Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

എറണാകുളമെന്നു കരുതി വോട്ടഭ്യര്‍ഥിച്ചത് അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയത് ചാലക്കുടിയില്‍; നടയടിയടിച്ച് ചാലക്കുടി ട്രോളര്‍മാര്‍

24 MARCH 2019 07:28 PM IST
മലയാളി വാര്‍ത്ത

More Stories...

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ട്രോളര്‍മാരുടെ ഇഷ്ട തോഴനാണ്. കേന്ദ്രമന്ത്രിയായപ്പോള്‍ തുടങ്ങിയതാണ് ട്രോളര്‍മാരുടെ അറ്റാക്ക്. എന്തിന് കണ്ണന്താനത്തിന്റെ ഭാര്യ വളരെ നിഷ്‌കളങ്കമായി പറഞ്ഞതുപോലും ആഘോഷമാക്കി. പ്രളയത്തില്‍ പോയി അവരോടൊപ്പം കിടന്ന് സുഖമായി ഉറങ്ങിയപ്പോഴും ട്രോളര്‍മാര്‍ വെറുതേവിട്ടില്ല. അവസാനം തീവ്രവാദി ആക്രമണത്തില്‍ മരിച്ച ധീരജവാന്റെ വീട്ടില്‍ പോയപ്പോള്‍ അതും ട്രോളി. അവസാനം കണ്ണന്താനം ഇതിനെതിരെ പോലീസില്‍ പരാതി പെടുക പോലും ചെയ്തു. ഇതോടെ കണ്ണന്താനത്തെ ട്രോളന്‍മാര്‍ അദ്ദേഹത്തിന്റെ വഴിക്കു വിട്ടു. അപ്പോഴാണ് ദേ വരുന്നു എറണാകുളത്ത് മാസ് എന്‍ട്രിയുമായി കണ്ണന്താനം. മറ്റ് സ്ഥാനാര്‍ത്ഥികളെ വെട്ടാന്‍ കെഎസ്ആര്‍ടിസി ബസിലായിരുന്നു നെടുമ്പാശേ എയര്‍പോര്‍ട്ടില്‍ നിന്നും വോട്ടഭ്യര്‍ത്ഥിക്കാന്‍ എറണാകുളത്തേയ്ക്ക് തിരിച്ചത്. എളിമ കൊണ്ട് ശ്രദ്ധ നേടാന്‍ ശ്രമിച്ചപ്പോള്‍ കണ്ണന്താനത്തെ കാത്തിരുന്നത് മറ്റൊരു ട്രോളായിരുന്നു.

അടുത്തിടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും കണ്ണന്താനം താരമായിരുന്നു. കൊല്ലത്ത് മത്സരിക്കാനില്ലെന്നും കൊല്ലത്തില്‍ ആരേയും പരിചയമില്ലെന്നുമാണ് പറഞ്ഞത്. കൊല്ലത്തേക്കാള്‍ മലപ്പുറമാണ് നല്ലതെന്നും പറഞ്ഞു. എന്നാല്‍ കണ്ണന്താനത്തിന് എറണാകുളമാണ് നല്‍കിയത്. അതില്‍ സന്തോഷിച്ച കണ്ണന്താനം എറണാകുളം തന്റെ രണ്ടാം വീടെന്ന് പറഞ്ഞ് ആഘോഷിച്ചു. അതേസമയം രണ്ടാം വീട്ടിലെത്തിയപ്പോള്‍ വഴി മറന്ന അവസ്ഥയിലാണ്.

മണ്ഡലം മാറി വോട്ടു ചോദിച്ച് അല്‍ഫോന്‍സ് കണ്ണന്താനം താരമായിരിക്കുകയാണ്. ആലുവയിലാണ് മന്ത്രിക്ക് അമളി പിണഞ്ഞത്. തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കുന്നതിനായി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ കണ്ണന്താനം കെഎസ്ആര്‍ടിസി ബസിലാണു യാത്ര ആരംഭിച്ചത്.

ബസിറങ്ങിയപ്പോള്‍ മുതല്‍ കണ്ണന്താനം ജനങ്ങളോടു വോട്ടുചോദിച്ചു. പറവൂര്‍ കവല മുതലാണ് കണ്ണന്താനം വോട്ടഭ്യര്‍ഥിച്ചു തുടങ്ങിയത്. ഇത് ചാലക്കുടി മണ്ഡലത്തില്‍ ഉള്‍പ്പെട്ട ആലുവയുടെ ഭാഗമായിരുന്നു. അവിടെയെല്ലാം മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ. എന്താ തന്റെ ഫോട്ടോ വയ്ക്കാത്തതെന്ന് ചോദിച്ചപ്പോഴാണ് പണി പാളിയെന്ന് മനസിലായത്. ഉടന്‍
ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ മണ്ഡലം മാറിപ്പോയെന്ന് പറഞ്ഞപ്പോഴാണ് കണ്ണന്താനവും ഇക്കാര്യം തിരിച്ചറിഞ്ഞത്.

അബദ്ധം പറ്റിയെന്നു മനസിലാക്കിയതോടെ കണ്ണന്താനം വോട്ടഭ്യര്‍ത്ഥന മാറ്റി പ്രാര്‍ത്ഥിക്കണമെന്നാക്കി തിരുത്തി. ഉടന്‍തന്നെ പാര്‍ട്ടിക്കാര്‍ എത്തിച്ച വാഹനത്തില്‍ എറണാകുളം മണ്ഡലത്തിലേക്കു പോയി. കെ ജെ അല്‍ഫോന്‍സ് കണ്ണന്താനം എന്നാണ് കണ്ണന്താനത്തിന്റെ മുഴുവന്‍ പേര്. 66 വയസ്സായി. 1979ല്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായി. 2011 ല്‍ ബി ജെ പിയിലെത്തി. ഇപ്പോള്‍ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയാണ്. സിവില്‍ സര്‍വ്വീസ് രാജിവെച്ച് ഇടതുപക്ഷത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ശേഷമാണ് ബിജെപിയിലെത്തിയത്.

മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായിട്ടായിരുന്നു കാഞ്ഞിരപ്പള്ളിയില്‍ നിന്നും അല്‍ഫോണ്‍സ് കണ്ണന്താനം ജയിച്ചത്. കഴിഞ്ഞ തവണ പൂഞ്ഞാറില്‍ ഇടതുമുന്നണി കണ്ണന്താനത്തിന് സീറ്റ് നല്‍കിയിരുന്നെങ്കിലും അത് അദ്ദേഹം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ബി ജെ പിയില്‍ ചേര്‍ന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വലിയ സ്ഥാനമാണ് നല്‍കിയത്.

പാര്‍ട്ടി ഏല്പിച്ച ഉത്തരവാദിത്വത്തില്‍ സന്തോഷമെന്നാണ് എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത്. എറണാകുളം തന്റെ രണ്ടാമത്തെ വീടാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യം മല്‍സരിക്കുന്നില്ല എന്നാണ് നേതൃത്വത്തെ അറിയിച്ചത്. നേതൃത്വം മത്സരിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ പത്തനംതിട്ട നന്നാവുമെന്നാണ് പ്രതികരിച്ചതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. എറണാകുളത്ത് വിജയ പ്രതീക്ഷയുണ്ട്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കിയിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (6 minutes ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (9 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (9 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (9 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (9 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (9 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (10 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (10 hours ago)

Malayali Vartha Recommends