്ക്ക് കയറ്റാന്‍ കഴിയുന്ന റേഡിയോ ആക്ടീവ് ആണവായുധം നിര്‍മ്മിച്ചതെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടിരിക്കുന്നത്. സുനാമി ലോകത്തിന് വിതച്ച നാശത്തോളം ഭീകരമാകില്ലെങ്കിലും ആണുവായുധം പ്രയോഗിക്കുന്ന സമുദ്രം സുനാമിയ്ക്ക് തുല്യമായി ഉയരുമെന്നാണ് ഉത്തര കൊറിയ പറയുന്നത്. ആണവായുധങ്ങളുടെ ശേഖരം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയില്ലെങ്കിലും പുതിയ ആയുധങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഏകാധിപതി കിംമിന്റെ സാന്നിധ്യത്തിലാണ് പരീക്ഷണം നടത്തുന്നത്.

ഉത്തരകൊറിയിയെ ആണവനിലയങ്ങളെ കുറിച്ച് പഠിക്കാന്‍ അമേരിക്കയും ജപ്പാനും ശ്രമം നടത്തിയെങ്കിലും അവയെല്ലാം മറികടന്നു കൊണ്ടാണ് കിം ഏകാംഗ രാജ്യമായി ലോകത്തെ ആണവായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുന്നത്. നിരവധി ഉപരോധങ്ങള്‍ ഉത്തരകൊറിയയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയെങ്കിലും അവയൊന്നും ഇവുടെ ആണവായുധ നിര്‍മ്മാണത്തെ തടസ്സപ്പെടുത്തിയിട്ടില്ലെന്നാണ് പുതിയ കൃത്രിമ സുനാമിയുണ്ടാക്കാന്‍ ശേഷിുയുള്ള ആണവ ഡ്രോണ്‍ നിര്‍മ്മാണത്തിലൂടെ വ്യക്തമാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡിഷയിലെ ട്രയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി  (6 hours ago)

മൃതദേഹങ്ങള്‍ക്കിടയില്‍ സ്വന്തം മകനെ തിരയുന്ന അച്ഛന്‍...  (7 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ച സവാദിന് സ്വീകരണം  (7 hours ago)

ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി....പരിക്കേറ്റവരില്‍ 56 പേരുടെ നില ഗുരുതരം  (7 hours ago)

സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച ക്യാമറകളില്‍ ചിലത് വാഹനമിടിച്ച് നശിച്ചതായി റിപ്പോര്‍ട്ട്  (7 hours ago)

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ മൃതശരീരത്തോട് അപമര്യാദയായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍  (9 hours ago)

ജോലിയില്‍ പ്രവേശിച്ച് രണ്ടാം ദിവസം മുതല്‍ കൈക്കൂലി വാങ്ങി തുടങ്ങി... പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മൊഴിയില്‍ പറയുന്നത്  (9 hours ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യത  (10 hours ago)

കോട്ടയം ഈരാറ്റുപേട്ടയിൽ മൺതിട്ട ഇടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; ജെ.സി.ബി ഉപയോഗിച്ച് രക്ഷാപ്രവർത്തനം സാദ്ധ്യമല്ലാതിരുന്നതിനാൽ, കൈക്കോട്ടും കൈകൾ ഉപയോഗിച്ചും അരമണിക്കൂർ കൊണ്ട് അഞ്ച് അടിയോളം  (10 hours ago)

വൃക്കദാനം ചെയ്തതിന്റെ പേരിൽ അപമാനത്തിനും അപവാദ പ്രചാരണത്തിനും ഇരയാകേണ്ടി വന്ന മിനി ടീച്ചർക്ക് ഒടുവിൽ നീതി; മിനി ടീച്ചർക്കെതിരെ അപവാദ പ്രചാരണം നടത്തിയതായുളള കേസിൽ സാമൂഹിക പ്രവർത്തകയെന്ന് അവകാശപ്പെടുന്ന  (11 hours ago)

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംങ് കോളേജ് വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് അധ്യാപകർ മൊബൈൽ വാങ്ങി വച്ച വിഷമത്തിലെന്ന് സഹപാഠികൾ  (11 hours ago)

ഓപ്പറേഷൻ ടിമ്പർ എന്ന പേരിൽ അന്യായമായി വൻ തുക പിഴ ചുമത്തുകയും അന്യായമായി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടി പിൻവലിക്കുക; ടിമ്പർ ലോറി തൊഴിലാളികളുടെ പ്രതിക്ഷേധം ശക്തമാകുന്നു; ജൂൺ ഒന്ന് മുതൽ സംസ്ഥാ  (11 hours ago)

ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് കാരണം കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ പിഴവെന്ന് പ്രാഥമിക നിഗമനം  (11 hours ago)

ദുരന്ത സ്ഥലത്ത് ഹെലികോപ്ടറിൽ കുതിച്ചെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; രക്ഷാപ്രവർത്തനത്തിന്റെ കാര്യങ്ങളടക്കം റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി ചർച്ച നടത്തി; ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംഭവസ്ഥല  (11 hours ago)

ഒഡീഷയിലെ ട്രെയിന്‍ ദുരന്തം... സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബാലസോറിലെത്തി  (11 hours ago)

Malayali Vartha Recommends