Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം


അപ്രതീക്ഷിത ധനലാഭവും സ്ഥാനക്കയറ്റവും; ജൂലൈ 12 മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം!


കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.... എട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.... ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്


വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി അന്തരിച്ചു.... മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ അപൂർവ ​ഗായിക... അനുശോചനയറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും...


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..

ജൂതപ്പട ലെബനൻ കത്തിക്കും ..ഖത്തറിന്റെ നേതൃത്വത്തിൽ യുദ്ധമവസാനിപ്പിക്കാനാണ് ഹിസ്ബുല്ലയുടെ ശ്രമം

26 JULY 2024 07:18 PM IST
മലയാളി വാര്‍ത്ത

More Stories...

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

 കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി, ഇസ്രായേലും ലെബനൻ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയും തമ്മിൽ സമ്പൂർണ്ണ സംഘർഷംഉണ്ടാകാനുള്ളസാധ്യതകൾ വർധിച്ചുകൊണ്ടിരിക്കുകയാണ് . മെയ് മാസത്തിനുള്ളിൽ ഹിസ്ബുള്ളയെ പൂർണമായും തൂത്തെറിയുമെന്നാണ് ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് പ്രഖ്യാപിച്ചത് .ഹിസ്ബുള്ളയും ഇസ്രായേൽ സൈന്യവും തമ്മിലുള്ള സംഘർഷം ഇസ്രായേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാവുന്ന ഒരു സമ്പൂർണ യുദ്ധത്തിലേക്ക് വ്യാപിക്കുന്നത് തടയാൻ ആഗോള നയതന്ത്ര ശ്രമങ്ങൾ നടക്കുകയാണ്

ഇസ്രായേൽ സൈന്യം വടക്കൻ അതിർത്തിയിൽ ബഫർ സോൺ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കര ആക്രമണത്തിനുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. . ഇസ്രയേലിൻ്റെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറും ലെബനൻ അധിനിവേശത്തിന് പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്. ഗാസ മുനമ്പിൽ ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നയത്തെ അമേരിക്ക ഉൾപ്പടെ വിമർശിക്കുന്നുണ്ട്

ഇസ്രായേലും ഹമാസും തമ്മിലുള്ള ശാശ്വത വെടിനിർത്തൽ മാത്രമാണ് ലെബനനിൽ യുദ്ധം പൊട്ടിപ്പുറപ്പെടാതിരിക്കാനുള്ള ഏക പോംവഴി . ഗാസയിൽ ഹമാസുമായി ഇസ്രായേൽ വെടിനിർത്തൽ കരാർ ഉണ്ടാക്കിയാൽ ശത്രുത അവസാനിപ്പിക്കാൻ ഹിസ്ബുള്ള പ്രതിജ്ഞാബദ്ധമാണ്. ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകൾക്കായി ഒക്ടോബർ മുതൽ പ്രത്യേക യുഎസ് പ്രതിനിധി അമോസ് ഹോഷ്‌സ്റ്റൈൻ, ലെബനനിലേക്ക് അര ഡസനിലേറെ യാത്രകൾ നടത്തി.

മേഖലയിലെ പ്രതിസന്ധി മറികടക്കാൻ വെടിനിർത്തൽ അംഗീകരിക്കാൻ ഹമാസിനെ പ്രേരിപ്പിക്കുന്നതിനു ഹിസ്ബുള്ളയോട് ആവശ്യപ്പെടുക എന്നതാണ് അദ്ദേഹത്തിൻ്റെ പ്ലാൻ. ഹോഷ്‌സ്റ്റൈൻ്റെ അഭ്യർത്ഥന അംഗീകരിക്കുന്നണ്ടെന്നുള്ള വാദത്തെ ഹിസ്ബുള്ള പരസ്യമായി നിഷേധിച്ചിട്ടുണ്ടെങ്കിലും, ഇസ്രയേലുമായുള്ള ചർച്ചകളിൽ ഹമാസിൻ്റെ അടുത്തിടെയുള്ള നീക്കങ്ങൾ സൂചിപ്പിക്കുന്നത് അമോസ് ഹോഷ്‌സ്റ്റൈനല്ല സ്വാധീനമാണെന്നാണ് വിലയിരുത്തൽ

 
എന്നാൽ ഇസ്രായേൽ-ലെബനീസ് അതിർത്തിയിലെ സംഘർഷം കൂടുതൽ ഉയരുന്നതിന് മുമ്പ് ഗാസയിൽ വെടിനിർത്തൽ കരാർ ഉണ്ടാകാൻ സാധ്യതയില്ല. ഹമാസിന് മുമ്പ് ഹിസ്ബുള്ളയ്ക്ക് വെടിനിർത്തൽ കരാറിൽ ഒപ്പുവെയ്ക്കാനും അതുവഴി ലെബനനിലെ സാധാരണ നില പുനഃസ്ഥാപിച്ച് ഇസ്രായേൽ അധിനിവേശം ഒഴിവാക്കാനും കഴിയും. എന്നാൽ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീനികളുടെ സുരക്ഷയെ അവഗണിച്ച് ഇസ്രായേലുമായുണ്ടാക്കുന്ന കരാർ ഇസ്രായേൽ-ലെബനൻ അതിർത്തിയിലെ അക്രമങ്ങൾക്കും ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങൾക്കും താൽക്കാലിക വിരാമമിട്ടേക്കാം, പക്ഷേ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ സംഘർഷം വീണ്ടും ശക്തിയാർജ്ജിക്കാനുള്ള സാധ്യതയുണ്ട് .

ഹിസ്ബുള്ളയുടെ പങ്കാളികളിലൊന്നായ ഹൂതികൾ ഇപ്പോൾ യെമനിൽ ഇസ്രായേൽ വ്യോമാക്രമണം നേരിടുകയാണ് . ഈ സമയം ഹിസ്ബുല്ല പിന്മാറിയാൽ പ്രതിരോധത്തിന്റെ അച്ചുതണ്ട് എന്നറിയപ്പെടുന്ന സംഘടനയിൽ ഹിസ്ബുല്ലയുടെ വിശ്വാസ്യതയെ ബാധിക്കും . അത് തന്നെയാണ് ഇസ്രായേൽ ആഗ്രസഹിക്കുന്നതും . ഇറാഖിലെ ഇസ്ലാമിക പ്രതിരോധം , സിറിയൻ ഗവൺമെൻ്റ് , ലെബനീസ് രാഷ്ട്രീയ പാർട്ടി, ഹിസ്ബുള്ള എന്ന തീവ്രവാദ സംഘടന , യെമൻ രാഷ്ട്രീയ സൈനിക സംഘടനയായ അൻസാർ അല്ലാഹ് , ഹമാസ് , കൂടാതെ മറ്റ് പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളും ചേർന്ന അനൗപചാരിക രാഷ്ട്രീയ-സൈനിക സഖ്യമാണ് പ്രതിരോധത്തിന്റെ അച്ചുതണ്ട് എന്നറിയപ്പെടുന്ന തീവ്രവാദ കൂട്ടായ്മ

ഒക്‌ടോബർ 7 ലെ ഇസ്രയേലിനെതിരായ ഹമാസിൻ്റെ ആക്രമണം, ഹിസ്ബുള്ളയുടെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു. എന്നാൽ ഹമാസിൻ്റെ ആക്രമണത്തെത്തുടർന്ന്, ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നിറഞ്ഞാടി, അരൂരിയെ കൊലപ്പെടുത്തി, തെക്കൻ ലെബനനിലെയും വടക്കുകിഴക്കൻ ബെക്കാ താഴ്‌വരയിലെയും പ്രധാന നഗര കേന്ദ്രങ്ങളിൽ ഹിസ്ബുല്ല പ്രവർത്തകരെയും പോരാളികളെയും കൊലപ്പെടുത്തി, ഹിസ്ബുള്ളയുമായുള്ള യുദ്ധത്തിൽ സാധാരണ നിയമങ്ങൾ ഇസ്രായേൽ ലംഘിച്ചു. ഡ്രോണുകൾ ലെബനൻ്റെ വടക്കുകിഴക്ക് പ്രദേശം വരെ എത്തി.

 



ഇതിനെതിരെ ഉടൻ തന്നെ തിരിച്ചടിക്കാൻ ഹിസ്ബുള്ളയ്ക്ക് കഴിഞ്ഞില്ല. ലോകബാങ്കിൻ്റെ കണക്കനുസരിച്ച്, 2012 മുതൽ 2022 വരെ ലെബനൻ്റെ ദാരിദ്ര്യ നിരക്ക് മൂന്നിരട്ടിയായി. രാജ്യത്തെ ജനസംഖ്യയുടെ 44 ശതമാനവും ഇപ്പോൾ ദാരിദ്ര്യത്തിലാണ്. 2019 മുതൽ, ലെബനൻ്റെ സമ്പദ്‌വ്യവസ്ഥ കൂടുതൽ താഴോട്ട് നീങ്ങാൻ തുടങ്ങി, പണപ്പെരുപ്പ നിരക്ക് നാല് അക്കത്തിൽ എത്തുകയും ജിഡിപി പകുതിയിലധികം ചുരുങ്ങുകയും ചെയ്തു. ഈ പ്രതിസന്ധികൾക്ക് ഉറമെ , 2020-ൽ ബെയ്‌റൂട്ടിൻ്റെ തുറമുഖം തകർന്നു, 218 പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു, ഏകദേശം 8 ബില്യൺ ഡോളർ സാമ്പത്തിക നഷ്ടം വരുത്തി -

തുടർന്നുള്ള സാമ്പത്തിക തകർച്ചയും ലെബനൻ ഭരണവർഗത്തിൻ്റെ ബലഹീനതയും അഴിമതിയും ഹിസ്ബുള്ള ഉൾപ്പെടെയുള്ള രാഷ്ട്രീയ വരേണ്യവർഗത്തിനെതിരെ പ്രതിഷേധത്തിന് തുടക്കമിട്ടു. ലെബനനിൽ പ്രത്യേകിച്ച് രാജ്യത്തെ ക്രിസ്ത്യാനികൾക്കിടയിൽ ഹിസ്ബുള്ളയുടെ സ്വാധീനം കുറഞ്ഞുവന്നു .. . ഒക്ടോബർ 7 ന് ശേഷം പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ഹിസ്ബുള്ളയുടെ പങ്കാളിത്തത്തിൻ്റെ പരിമിതമായ പങ്കാളിത്തത്തെ ഹമാസ് നേതാക്കൾ പരസ്യമായി കുറ്റപ്പെടുത്തി

പ്രതിരോധം പുനഃസ്ഥാപിക്കുന്നതിനും പിന്തുണയ്ക്കുന്നവരുടെ മനോവീര്യം ഉയർത്തുന്നതിനുമായി, ഹിസ്ബുള്ള ഇസ്രായേലിൽ ചാവേർ ഡ്രോണുകളുടെ കൂട്ടം വിക്ഷേപിച്ചു, തെക്കൻ ലെബനനിൽ ഇസ്രായേൽ ഡ്രോണുകൾ തകർക്കാൻ ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് മിസൈലുകൾ ഉപയോഗിച്ചു, കൂടാതെ ഇസ്രായേലിന് മുകളിൽ രണ്ട് വ്യോമ നിരീക്ഷണ ദൗത്യങ്ങൾ പൂർത്തിയാക്കി, സാധ്യമായ ലക്ഷ്യങ്ങളുടെ ദൃശ്യങ്ങൾ ശേഖരിച്ചു. എന്നാൽ തെക്കൻ ലെബനനിൽ അടുത്തിടെ നടത്തിയ വ്യോമാക്രമണങ്ങൾ ഉൾപ്പടെ ഹിസ്ബുള്ളയെ ഇസ്രായേൽ കുടഞ്ഞെറിയുന്നതാണ് നമ്മൾ കണ്ടത് -

ഒരു ബഫർ സോൺ സ്ഥാപിക്കുന്നതിനും കൂടുതൽ ആക്രമണങ്ങൾ തടയുന്നതിനുമായി ഇസ്രായേൽ ഹിസ്ബുള്ളയ്‌ക്കെതിരെ ഒരു കര ഓപ്പറേഷൻ നടത്തുകയാണെങ്കിൽ, സംഘർഷത്തിൽ ലെബനൻ വീണ്ടും ഉയിർത്തെഴുന്നേൽപ്പ് ഇല്ലാത്തവിധം നിലം പരിശാകുമെന്നു ഹിസ്ബുല്ല ഭയപ്പെടുന്നുണ്ട് .. അതിനാൽ ഖത്തറിന്റെ നേതൃത്വത്തിൽ യുദ്ധമവസാനിപ്പിക്കാനാണ് ഹിസ്ബുല്ലയുടെ ശ്രമം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നാലുവർഷ ബിരുദ കോഴ്സുകളിൽ ഓൺസ്ക്രീൻ മൂല്യനിർണയം നടപ്പാക്കാൻ കേരള സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം  (6 minutes ago)

തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം  (15 minutes ago)

സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ, സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും... ബസ് ഉടമകളുമായി ചർച്ച നാളെ  (23 minutes ago)

ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ എഡിജിപി എംആർ അജിത്‌കുമാറിനെതിരെ വകുപ്പുതല നടപടയിലേക്ക് കടക്കാനുള്ള നീക്കവുമായി ആഭ്യന്തരവകുപ്പ്....  (33 minutes ago)

കുടുംബത്തിൽ മംഗളകർമ്മങ്ങളും പുതിയ വരുമാനമാർഗ്ഗങ്ങളും; ഈ ആഴ്ചയിലെ വാരഫലം.  (42 minutes ago)

കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.... എട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.... ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്  (1 hour ago)

സർക്കാർ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ; അറിയാം നിങ്ങളുടെ നക്ഷത്രഫലം!  (1 hour ago)

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവു  (1 hour ago)

വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി അന്തരിച്ചു.... മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ അപൂർവ ​ഗായിക... അനുശോചനയറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രത  (1 hour ago)

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (15 hours ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (15 hours ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (15 hours ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (15 hours ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (16 hours ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (16 hours ago)

Malayali Vartha Recommends